<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1070770926765915947</id><updated>2012-01-30T17:48:34.880+05:30</updated><category term='രാഷ്ടീയം'/><category term='കവിത'/><category term='രാഷ്ട്രീയം.'/><category term='രാഷ്ട്രീയം'/><category term='kadathanadan'/><title type='text'>കടത്തനാടൻ   (KADATHANADAN)</title><subtitle type='html'>വസ്തു നിഷ്ടമായ ലോകത്തിന്റെ നിയമങ്ങള്‍ മനസ്സിലാക്കുന്നതിലും
അവയെ വിശദീകരിക്കാന്കഴിയുന്നതിലുമല്ല .
ലോകത്തെ മാറ്റാന്‍ വേണ്ടി ഈ നിയമങ്ങളുടെ അറിവ് സജീവമായി പ്രയോഗിക്കുന്നതിലാണ്
സര്‍വ്വ പ്രധാനമായ ശരി സ്ഥിതി ചെയ്യുന്നത്</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://edachridasanak.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default?max-results=100'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>81</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1070770926765915947.post-785645037625104068</id><published>2012-01-28T11:55:00.000+05:30</published><updated>2012-01-28T11:55:09.713+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ടീയം'/><title type='text'>ചിട്ടിക്കമ്പനികള്‍; നമുക്ക്‌ നല്‍കുന്ന പാഠങ്ങള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;നാടിന്റെ സമാധാനം കെടുത്തുന്ന ചിട്ടി മാഫിയകള്‍ കേരളത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്‌.ചിട്ടിക്കമ്പനികള്‍ കൂണുപോലെ മുളച്ചുപൊന്തുകയും ചീട്ട്‌ കൊട്ടാരം പോലെ തകര്‍ന്നടിയുന്നതും നിത്യേന എന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്‌. &lt;br /&gt;മിക്ക ചിട്ടിക്കമ്പനികളും സ്വന്തം നിലക്ക്‌ സംഘടിപ്പിച്ചിട്ടുള്ള ഗുണ്ടാപ്പടകളുടെ അലര്‍ച്ചയും അട്ടഹാസങ്ങളും റൗഡിസവും കൊണ്ട്‌ നിയമവാഴ്ചയെപ്പോലും വെല്ലു വിളിക്കുന്ന സമാന്തര കാട്ടുനീതിയും പ്രയോഗിച്ചു&amp;nbsp; ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു. &lt;br /&gt;ഇവയെ നിയന്ത്രിക്കേണ്ടുന്ന നിയപാലകരും ഈ ഷൈലോക്കുകളുടെ മടിശ്ശീലയുടെ കിലുക്കത്തില്‍ രമിച്ച്‌ ഇവര്‍ക്ക്‌ ഓശാന പാടുന്നവരോ ,ഡിപ്പാര്‍ട്ട്‌ മെന്റില്‍ നിന്നും റിട്ടയര്‍മന്റ്‌ വാങ്ങി ചിട്ടിഫണ്ട്‌ ഗുണ്ടാപ്പടയുടെ ഇന്‍സ്പെക്റ്റര്‍ മാരായി 'ഔദ്യോഗിക ജീവിതം തുടരുകയോ ചെയ്യുന്നു.&lt;br /&gt;ചിട്ടിഫ്ണ്ടുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ മുറുകുമ്പോള്‍ കൂട്ടകൊലപാതകങ്ങള്‍ വരേയുള്ള കുടിപ്പകയിലേക്ക്‌ വികസിച്ചതിന്റെ ഒട്ടനവധി അനുഭവങ്ങള്‍ ഇന്നും ഞെട്ടലോടുകൂടി&amp;nbsp; നാട് ഓര്‍മ്മിക്കുന്നു.&lt;br /&gt;&lt;br /&gt;എണ്ണിയാല്‍ ഒടുങ്ങാത്ത ചിട്ടിസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പര്‍ശോധിച്ചാല്‍ ഇവ മൂന്നുതരത്തിലാണെന്ന് കാണാം.&lt;br /&gt;ഇതില്‍ ഒന്നാമത്തേത്‌,1975 ലെകേരള ചിട്ടീസ്‌ ആക്ട്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.&lt;br /&gt;രണ്ടാമത്തെ വിഭാഗം,1982 ലെ ചിട്ടിഫണ്ട്‌ ആക്ട്‌ (ഇന്ത്യന്‍ ചിട്ടീസ്‌ ആക്ട്‌) അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.&lt;br /&gt;മൂന്നാമത്തെ വിഭാഗം,ജമ്മു-കാശ്മീര്‍ ഷോപ്പ്‌ ആന്റ്‌ കൊമേഴ്സല്‍ എസ്റ്റാബ്ലിഷ്‌മന്റ്‌ റൂള്‍ അനുസരിച്ചുള്ള ലൈസന്‍സ്‌ എടുത്ത്‌ പ്രവര്‍ത്തിക്കുന്നവരാണ്‌. &lt;br /&gt;ഇതില്‍ മൂന്നാമത്തെ വിഭാഗക്കാരുടെ കൂത്തരങ്ങാണ്‌ കേരളം. ചിട്ടിയില്‍ ചേര്‍ന്ന ചിറ്റാളന്മാരുടെ നിക്ഷേപം തോന്നിയതു പോലെ കൈകാര്യം ചെയ്യാനും ഏതു നിമിഷവും ഇവയുമായി മുങ്ങുന്നതിനും യാതൊരു തടസ്സവുമില്ലായെന്നതാണ്‌ വ്യാപകമായി ഇത്തരം സ്ഥാപനങ്ങള്‍ ആകര്‍ഷകമായ പേരില്‍ ആകര്‍ഷകമായ വ്യവസ്ഥകള്‍ പ്രഖ്യാപിച്ച്‌ കൂണുപോലെ മുളക്കുന്നതിന്റെ അടിസ്ഥാനം. &lt;br /&gt;&lt;br /&gt;1975-ലെ കേരള ചിട്ടീസ്‌ ആക്ട്‌ പ്രകാരം ഒരു ചിട്ടി ആരംഭിക്കുന്നതിന്‌ പതിനഞ്ച്‌ രൂപാ ഫീസടച്ച്‌ തൊട്ടടുത്തെ സബ്ബ്‌ റജിസ്റ്റ്രാഫീസില്‍ തലവര്യോലയുടെ മൂന്നു പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്‌ പ്രാരംഭമായി ചെയ്യേണ്ടത്‌. &lt;br /&gt;ഈ നിയമം അനുസരിച്ച്‌ എത്രയാണോ ചിട്ടിയുടെ സല അത്രയും തുക മൊത്തം നറുക്കുകളുടെ കാലാവധിക്ക്‌ ട്രഷറിയിലോ ജില്ലാ സഹകരണ ബാങ്കുകളിലോ സ്ഥിര നിക്ഷേപം നടത്തുന്നതിനും അതുമല്ലെങ്കില്‍ സലയുടെ ഇരട്ടി തുകയ്ക്കുള്ള ഈട്‌ നല്‍കാന്‍ കഴിയുന്ന ആസ്തിക്കുടമയാണോ എന്നും &lt;br /&gt;ജില്ലാ റജിസ്റ്റ്രാര്‍ക്ക്‌ അയച്ചുകൊടുക്കുന്ന ഈ അപേക്ഷയിന്മേല്‍ ചിട്ടി ഇന്‍സ്പെക്ടരമാര്‍ അന്വേഷിച്ച്‌ നല്‍കുന്ന റിപ്പേര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ്‌ ചിട്ടി റജിസ്റ്റര്‍ ചെയ്യുന്നതിന്‌ സബ്ബ്‌ റജിസ്റ്റ്രാര്‍ അനുവാദം നല്‍കുന്നത്‌. &lt;br /&gt;അനുവാദം ലഭിക്കുന്ന ആള്‍ ചിട്ടിയുടെ മൊത്തം സലയുടെ ഫിക്സഡ്‌ ഡിപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റോ ഇരട്ടി തുകയ്ക്കുള്ള വസ്തുവോ റജിസ്റ്റ്രാക്കി ചിട്ടിയാരംഭിക്കാവുന്നതാണ്‌. &lt;br /&gt;100 തണയാണ്‌ ചിട്ടിയുടെ കാലാവധിയെങ്കില്‍ 99 ചിറ്റാളന്മാരെ മാത്രമേ ചീട്ടിയില്‍ ചേര്‍ക്കാവൂ&amp;nbsp; എന്നും ഒരാള്‍ തലയാളായ ചിട്ടിക്കമ്പനിയുടമയാണെന്നും നിയമം അനുശാസിക്കുന്നു.സേവനം നടത്തുന്നതിന്‌ മാന്യമായി കൂലി ഉറപ്പുവരുത്തുന്ന ഈ നിയമം നിക്ഷേപകന്റെ നിക്ഷേപം കവര്‍ച്ച ചെയ്യാന്‍ തലയാളായ ചിട്ടിക്കമ്പനിയുടമക്ക്‌ സാധിക്കാത്തവിധം ശക്തമായതും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ്‌. &lt;br /&gt;മാത്രമല്ല,ഓരോ ചിട്ടിയും റജിസ്റ്റര്‍ ചെയ്യപ്പെടുന്നതിലൂടെ സര്‍ക്കാറിനുണ്ടാവുന്ന സാമ്പത്തിക നേട്ടവും നമ്മുടെ സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തുന്നതെന്ന തിരിച്ചറിവും ഉള്ളതുകൊണ്ടുകൂടിയാകണം ഏത്&amp;nbsp; സംസ്ഥാനത്തെ റജിസ്റ്റ്രേഷന്‍ ഉള്ളതാണെങ്കിലും ഇരുപത്‌ ശതമാനം ചിറ്റാളന്മാര്‍ കേരളത്തിലുള്ള ഏതൊരു ചിട്ടിയും കേരള ചിട്ടീസ്‌ ആക്ട്‌ പ്രകാരം റജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ഈ നിയമത്തിലുള്ളത്‌ . ഇത്&amp;nbsp; നടപ്പിലാക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല .&lt;br /&gt;ഇവ ലംഘിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്ന നിയമങ്ങളൊന്നും ഈ നിയമത്തിലില്ല . ഇതിന്റെ പോരായ്മയും കള്ളക്കമ്പനികളുടെ &amp;nbsp; അഴിഞ്ഞാട്ടത്തിന്&amp;nbsp; കാരണമായിത്തീരുന്നു .&lt;br /&gt;ഇന്ത്യന്‍ പാര്‍ലമന്റ്‌ 1982-ല്‍ അംഗീകരിച്ച 40 ആമത്തെ നിയമാണ്‌ ദി ചിട്ടിഫണ്ട്‌ ആക്ട്‌ 1982. ഈ നിയമം ജമ്മു-കാശ്മീരിലൊഴികെ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ ബാധകമാണെങ്കിലും ഈ നിയമത്തിന്റെ അന്തസ്സത്തയ്ക്ക്‌ വിരുദ്ധമല്ലാത്ത വിധം നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കുന്നതിന്‌ സംസ്ഥാനങ്ങളെ ഈ നിയമം വിലക്കുന്നില്ലെന്നതാണ്‌ ഇതിലെപ്രത്യേകത.&lt;br /&gt;ആസ്സാം,ബീഹാര്‍,ഗോവ,ഹിമാചല്‍പ്രദേശ്‌,കര്‍ണ്ണാടക,മദ്ധ്യപ്രദേശ്‌,മണിപ്പൂര്‍,മേഘാലയ,ഒറീസ്സ,പഞ്ചാബ്‌,രാജസ്ഥാന്‍,സിക്കിം,തമിഴ്‌നാട്‌,ത്രിപുര,ഉത്തര്‍പ്രദേശ്‌,പശ്ചിമബം ഗാള്‍ എന്നീ പതിനാര് സംസ്ഥാനങ്ങള്‍ മാത്രമാണ്‌ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്‌.&lt;br /&gt;ഈ നിയമപ്രകാരം ചുരുങ്ങിയത്‌ ഒരു ലക്ഷം രൂപയെങ്കിലും മൂലധനമില്ലാത്ത ഒരാള്‍ക്ക്‌ ചിട്ടിസ്ഥാപനം നടത്താന്‍ അനുവാദമില്ലെന്ന് മാത്രമല്ല,ചിട്ടിസ്ഥാപനം നടത്തുന്ന ഒരാള്‍ക്ക്‌ മറ്റുബിസ്സിനസ്സുകളില്‍ ഏര്‍പ്പെടുന്നതിന്‌ ഈ നിയമം വിലക്കേര്‍പ്പെടുത്തുന്നു.തമിഴ്‌ നാട്‌ സര്‍ക്കാര്‍ ഈ നിയമം അനുസരിച്ച്‌ 1984 -ല്‍ തമിഴ്‌നാട്‌ ചിട്ടിഫണ്ട്സ്‌ ചട്ടങ്ങള്‍ ആവിഷ്കരിക്കുകയുണ്ടായി.&lt;br /&gt;&lt;br /&gt;&amp;nbsp;രണ്ടാമത്തെ കൂട്ടരാകട്ടെ ഇവര്‍ കേരള ചിട്ടീസ്‌ ആക്ട്‌ അംഗീകരിക്കുന്നില്ലെന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം.&lt;br /&gt;ഇന്ത്യക്ക്‌ മൊത്തമുള്ള നിയമമാണ്‌ തങ്ങള്‍ അംഗീകരിക്കുന്നുവെന്ന നിലപാടാണ്‌ ഇവര്‍ക്കുള്ളത്‌. ഇവരുടെ നേതൃത്വത്തിലാണ്‌ കേരള ചിട്ടീസ്‌ ആക്ടിനെതിരേ കേരള ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പദിച്ചിട്ടുള്ളത്‌. ഇവരുടെ പ്രവര്‍ത്തനം മൂലം സംസ്ഥാന സര്‍ക്കാറിന്‌ ഒരു രൂപപോലും ലഭിക്കുന്നില്ലെന്നതാണ്‌ വസ്തുത.&lt;br /&gt;&lt;br /&gt;മൂന്നാമത്തെ കൂട്ടര്‍,ജമ്മു റജിസ്റ്റ്രേഷനുമായി ചിട്ടിസ്ഥാപനം നടത്തുന്നവരാണ്‌.പെട്ടിക്കടയ്ക്കും ബാര്‍ബര്‍ഷോപ്പിനും നല്‍കുന്ന ലൈസന്‍സ്‌ മാത്രമാണിത്‌. ചിട്ടിക്കു വേണ്ടി പ്രത്യേകമായി നിയമമോ ചട്ടങ്ങളോ ഇല്ലാത്ത ജമ്മുവുലെ ഈ റജിസ്റ്റ്രേഷന്‍ അനുസരിച്ച്‌ എന്തു തോന്യവാസവും പ്രവര്‍ത്തിക്കാവുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. 100 മാസത്തവണകളുള്ള ചിട്ടിയില്‍ ആയിരങ്ങളെ ചേര്‍ത്ത്‌ യാതോരുവിധ ഓഡിറ്റിങ്ങിനും വിധേയമാകാതെ സര്‍ക്കാറിന്റെ ഒരു നിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെ ചിട്ടി സ്ഥാപനങ്ങള്‍ മുന്നോട്ട്‌ പോകുന്നു എന്നതാണ്‌ വര്‍ത്തമാന സാഹചര്യം. &lt;br /&gt;കേരള ചിട്ടീസ്‌ ആക്ടിനെതിരെ ഹൈക്കോടതി ഡിഷന്‍ ബഞ്ച്‌ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതും ചിട്ടീസ്‌ ആക്ടിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പോലീസിന്‌ നടപടികളെടുക്കാവുന്ന വിധം കോഗ്നൈസബിള്‍ ഒഫന്‍സായി പ്രഖ്യാപിക്കുകയും നിയമഭേദഗതി ചെയ്യുകയും ചെയ്താല്‍ ഇവയെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനവുമെന്ന് വ്യക്തം.&lt;br /&gt;പറഞ്ഞു വരുന്നത്‌ ,ആല്ലെങ്കില്‍ പറിയാനുദ്ദേശിച്ചത്‌:- &lt;br /&gt;ചില വിഡ്ഡികളുടെ പെരുമാറ്റത്തെ വിവരിക്കുന്ന ഒരു ചൈനീസ്‌ പഴമൊഴി ഇങ്ങിനേയാണ്‌ :&lt;br /&gt;"സ്വന്തം കാലുകളില്‍ വീഴ്ത്താന്‍ വേണ്ടി മാത്രം പാറക്കല്ലുകള്‍ പൊന്തിക്കുന്നു" എന്നാണ്‌.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-785645037625104068?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/785645037625104068/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=785645037625104068' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/785645037625104068'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/785645037625104068'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2012/01/blog-post_28.html' title='ചിട്ടിക്കമ്പനികള്‍; നമുക്ക്‌ നല്‍കുന്ന പാഠങ്ങള്‍'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-152308933258649702</id><published>2012-01-20T12:19:00.000+05:30</published><updated>2012-01-20T12:19:29.945+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ടീയം'/><title type='text'>പി എം ആന്റണി:മരണത്തെ സന്ദേശമാക്കിയ ധിക്കാരി.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;തലക്ക്‌ തീപ്പിടിച്ചവനെപ്പോലെ നാട്ടില്‍ തലങ്ങും വിലങ്ങും പാഞ്ഞു നടന്നിരുന്ന പി എം ആന്റണിയുടെ മനസ്സില്‍ നിറയെ നാടകങ്ങളായിരുന്നു.കഥാവശേഷനായിത്തീര്‍ന്ന ഈ നാടക പ്രവര്‍ത്തകന്റെ നാടകവും രാഷ്ട്രീയവും ജീവിതവും നിര്‍ദ്ധാരണം ചെയ്യാന്‍ എത്ര അക്കാദമിക്ക്‌ നിരൂപകര്‍ മുന്നോട്ട്‌ വരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്‌.&lt;br /&gt;വിപ്ലവ പ്രസ്ഥാനത്തിന്റെ സഹയാത്രികന്‍ ആയിരിക്കെ ഒരു കാലത്തും മുഖ്യധാരയിലൂടേയോ വ്യവസ്ഥാപിത ചാലുകളിലൂടേയോ സഞ്ചരിച്ച ആളായിരുന്നില്ല അദ്ദേഹം .തന്റെ ശവശരീരത്തെ വീട്ടു വളപ്പില്‍ തന്നെ സംസ്കരിക്കണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിഷ്കര്‍ഷിക്കാന്‍ കഴിഞ്ഞത്‌ വര്‍ത്തമാന കേരള സാഹചര്യത്തില്‍ തീര്‍ച്ചയായും ഒരു ചെറിയ കാര്യമല്ല. &lt;br /&gt;കത്തോലിക്കനയി ജനിച്ച ഒരാള്‍ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടില്ലെങ്കില്‍ തെമ്മാടിക്കുഴിയിലെ നരകാത്മാവായി തീരുമെന്നു കരുതുന്ന സ്ഥാപന വല്‍കരിക്കപ്പെട്ട ക്രൈസ്തവ സഭയെ ധിക്കരിക്കുകയായിരുന്നു ആന്റണി. &lt;br /&gt;ഒരു പക്ഷെ സമീപകാലത്ത്‌ പൊന്‍കുന്നം വര്‍ക്കിയുടെ ഭൗതിക ശരീരം മാത്രമാണ്‌ സെമിത്തേരിക്ക്‌ പുറത്ത്‌ അടക്കം ചെയ്യപ്പെട്ടത്‌. തന്റെ ജീവിതകാലം മുഴുവന്‍ സര്‍ഗ്ഗപ്രതിഭകൊണ്ട്‌ ക്രൈസ്തവ പൗരോഹിത്യ മൂല്യങ്ങളെ ചെറുത്ത പൊന്‍കുന്നം വര്‍ക്കിയുടെ ശരീരം ഏറ്റെടുക്കാന്‍ പള്ളിതന്നെ മുന്നോട്ട്‌ വരികയും ചിലബന്ധുക്കളെങ്കിലും അതിനെ അനുകൂലിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വര്‍ക്കിസാറിന്റെ സന്തത സഹചാരികളായിരുന്ന സുഹൃത്തുക്കളും മക്കളും പ്രകടിപ്പിച്ച ഇച്ഛാശക്തികൊണ്ട്മാത്രമാണ്‌ വീട്ടു വളപ്പില്‍ സംസ്കരിക്കാന്‍ കഴിഞ്ഞത് &amp;nbsp; &lt;br /&gt;ആന്റണിയുടെ കാര്യത്തില്‍ ആ ശവസംസ്കാര ചടങ്ങ്‌ ഏറെ സ്വാഭാവികതയോടെതന്നെയാണ്‌ അവിടെ ഒത്തു ചേര്‍ന്ന ആ വലിയ പൗരാവലി ഏറ്റുവാങ്ങിയത്‌.ശവശരീരം ചിതയിലേക്ക്‌ എടുക്കുമ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം ഒരേകണ്ഠത്തില്‍ നിന്നെന്നപോലെ ഇങ്ക്വിലാബ്‌ വിളിക്കുകയായിരുന്നു.സിപിഐ(എം)എന്നോ,സിപിഐ എന്നോ,സിപിഐ എം എല്‍ എന്നോ വേതിരിവില്ലാതെ ഉയര്‍ന്നുകേട്ട ആ മുദ്രാവാക്യമാണ്‌ യഥാര്‍ത്ഥത്തില്‍ ആന്റണിക്ക്‌ ലഭിച്ച ഏറ്റവും ഉചിതമായ അംഗീകാരം &lt;br /&gt;ഗാസിയാബാദില്‍ തെരുവു നാടകം നടത്തവേ അക്രമിക്കപ്പെട്ട്‌ രക്തസാക്ഷിയായ സഫ്ദര്‍ ഹഷ്മിക്കാണ്‌ സമാനമായ മുദ്രാവാക്യമുഖരിതമായ സംസ്കാരച്ചടങ്ങ്‌ ലഭിച്ചത്‌.&lt;br /&gt;&lt;br /&gt;ആചാരവെടിയും സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതിയും ആന്റണിയുടെ കാര്യത്തിലെങ്കിലും അനൗചിത്യമായി പോയെന്ന് ചിന്തിക്കുന്നവര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.തികച്ചും യുക്തിസഹമായൊരു ചിന്തതന്നെയായിരുന്നു അതെന്ന് പറയാതെ വയ്യ.&lt;br /&gt;തന്റെ ജീവിതം കൊണ്ടും നാടകം കൊണ്ടും താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകൊണ്ടും അടിമുടി വ്യവസ്ഥാവിരുദ്ധനായിരുന്ന ഒരാള്‍ മരിക്കുന്നതോടെ ഭരണകൂട ഔദ്യോഗിക ബഹുമതിയെന്ന പേരില്‍ ഇടപെടുന്നത്‌ ശരിയാണോ എന്ന ആശ്ങ്ക അസ്ഥാനത്തല്ല.&lt;br /&gt;ജീവിതകാലം മുഴുവന്‍ ഭരണവര്‍ഗ്ഗ മൂല്യങ്ങള്‍ക്കെതിരേ പോരാടിയിരുന്ന ഒരാളെ ഭരണകൂടം തന്നെ ഹൈജാക്ക്‌ ചെയ്യുകയാണ്‌ .ധിക്കാരിയും കലാപകാരിയുമാ യിരുന്ന&amp;nbsp; ഒരാളുടെ പോരാട്ട വീര്യത്തെ നിര്‍വ്വീര്യമാക്കാനുള്ള ഭരണകൂടതന്ത്രമായി തന്നെ ഇത്‌ വിലയിരുത്തപ്പെടേണ്ടതാണ്‌.&lt;br /&gt;രാജസേവ നടത്തിയിരുന്ന ആസ്ഥാന പണ്ഡിതര്‍ക്കും വ്യവസ്ഥയുടെ സ്റ്റാറ്റസ്കോ നിലനിര്‍ത്തും വിധം പ്രവര്‍ത്തിക്കുന്ന വ്യവസ്ഥാനുകൂലികള്‍ക്കും മാത്രമേ ഇത്തരം സര്‍ക്കാര്‍ ബഹുമതികള്‍ ചേര്‍ന്ന്&amp;nbsp; പോവുകയുള്ളു. &lt;br /&gt;തന്റെ ചിന്തകള്‍ കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും എഴുത്തുകൊണ്ടും അതിനിശിതമായി വ്യവസ്ഥാ മൂല്യങ്ങളെ ചെറുക്കുകയും മരണത്തെ അഭിമുഖം നേരിടുന്ന ഘട്ടത്തില്‍ പോലും അധിനിവേശകടന്നാക്രമണങ്ങള്‍ക്കെതിരേ സംസാരിച്ചുകൊണ്ടു തന്നെ പിടഞ്ഞുവീണു മരിച്ച വിജയന്‍ മാഷിനു വേണ്ടി ആചാരവെടി മുഴങ്ങിയപ്പോഴും ഈ വിധം ചിന്തിച്ച്‌ ഹൃദയം നൊന്ത നിരവധിപേരുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ആന്റണിയുടെ ജീവിതം അടിസ്ഥാനപരമായി ഒരു സാമൂഹ്യ ജീവി എന്ന പരികല്‍പ്പന അന്വര്‍ത്ഥമാക്കും വിധമായിരുന്നു.&lt;br /&gt;'നഗരത്തിലൊരനീതി ഉണ്ടായാല്‍ സന്ധ്യ മയങ്ങും മുമ്പ് അതിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലവുകയാണ്‌ നല്ലതെന്ന'ബ്രതോള്‍ഡ്‌ ബ്രഹറ്റിന്റെ വചനം ആ ജീവിതത്തില്‍ എന്നും വഴികാട്ടിയായിരുന്നു.&lt;br /&gt;തൊഴില്‍കൊണ്ട്‌ താന്‍ ഉള്‍പ്പെട്ടിരുന്ന 'കടലിന്റെ മക്കളുടെ' ജീവിതം ആവിഷ്കരിച്ച നാടകവും താന്‍ ജനിച്ചു വീണ ക്രൈസ്തവ സമുദായത്തിന്റെ മനുഷ്യത്ത ഹീനമായ നടപടികളെ ചോദ്യം ചെയ്യുന്ന 'വിശുദ്ധ പാപവും'&amp;nbsp; 'കൃസ്തുവിന്റെ ആറാം തിരുമുറിവും'സൃഷ്ടിച്ച പ്രകോപനങ്ങളും പ്രക്ഷുബ്ദതയും മലയാള നാടക ചരിത്രത്തിലെ ഈടുറ്റ അടയാളപ്പെടുത്തലുകളാണ്‌. &lt;br /&gt;തിരുമുറിവിന്റെ അവതരണത്തിനു ശേഷം മതമേലദ്ധ്യക്ഷന്മാരുടെ തന്നെ ആഹ്വാനത്തെ തുടര്‍ന്ന് ,ഒരു പക്ഷെ വിമോചന സമരത്തിനു ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിലോമതയുടെ കൂട്ടായ്മ അരങ്ങേറിയതും ജനാധിപത്യ കേരളത്തിലായിരുന്നു.&lt;br /&gt;സ്ത്രീകളും കുട്ടികളുമടക്കം എല്ലാ ഇടവകകളും തെരുവിലിറങ്ങി.എന്നാല്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളും കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഒരേ മനസ്സോടെ കൈകോര്‍ത്ത്‌ ആ പ്രതിലോമതയെ പ്രതിരോധിക്കുകയും ചെയ്തു എന്നതും ചരിത്രമാണ്‌.ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലിക അവകാശ സങ്കല്‍പ്പനം സാമാന്യ ജനത നെഞ്ചിലേറ്റിയത്‌ ഈ പ്രതിരോധ സമരത്തിലൂടെയായിരുന്നു.&lt;br /&gt;&lt;br /&gt;ഒരു കള്‍ച്ചറല്‍ ആക്റ്റീവിസ്റ്റ്‌ എന്ന നിലയില്‍ കേരളത്തില്‍ നിറഞ്ഞു നിന്നിരുന്ന ഒരാളെന്ന നിലയില്‍ ഭരണകൂടത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവരുടെ പട്ടികയില്‍ ആന്റണിയുള്‍പ്പെടുകയായിരുന്നു.&lt;br /&gt;കാഞ്ഞിരച്ചിറയില്‍ സോമരാജനെന്ന കയര്‍ മുതലാളി ഉന്മൂലനം ചെയ്യപ്പെട്ടപ്പോള്‍ ആ ആക്ഷനില്‍ ഒരു തരത്തിലും പങ്കാളിയല്ലാതിരുന്ന പി എം ആന്റണിയും പ്രതിയായി ചേര്‍ക്കപ്പെട്ടു. &lt;br /&gt;വിസ്തരിച്ച കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കുകയും ചെയ്തു.സാംസ്കാരിക പ്രവര്‍ത്തനം തീര്‍ത്തും അപകടരഹിതമായ ഒന്നാണെന്ന സങ്കല്‍പ്പം ശരിയല്ലെന്നതിന്റെ ദ്രുഷ്ടാന്തമാണ്‌ ആന്റണിക്ക്‌ ലഭിച്ച ജയില്‍ ശിക്ഷ.&lt;br /&gt;മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും ആക്റ്റിവിസ്റ്റുകളും അന്യായമായ ഈ വിധിക്കെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി ശിക്ഷക്ക്‌ ഇളവ്‌ ലഭിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;ജയില്‍ വിമോചിതനായ ആന്റണി തുടര്‍ന്നും തന്റെ ആവിഷ്കാര മേഖലയായ നാടകവേദിയില്‍ സജീവമായി ഉറച്ചു നിന്നു.&lt;br /&gt;പുന്നപ്ര വയലാര്‍ സമര ചരിത്രത്തെ ആധാരമാക്കി രചിച്ച 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന നാടകമാണ്‌ അവസാനം അവതരിപ്പിച്ചത്‌.&lt;br /&gt;സ്റ്റാലിനെക്കുറിച്ച്‌ രചിച്ച നാടകം അവതരിപ്പിച്ചു കാണാനുള്ള അവസരം ലഭിക്കും മുന്‍പ്‌ അദ്ദേഹം നമ്മെ വിട്ടു പോവുകയായിരുന്നു.&lt;br /&gt;തന്റെ രണ്ട്‌ കണ്ണുകളും ദാനം ചെയ്യണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു.&lt;br /&gt;ജീവിതത്തിലുടനീളം വിമോചന സ്വപ്നങ്ങളുടെ സന്ദേശം തന്റെ ആവിഷ്കാര മാധ്യമമായ നടകത്തിലൂടെ ജനങ്ങളില്‍ എത്തിക്കാന്‍ യത്നിച്ച അദ്ദേഹം &lt;br /&gt;തന്റെ മരണം പോലും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സന്ദേശമായി മാറ്റുകയായിരുന്നു.&lt;br /&gt;(അനുസ്മരണം :പ്രസാദ്‌)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-152308933258649702?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/152308933258649702/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=152308933258649702' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/152308933258649702'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/152308933258649702'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2012/01/blog-post.html' title='പി എം ആന്റണി:മരണത്തെ സന്ദേശമാക്കിയ ധിക്കാരി.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-6618199909988997485</id><published>2011-12-03T12:04:00.001+05:30</published><updated>2011-12-03T12:04:44.167+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം.'/><title type='text'>ദാരിദ്ര്യരേഖാ നിര്‍ണ്ണയത്തിലെ ചെപ്പടി വിദ്യകള്‍.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ദാരിദ്ര്യം കലോറിയടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന രീതിയാണ്‌ ലോകത്ത്‌ മഹാഭൂരിപക്ഷം രാജ്യങ്ങളും ചെയ്യുന്നത്‌.&lt;br /&gt;ഒരു വ്യക്തിക്ക്‌ ആവശ്യമായ കലോറി ഊര്‍ജ്ജത്തിന്റേയും അതിനു വേണ്ടിവരുന്ന ചിലവിന്റേയും അടിസ്ഥാനത്തിലാണ്‌ ദരിദ്രരെ കണക്കാക്കുന്നത്‌.&lt;br /&gt;1974-ലെ ഒരു സര്‍വ്വെയില്‍ ഗ്രാമീണമേഖലയില്‍ 2400 -2100 കലോറി ഊര്‍ജ്ജമാണ്‌ ഒരു വ്യക്തിക്കാവശ്യമായ കുറഞ്ഞ ഊര്‍ജ്ജം അളവായി കണക്കാക്കിയത്‌.ഭക്ഷണത്തിലൂടെ ഇത്രയും ഊര്‍ജ്ജം നേടുന്നതിന്‌ അന്ന് പ്രതിമാസം 49 രൂപയായിരുന്നു കണക്കാക്കിയ ചിലവ്‌.&lt;br /&gt;&lt;br /&gt;ലോകബാങ്ക്‌ നിര്‍ദ്ദേശം പ്രതിദിനം രണ്ടുഡോളറില്‍ താഴെയുള്ളവര്‍ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരെന്നാണ്‌ ഇത്‌ 100 രൂപയ്ക്‌ മുകളില്‍ വരും. ലോകബാങ്കിന്റെ ഈ ആഗോള ദാരിദ്ര്യരേഖ മാനദണ്ഡമാക്കിയാല്‍ ഇന്ത്യിലെ മഹാഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക്‌ താഴെയാകും. നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്‌ ഇതനുവര്‍ത്തിക്കുമ്പോള്‍ ദരിദ്രരുടെ എണ്ണത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ അവകാശവാദം പച്ചക്കള്ളമാണെന്നു മനസ്സിലാകും. 2001 ഒരു കണക്കനുസരിച്ച്‌ (കേരളം,ആന്റമാന്‍,സിംക്കിം എന്നീ സംസ്ഥാനങ്ങളിലെ കണക്ക്‌ ലഭ്യമല്ല)&amp;nbsp; 13.06.15.558 ഗ്രാമീണ കുടുംബങ്ങളാണത്രെ ഇന്ത്യയില്‍ ഉള്ളത്‌. 42 ശതമാനം.അതില്‍&amp;nbsp; 5.38.47.442 കുടുംബങ്ങള്‍ ദാരിദ്ര്യ രേഖക്ക്‌ താഴെയാണത്രെ.അരുണാചല്‍പ്രദേര്‍ശില്‍ 78 ശതമാനം ഗ്രാമീണരും ദരിദ്രരാണെന്നും ഒറീസ്സയില്‍70 ശതമാനവും ബീഹാറില്‍ 55 ശതമാനവും ദരിദ്രരാണെന്ന് കണക്കുകള്‍ പറയുന്നു.&lt;br /&gt;&lt;br /&gt;വിലനിലവാരത്തിലെ വര്‍ദ്ധനവ്‌ കണക്കിലെടുത്ത്‌&amp;nbsp; 1995-ല്‍ ഗ്രാമീണര്‍ക്ക്‌&amp;nbsp; 205.84 രൂപയും,നഗരവാസികള്‍ക്ക്‌&amp;nbsp; 281.35 രൂപയും എന്നു നിജപ്പെടുത്തി ഇതനുസരിച്ച്‌ ഗ്രാമീണര്‍ക്ക്‌&amp;nbsp; 1868 കലോറിയും നഗരവാസികള്‍ക്ക്‌ 1890 കലോറിയും ഭക്ഷണം ലഭിക്കുമെന്നാണ്‌ വെയ്പ്പ്‌. എന്നാല്‍ അവശ്യ ഭക്ഷ്യ ഉപയോഗത്തിന്റെ അന്താരാഷ്ട്ര പരിധിയായ&amp;nbsp; 2400- 2100 കലോറി ഭക്ഷണമെന്ന തലത്തിലെത്തണമെങ്കില്‍ തന്നെ ഗ്രാമീണര്‍ക്ക്‌ &amp;nbsp;400 നഗരത്തില്‍&amp;nbsp; 425 പ്രതിമാസ വരുമാനവും അന്നുണ്ടാകേണ്ടിയിരുന്നു. എന്നു വെച്ചാല്‍ രാജ്യത്ത്‌ 75 ശതമാനം ഗ്രാമീണരും നഗരവാസികളില്‍&amp;nbsp; 55 ശതാമാനവും ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭക്ഷണം ലഭിക്കാത്തവരാണെന്ന് ചുരുക്കം &lt;br /&gt;&lt;br /&gt;ഇപ്പോള്‍, ഗ്രാമങ്ങളില്‍ പ്രതിദിനം .26 രൂപയും നഗരങ്ങളില്‍&amp;nbsp; 32 രൂപയും വരുമാനമുള്ളവര്‍ ദരിദ്രരല്ലെന്നുമുള്ള വാദവുമായി ആസൂത്രണ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു.&lt;br /&gt;2004-2005-&amp;nbsp; വിലനിലവാര പ്രകാരം സുരേഷ്‌ തൊണ്ടൂല്‍ക്കര്‍ കമ്മിറ്റി തയാറാക്കിയ മാനദണ്ഡങ്ങളോടൊപ്പം&amp;nbsp; 2010-11 വര്‍ഷത്തെ ഉപഭോക്ത്രു വിലസൂചിക കൂടി ചേര്‍ത്താണ്‌ പ്രധാന മന്ത്രി ചെയര്‍മാനായുള്ള ആസൂത്രണ കമ്മീഷന്‍ പുതിയ ദാരിദ്ര്യരേഖാ നിര്‍വ്വചനം മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌. &lt;br /&gt;അതോടെ പ്രതിദിനം&amp;nbsp; 25 രൂപയില്‍ കൂടുതല്‍ വരുമാനമുളളവര്‍&amp;nbsp; BPL പട്ടികയില്‍ നിന്നും പുറത്തു പോകും. &lt;br /&gt;&lt;br /&gt;മന്മോഹന്‍ സിംഗ്‌ പ്രധാനമന്ത്രിയായി രണ്ടാം&amp;nbsp; UPAഭരണം ആരംഭിച്ച ഉടനെ ഇന്തയിലാകെയുള്ള&amp;nbsp; 120 കോടി റേഷന്‍ കാര്‍ഡുടമകളെ&amp;nbsp; BPL ലീസ്റ്റില്‍ നിന്നു പുറത്താക്കാന്‍ പുതിയൊരു മാനദണ്ഡം മുന്നോട്ട്‌ വെക്കുകയും തല്‍ഫലമായി BPL കാര്‍ഡുകള്‍6കോടിയായി ചുരുക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഇപ്പോള്‍ സുപ്രീം കോടതിയില്‍ പുതിയ ദാരിദ്ര്യരേഖാനിയന്തണം സമര്‍പ്പിച്ചിരിക്കുന്നത്‌.&lt;br /&gt;2011 ജൂണിലെ വിലനിലവാര പ്രകാരം നഗരങ്ങളില്‍ പ്രതിമാസം&amp;nbsp; 965 രൂപയുംഗ്രാമങ്ങളില്‍&amp;nbsp; 781 രൂപയും ഉളളവര്‍ ദരിദ്രരല്ലെന്നും അവരെ&amp;nbsp; BPLപട്ടികയില്‍ നിന്നും പുറത്താക്കി ഭഷ്യസബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്ന മന്മോഹന്‍ സര്‍ക്കാറിന്റെ തീരുമാനം അനുസരിച്ചു തന്നെയാണ്‌ കമ്മീഷന്റെ വിലയിരുത്തല്‍ പുറത്തു വിട്ടിട്ടുള്ളത്‌.&lt;br /&gt;&lt;br /&gt;ഇതു പറയുമ്പോള്‍ ഇന്ത്യയുടെ ദാരിദ്ര്യത്തെ സംബന്ധിച്ച്‌ പല പഠനങ്ങളും ആഗോളതലങ്ങളില്‍ നടന്നു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം എടുത്തു പറയേണ്ടതാണ്‌. 1997-ല്‍ പുറത്തിറക്കിയ UNDPയുടെ മാനവ വികസന റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷവും ദരിദ്രരാണ്‌.ദാരിദ്ര്യം എന്നത്‌ കേവലം ഭക്ഷ്യലഭ്യതയുടെ മാത്രം പ്രശ്നമല്ലെന്നും നിരക്ഷരത,അനാരോഗ്യം, അറിവു നിഷേധം തുടങ്ങിയ മനുഷ്യരായി ജീവിക്കാന്‍ തടസ്സം നില്‍ക്കുന്ന ഭൗതിക ഘടകങ്ങള്‍കൂടി പരിഗണിച്ചു കൊണ്ടുവേണം ദാര്‍ദ്ര്യം നിര്‍ണ്ണയിക്കാനെന്നും UNDP പറയുന്നു.&lt;br /&gt;&lt;br /&gt;1997ലെ ഒരു പഠനപ്രകാരം&amp;nbsp; 20 ശതമാനം ഇന്ത്യന്‍ പൗരന്മാര്‍&amp;nbsp; 40 വയസ്സിനു മുമ്പേ മരിച്ചു പോകുന്നു എന്നാണ്‌ കണക്കു&amp;nbsp; തൊട്ടടുത്ത ശ്രീലങ്കയിലും തായ്‌ലന്റിലും പരമ ദരിദ്രമെന്നു പറയുന്ന ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും സ്ഥിതി ഇന്ത്യയേക്കാള്‍ മെച്ചമാണ്‌.ഉദാഹരണത്തിന്‌&amp;nbsp; 40 വയസ്സു തികയുന്നതിന്ന് മുമ്പേ ശ്രീലങ്കയില്‍ മരിച്ചു പോകുന്നത്‌&amp;nbsp; 10 ശതമാനം മാത്രമാണ്‌.ലോകത്ത്‌ ഭക്ഷണമില്ലാത്തതിന്റേയും ചികില്‍ത്സ സൗകര്യങ്ങളില്ലാത്തതിന്റേയും പേരില്‍ ഭാരക്കുറവും പോഷകാഹാരക്കുറവും നേരിടുന്ന അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ&amp;nbsp; 50 ശതമാനം ഇന്ത്യയിലാണ്‌.&lt;br /&gt;&lt;br /&gt;1991 മുതല്‍ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരീകരണകാലത്ത്‌ പ്രതിശീര്‍ഷക ഭ്ഷ്യദാന്യ ലഭ്യത കുത്തനെ ഇടിഞ്ഞിരിക്കുകയാണ്‌,1991-ല്‍ പ്രതിവര്‍ഷം ലഭ്യമായിരുന്ന ശരാശരി ആളോഹരി ഭഷ്യധാന്യം&amp;nbsp; 181 കിലോഗ്രാമായിരുന്നെങ്കില്‍&amp;nbsp; 2009 ആകുമ്പോഴേക്കും&amp;nbsp; 174 കിലോഗ്രാമായി ചുരുങ്ങിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;ഇന്ത്യ ലോകസാമ്പത്തിക ശക്തിയായി ഉയരുന്നു വെന്നും പ്രതി ശീര്‍ഷവരുമാനം ഒരു വര്‍ഷം ൫ 5,000 രൂപയിലധികമായിരിക്കുന്നു വെന്നും ശതകോടീശ്വരന്മാരുടെ എണ്ണം രാജ്യത്ത്‌ വര്‍ദ്ധിക്കുന്നുവെന്നും ഭരണവര്‍ഗ്ഗങ്ങള്‍ വീമ്പിളക്കുമ്പോള്‍ കൊളോണിയല്‍ കാലത്ത്‌ പോലും ഉണ്ടാകാത്ത തരത്തിലുള്ള അസമത്വവും ദാരിദ്ര്യവുമാണ്‌ രാജ്യത്ത്‌ പെരുകുന്നത്‌. &lt;br /&gt;&lt;b&gt;&lt;br /&gt;പറഞ്ഞു വരുന്നത്‌,അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌"-&lt;/b&gt;&lt;br /&gt;&lt;br /&gt;IMF ല്‍ നിന്നും അവധിയെടുത്ത്‌ സാമ്രാജ്യത്വ ആഗോളീകരണ നയങ്ങള്‍ക്ക്‌ നേതൃത്വംകൊടുക്കുന്ന ഉന്നത ബ്യൂറോക്രാറ്റും ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷനുമായ മൊണ്ടേസിഗ് അലുവാലിയയുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ ഭക്ഷ്യ സബ്സിഡി പരമാവധി കുറച്ചുകൊണ്ടുവരാന്‍ നടത്തുന്ന നീക്കങ്ങളാണ്‌ ഈ ചെപ്പടി വിദ്യകള്‍. ഇയാളുടെ നേതൃത്വത്തില്‍ കോര്‍പ്പറേറ്റ്‌ വല്‍ക്കരണത്തിനും സമ്പന്നവര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന&amp;nbsp; IMF ന്റെ ഒരു അനുബന്ധസ്ഥാപനമായി ആസൂത്രന കമ്മീഷന്‍ പരിണമിച്ചു കഴിഞ്ഞു.&lt;br /&gt;ഇതിനിടയില്‍ അരാഷ്ട്രീയ വാദികളും നവ ഉദാരീകരണവാദികളുമായ&amp;nbsp; NGOനേതാക്കന്മാരേയും അക്കാദമിക്ക്‌ സാമ്പത്തിക വിദഗ്ദന്മാരേയും കുത്തി നിറച്ച ആസൂത്രണകമ്മീഷന്‍ പരസ്പര വിരുദ്ധമായ വെളിപാടുകള്‍ പുറത്തുവിടുന്ന കേന്ദ്രീകരണം നഷ്ടപ്പെട്ട ഒരു സംവിധാനമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്‌. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-6618199909988997485?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/6618199909988997485/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=6618199909988997485' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/6618199909988997485'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/6618199909988997485'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/12/blog-post.html' title='ദാരിദ്ര്യരേഖാ നിര്‍ണ്ണയത്തിലെ ചെപ്പടി വിദ്യകള്‍.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-2951823497975003214</id><published>2011-11-29T19:14:00.001+05:30</published><updated>2011-11-29T20:08:37.096+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ടീയം'/><title type='text'>ഇനി, വില്‍ക്കാനുണ്ട്‌: ചെറുകിടകച്ചവടക്കാരെ.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;രാജ്യത്തെ ചെറുകിട വ്യാപര രംഗത്ത്‌ നിന്നും കോര്‍പ്പരേറ്റുകളേയും പ്രത്യക്ഷ വിദേശ നിക്ഷേപങ്ങളേയുംതൂത്തെറിയുക എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ 5 വര്‍ഷത്തോളമായി രാജ്യത്ത്‌ നടന്നുകൊണ്ടിരിക്കുകയായിരുന്ന പ്രതിഷേധം രാജ്യവാപകമായി ഒരു ഉയര്‍ന്നഘട്ടത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌.&lt;br /&gt;&lt;br /&gt;ചെറുകിട വാണിജ്യ മേഖലയില്‍ നിന്നും പ്രത്യക്ഷ വിദേശ നിക്ഷേപകരേയും കോര്‍പ്പറേറ്റുകളേയും ചവുട്ടി പുറത്താക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെമ്പാടും വന്‍ പ്രകടനങ്ങളും റാലികളും സെമിനാറുകളും, ഷോപ്പിങ്ങ്‌ മാളുകള്‍ ഉപരോധിക്കലും തല്ലിത്തകര്‍ക്കുലുകളുമടക്കം വിപ്ലവശക്തികളും വ്യാപാര-വ്യവസായ സമൂഹവും,പുരോഗമന ജനാധിപത്യ ശക്തികളും&amp;nbsp; ഉയര്‍ത്തിക്കൊണ്ടിരിക്കേ ഈ പ്രതിഷേധങ്ങളെയൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ട്‌ മന്മോഹന്‍ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി മുന്നോട്ട്‌ വന്നിരിക്കുന്നത്‌.&lt;br /&gt;&lt;br /&gt;ബഹുരാഷ്ട്ര കോര്‍പ്പറേറ്റ്‌ ശക്തികളെ ചില്ലറ വ്യാപാര രംഗത്തേക്ക്‌ കടത്തി വിട്ടാല്‍ വിലക്കയറ്റം&lt;br /&gt;&amp;nbsp;&amp;nbsp; കുറക്കാനാവുമെന്നും,ഗ്രാമീണ തോഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുനെന്നും ഒക്കെയുള്ള തലതിരിഞ്ഞ&lt;br /&gt;വിടുവായത്തവുമായി ബഹുരാഷ്ട്ര കുത്തകളുടെ രാജ്യത്തെ ഏറ്റവും നല്ല ഏജന്റുമാരായ കോണ്‍ഗ്രസ്സുകാര്‍ വ്യാപകമായി രംഗത്തിറങ്ങിയിരിക്കയാണ്‌. &lt;br /&gt;&lt;br /&gt;കൃഷികഴിഞ്ഞാല്‍&amp;nbsp; ഏറ്റവും അധികം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന മേഖലയാണ്‌ നമുക്കു ചില്ലറ വ്യാപാര മേഖല. &lt;br /&gt;കേന്ദ്ര ഗവന്മെണ്ടിന്റെ നാലാം സാമ്പത്തിക സര്‍വ്വേ തിട്ടപ്പെടുത്തിയതു പ്രകാരം 12 ദശലക്ഷം റീട്ടെയില്‍ കച്ചവടക്കാരാണ്‌ ഉപജീവനം കഴിക്കുന്നത്‌. &lt;br /&gt;ചില്ലറ കച്ചവടം തൊഴിലായിട്ടുള്ള ലക്ഷക്കണക്കിനു പേര്‍ ഈ കണക്കില്‍ പെടില്ല.&lt;br /&gt;ഇന്ത്യയില്‍ ചെറുകിട വാണിജ്ജ്യമെന്നത്‌ കേവലം ബിസ്സിനസ്സോ തൊഴിലോ മാത്രമല്ല.&lt;br /&gt;ഗോപ്യമാക്കിവെച്ച തൊഴിലില്ലായ്മയുടെ ഏറ്റവും വലിയ രൂപമാണത്‌.&lt;br /&gt;വ്യവസായങ്ങളിലെ അടച്ചു പൂട്ടലും തകര്‍ച്ചയും,പിരിച്ചു വിടലുകളും നടന്നുകൊണ്ടിരിക്കുമ്പോള്‍;,കര്‍ഷകരേയും ദരിദ്ര കര്‍ഷകരേയും അവരുടെ തൊഴില്‍ ആവാസ വ്യവസ്ഥയില്‍ നിന്നു ആട്ടിയോടിക്കുമ്പോള്‍,വികസനത്തിന്റെ പേരില്‍ &amp;nbsp; വ്യാപകമായി കുടിയിറക്കുമ്പോള്‍ മണ്‍സൂണും ,മാര്‍ക്കറ്റും സര്‍ക്കാറും കര്‍ഷകരെ ചതിക്കുമ്പോളും .ഉപജീവനത്തിനു വേണ്ടി ഈ വിഭാഗങ്ങളോക്കെ ആശ്രയിക്കുന്നത്‌ ഈ ചെറുകിട വാണിജ്യത്തെ തന്നെയാണ.&lt;br /&gt;&lt;br /&gt;പച്ചക്കറി നട്ടു വളര്‍ത്തുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയെ കമ്പോളത്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുന്നു.മത്സ്യതൊഴിലാളി മീന്‍ പിടിക്കുകയും അവന്റെ കുടുംബം അതു വില്‍ക്കുകയും ചെയ്യുന്നു. കമ്പനി അടച്ചു പൂട്ടിയതിനാല്‍,അതുമല്ലെങ്കില്‍ കടക്കെണിയില്‍ പെട്ട്‌&amp;nbsp;&amp;nbsp;&amp;nbsp; വി ആര്‍ എസ്സ്‌&lt;br /&gt;വാങ്ങി തൊരുവിലെത്തിയ തൊഴിലാളികള്‍ തന്റെ കുടുംബം തയ്യാറാക്കുന്ന ചെറിയ ചെറിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉന്തു വണ്ടികളിലും നടന്നും വില്‍പന നടത്തുന്നു.&lt;br /&gt;&lt;br /&gt;ഇന്ത്യയിലെ ചെറു കിട വാണിജ്യമെന്നാല്‍ ഭൂരിപക്ഷവും ഉപജീവനത്തിനു വേണ്ടി ഓടുവിലത്തെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടവരാണ്‌.വ്യക്തി പരമായ രീതിയില്‍ അല്ലെങ്കില്‍ ചെറിയ തോതില്‍ വസ്തുവോ സേവനമോ വില്‍പന നടത്തുന്നത്‌ ചെറുകിട വാണിജ്യത്തിന്റെ പരിധിയില്‍ വരുന്നു.വില്‍പന വസ്തു പേനമുതല്‍ വിമാനം വരെയാകാം.&lt;br /&gt;&lt;br /&gt;കടകള്‍ ഏന്നാല്‍ വഴിവാണിഭക്കടയില്‍നിന്ന് ആധുനിക മാളുകള്‍ വരെയുള്ള രൂപങ്ങളില്‍ വ്യാപകമായിരിക്കുന്നു.വീടുകളില്‍ കയറി ബാത്തുറൂം ക്ലീനര്‍ മുതല്‍ മൊബെയില്‍ഫോണ്‍ ചാര്‍ജ്ജര്‍ വില്‍പന നടത്തുന്ന വരും ചെറുകിട വാണിജ്ജ്യത്തിന്റെ പരിധിയില്‍ വരും.&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍&amp;nbsp; GDP&amp;nbsp; യുടെ 14 ശതമാനവും സംഭാവന ചെയ്യുകയും തോഴില്‍ ശക്തിയുടെ 7 ശതമാനത്തോളവും വഹിക്കുകയും ചെയ്യുന്നു.കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ &lt;br /&gt; കൃഷി കഴിഞ്ഞാല്‍ ഏറ്റവും വലിയ മേഖല ഇതാണ്‌ . &amp;nbsp;&amp;nbsp; നമുക്കിത്‌ പതിനാല്‌&amp;nbsp; ശതമാനമാവുമ്പോള്‍ചൈനയില്‍ ഇത്‌ എട്ട്‌ ശതമാനമാണ്‌&amp;nbsp; ബ്രസീലില്‍ ഇത്‌ ആറ്‌ ശതമാനമാണ്‌&amp;nbsp;&amp;nbsp; അമേരിക്കയില്‍ ഇത്‌ പത്തു ശതമാനമാണ്‌ . നമ്മുടെ ഈ മേഖലയിലെ വളര്‍ച്ചയും നിരക്കുകളും അസാധാരണ മായതോതിലാണ്‌.1996-ല്‍ 85 ആയിരുന്നത്‌ 2001-ല്‍ 1.5കോടിയായി.ഇന്നത്‌ 1.12 കോടിയായി.അതായത്‌ ശരാശരി നൂറാളുകള്‍ക്ക്‌ 1.4 സ്ഥാപനങ്ങള്‍.. ഇത്‌ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്‌.&lt;br /&gt;&lt;br /&gt;ഇന്തയിലെ ചെറുകിടവാണിജ്ജ്യം മുഖ്യമായും അസംഘടിതമേഖലയിലാണ്‌. ഇന്‍കംടാക്സ്‌,സെയില്‍സ്‌ ടാക്സ്‌ നിയമങ്ങള്‍ തുടങ്ങിയവയ്ക്കു വിധേയമായി റജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള സ്ഥാപനങ്ങളാണ്‌ സംഘടിത മേഖലയില്‍ വരുന്നത്‌.&lt;br /&gt;&lt;br /&gt;കൂടാതെ,1.12 ചെറുകിട സ്ഥാപനങ്ങളില്‍ 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വരുന്നവ 4ശതമാനത്തിനപ്പുറം വരില്ല .വാണിജ്ജ്യരംഗത്ത്‌ തൊഴിലെടുക്കുന്നവരില്‍ 395 ലക്ഷം പേര്‍ അസംഘടിത മേഖലിയിലാകുമ്പോള്‍ സംഘടിത മേഖലയില്‍ 5ലക്ഷം മാത്രമാണ്‌.&lt;br /&gt;&lt;br /&gt;2004-ല്‍ വാള്‍മാര്‍ട്ടിനു 256 സഹസ്രകോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്നു.അതേസമയംതന്നെ അത്‌ 9,000 കോടി&amp;nbsp; ഡോളറിന്റെ ലാഭം രേഖപ്പെടുത്തുകയും ചെയ്തു.അതിന്റെ&amp;nbsp; 4,806സ്റ്റോറുകളിലായി 14 ലക്ഷം ആളുകള്‍ ജോലിയെടുക്കുന്നു. ഒരു വാള്‍മാര്‍ട്ട്‌ സ്ഥാപനത്തിന്റെ ശരാശരി വലുപ്പം 85,000 ചതുരശ്ര അടിയാണ്‌.&lt;br /&gt;&lt;br /&gt;അതേസമയം ഇന്ത്യയിലെ ചെറുകിട വ്യാപാരിക്ക്‌ ഉള്ളത്‌ 4,1100 ഡോളറണ്‌&amp;nbsp; 500 ചതുരശ്ര അടിക്കു മേല്‍ വലിപ്പമുള്ള ആകെയുള്ള 12 ദശലക്ഷം ചെറുകിട സ്ഥാപനങ്ങളുടെ 4 ശതമാനത്തിനു മാത്രമാണ്‌&amp;nbsp;&amp;nbsp; 39.5 ശതമാനം ജനങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുന്ന അസംഘടിത ചെറുകിട മേഖലയിലുള്ള മൊത്തം ടേണോവര്‍ 35,000കോടിയാണ്‌ .&lt;br /&gt;&lt;br /&gt;ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 35 നഗരങ്ങള്‍ ഇന്ത്യയിലുണ്ട്‌. ഈ 35 നഗരങ്ങളിലോരോന്നിലും ശരാശരി ഒരു സ്റ്റോര്‍ വീതം വാള്‍മാര്‍ട്ടു തുറക്കുന്നുവെന്നു വിജാരിക്കുക.ആ സ്റ്റോറുകള്‍ വാള്‍മാര്‍ട്ടു സ്റ്റോറുകളുടെ ശരാശരി കാര്യക്ഷമത പ്രദര്‍ശിപ്പിച്ചാല്‍ പോലും ഓരോ സ്റ്റോറുകളൂടേയും ടേണോവര്‍&amp;nbsp; 8.033 രൂപയിലധികമായിരിക്കും.അതേസമയം ജീവനക്കാരുടെ എണ്ണം&amp;nbsp;&amp;nbsp; 10,195 മാത്രമായിരിക്കും.രാജ്യത്താകമാനം ഇതു വ്യാപിപ്പിക്കുകയാണെങ്കില്‍ 437,000 ആളുകളായിരിക്കും ഭ്രഷ്ടരാക്കപ്പെടുക.&lt;br /&gt;ഓരോ വാള്‍മാര്‍ട്ട്‌ ജീവനക്കാരനും ചെറുകിട വ്യാപാര മേഖലയില്‍ 40 ജീവനക്കാരനെ പുറം തള്ളും.എന്നാണിത്‌ സൂചിപ്പിക്കുന്നത്‌ .&lt;br /&gt;&lt;br /&gt;ചെറുകിട വാണിജ്ജ്യത്തിന്റെ 20 ശതമാനത്തോളം&lt;br /&gt;പ്രത്യക്ഷ വിദേശ നിക്ഷേപങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ തന്നെ 147,000കോടിരൂപയുടെ ടേണോവറായിരിക്കും .അസംഘടിത ചെറുകിട മേഖലയിലെ 8ദശലക്ഷം ജനങ്ങളെ പുറം തള്ളിക്കൊണ്ട്‌ 43,000 പേര്‍മാത്രം തൊഴിലിലേര്‍പ്പെടുകയായിരിക്കും ഇതിന്റെ ഫലമായി സംഭവിക്കുക.&lt;br /&gt;&lt;br /&gt;ഇനി ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നവരുടെ സ്ഥിതിയും ഒന്നു പരിശോധിച്ചു നോക്കുക.&lt;br /&gt;&lt;br /&gt;ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ അടിസ്ഥാനം തന്നെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത തൊഴില്‍ ചൂഷണമാണ്‌.&lt;br /&gt;വിദേശമൂലധനത്തിനു നിര്‍ബാധം സഞ്ചരിക്കുന്നതിനു ഘടനാപരമായ എല്ലാ പരിഷ്കരണവും നിയം മൂലം ചെയ്തു കൊടുക്കേണ്ടതുണ്ട്‌ .തൊഴില്‍ നിയമങ്ങളെ എല്ലാ അര്‍ത്ഥത്തിലും ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഇതിന്റെ ഒക്കെ ഫലമായി തൊഴിലാളികളുടെ അവകാശങ്ങളില്‍ വലിയ സമ്മര്‍ദ്ദംഉണ്ടാവും.ഏതെങ്കിലും ഒരു തരത്തിലുമുള്ള&lt;br /&gt;യൂണിയന്‍ ഇടപെടലുകളെ അതനുവദിക്കില്ല.&lt;br /&gt;&lt;br /&gt;ചുരുക്കി പറഞ്ഞാല്‍,നിരവധി വര്‍ഷങ്ങളായി ഇന്ത്യാ ഗവര്‍മന്റ്‌ ചെറുകിട വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചിട്ടില്ല.&lt;br /&gt;ഗാട്ട്‌സ്‌ ഉടമ്പടിയുടെ ഭാഗമായി ഓരോ രാജ്യങ്ങളും അവയിലെ സവിശേഷമേഖലയിലും ഉപമേഖലകളിലും ദേശീയ പരിചരണവും കമ്പോള വല്‍ക്കരണവും എപ്രകാരമായിരിക്കണം എന്നുള്ള ബാദ്ധ്യതാ പട്ടിക സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു.&lt;br /&gt;ദോഹ വികസന അജണ്ട എന്നറിയപ്പെട്ടിരുന്ന ഗാട്ട്‌സ്‌ ഉടമ്പടിയ്യേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യാഗവര്‍മന്റ്‌ ചെറുകിട മേഖലയില്‍ ദേശീയ പരിചരണത്തിന്റേതായ ഒരു ഉറപ്പും നല്‍കിയില്ല. ദേശീയ പരിചരണത്തിനു ഉറപ്പു നല്‍കുക എന്നു വെച്ചാല്‍ സേവനമേഖലയില്‍&amp;nbsp; ആഭ്യന്തര&lt;br /&gt; നിക്ഷേപങ്ങള്‍ക്കൊപ്പം തന്നെ അവകാശംവിദേശ നിക്ഷേപകര്‍ക്കും നല്‍കുക എന്നാണ്‌.&lt;br /&gt;കര്‍ഷകര്‍ക്ക്‌ സബ്സിഡിനല്‍കുന്നതില്‍ അമേരിക്ക കടുംപിടുത്തം പിടിച്ചതു മൂലം ദോഹയിലെ പ്രാരംഭ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍,ലോകവാണിജ്യ സംഘടനയുടെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു വെളിയില്‍ വെച്ച്‌ സാമ്രാജ്യത്വ&amp;nbsp; ശക്തികളുടെ&lt;br /&gt;നിര്‍ബ്ബന്ധത്തിനു വഴങ്ങിക്കൊണ്ട്‌ ഇന്ത്യാഗവര്‍മന്റ്‌ ചെറുകിട മേഖല തുറന്നു കൊടുക്കാന്‍ തയാറാവുകയായിരുന്നു.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ ഗവര്‍മെന്റിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപത്തിനെക്കുറിച്ചുള്ള ഔദ്യോഗിക നയം ഇപ്പോഴും പറയുന്നത്‌ ചെറുകിട വാണിജ്ജ്യമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുകയില്ലെന്നാണ്‌ എന്നാല്‍ സിംഗിള്‍ ബ്രാന്റ്‌ റീട്ടെയിലില്‍ 51 ശതമാനം പ്രത്യക്ഷ&amp;nbsp;&amp;nbsp; വിദേശനിക്ഷേപം&lt;br /&gt;&amp;nbsp;&amp;nbsp; (മക്ക്ഡൊനാള്‍ഡ്‌,ലെവിസ്‌,തുടങ്ങിയ)അനുവദിച്ചുകൊണ്ട്‌ പില്‍ക്കാലത്ത്‌ സര്‍ക്കാര്‍ ഈ നിലപാട്‌ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്‌.&lt;br /&gt;ഇതിനോടൊപ്പം മൊത്തക്കച്ചവടമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം നടത്താന്‍ അനുമതി വേണമെന്ന ആവശ്യം വേണ്ടെന്നു വെക്കുകയും ഫ്രാഞ്ചൈസികളിലൂടെ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുകയുണ്ടായി.&lt;br /&gt;&lt;br /&gt;കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അമേരിക്ക ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച്‌ നടത്തിയ കരു നീക്കങ്ങളുടെ പരിണതിയാണ്‌ മന്മോഹന്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ തിരക്കു പിടിച്ചുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍.&lt;br /&gt;&lt;br /&gt;ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്രകുത്തകകളിലൊന്നായ അമേരിക്കയില്‍ നിന്നുള്ള വാള്‍മാര്‍ട്ട്‌,ജര്‍മ്മനിയില്‍ നിന്നുള്ള മെട്ട്രോ എജി,ബ്രിട്ടനിലെ&amp;nbsp; ടെസ്കോ,ഫ്രാന്‍സിലെ&amp;nbsp; കെയര്‍ഫോര്‍ തുടങ്ങിയ ചില്ലറ വ്യാപാര കമ്പനികള്‍ രാജ്യത്തിന്റെ പടിവാതിക്കല്‍ നിലയുറപ്പിച്ചു നില്‍ക്കുകയാണ്‌. ഇതിനു അനുകൂലമായ തീരുമാനം ഈ ദിവസങ്ങളില്‍ ഉണ്ടാകത്തക്ക വിധം കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിനും ഉന്നത രാഷ്ട്രീയ-ബ്യൂറോക്രാറ്റ്‌ വിഭാഗങ്ങള്‍ക്കും എത്തിക്കേണ്ട വിഹിതം ധാരണയായിട്ടുണ്ടെന്നും കേള്‍ക്കുന്നു.&lt;br /&gt;&lt;br /&gt;ഔപചാരികമായി അനുമതി&amp;nbsp;ലഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യിലെ ദാര്‍തി ഗ്രൂപ്പുമായി &lt;br /&gt;ചേര്‍ത്ത്‌ വാള്‍മാര്‍ട്ട്‌ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ കാലം കുറച്ചായി.&lt;br /&gt;&lt;br /&gt;പെപ്സിയുംകൊക്കൊളയും ഒക്കെ 5 രൂപയുടെ കുപ്പികളില്‍ ഇറങ്ങുന്നത്‌ മറ്റു ബഹുരാഷ്ട്രകുത്തകകളേയും ഇന്ത്യന്‍ ശീതളപാനീയ കമ്പനിക്കാരേയോ മാത്രം തോല്‍പ്പിക്കാനല്ല. മറിച്ച്‌ നാരങ്ങവെള്ളം,കരിക്കിന്‍ വെള്ളം തുടങ്ങിയവ വില്‍ക്കുന്നവരേയും കൂടി തകര്‍കാനാണേന്ന് നാം മറന്നു പോകരുത്‌.&lt;br /&gt;&lt;br /&gt;പ&lt;b&gt;റഞ്ഞു വരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:- &lt;/b&gt;&lt;br /&gt;നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും വിവിധപാക്കേജുകളുടെ രൂപത്തില്‍,പ്രത്യേക സാമ്പത്തിക മേഖലകളില്‍ വഴിയും,നമ്മുടെ പൈതൃകം ആണവക്കരാറുകളിലൂടേയും എങ്ങിനെ തീറെഴുതിയോ അതേപോലുള്ള ഒരു പൊതു പ്രവണതയുടെ ഭാഗമായിട്ട്‌&lt;br /&gt;തന്നെയാണ്‌. ഈ ഈ മേഖലയും&lt;br /&gt;രാജ്യദ്രോഹികള്‍ വില്‍പനക്കു വെച്ചിരിക്കുന്നത്‌ എന്നു&amp;nbsp; തന്നെയാണ്‌. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-2951823497975003214?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/2951823497975003214/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=2951823497975003214' title='5 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/2951823497975003214'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/2951823497975003214'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/11/blog-post_29.html' title='ഇനി, വില്‍ക്കാനുണ്ട്‌: ചെറുകിടകച്ചവടക്കാരെ.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-6311229157215031100</id><published>2011-11-26T13:07:00.001+05:30</published><updated>2011-11-26T13:09:29.100+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ടീയം'/><title type='text'>മുല്ലപ്പെരിയാര്‍:ചിലയാഥാര്‍ത്ഥ്യങ്ങള്‍.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;മുല്ലപ്പെരിയാര്‍ വിഷയം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന സൂചനകള്‍ വന്നു കൊണ്ടിരിക്കുന്നു..&lt;br /&gt;ഭരണാധികാരികള്‍ക്കു ഇതു പരിഹരിക്കാന്‍ താല്‍പര്യമില്ല എന്ന തിരിച്ചറിവാണ്‌ ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്‌.&lt;br /&gt;മദ്ധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ തലക്കു മുകളില്‍ ഒരശനിപാതം പോലെ തൂങ്ങി നില്‍ക്കയാണ്‌ 111 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട്‌. ഇടക്കിടക്ക്‌ ഉണ്ടാകുന്ന ഭൂചലനത്തില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും അതിനു ശേഷം വിസ്മൃതിയിലേക്ക്‌ മറയുകയും ചെയ്യുന്ന ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നാളിതു വരെ കാണിച്ച നിരുത്തരവാദത്തില്‍ നിന്നും കുറ്റകരമായ അലംഭാവത്തില്‍ നിന്നും&amp;nbsp;&amp;nbsp; ഒരു&amp;nbsp;മുന്നണിക്കാരനും&amp;nbsp; ഒഴിഞ്ഞു നില്‍ക്കാനാവില്ല .&lt;br /&gt;&lt;br /&gt;സിമന്റും കോണ്‍ക്രീറ്റും കണ്ടെത്തുന്നതിനു മുമ്പ്‌ ചുണ്ണാമ്പുംശര്‍ക്കരയും മണലും ചേര്‍ന്ന സുര്‍ക്കി മിശ്രിതം കൊണ്ട്‌ ബ്രിട്ടീഷ്‌ എഞ്ചിനീയര്‍ രൂപകല്‍പ്പന ചെയ്ത്‌ 60 വര്‍ഷത്തെ ആയുസ്സ്‌ നിര്‍ണ്ണയിച്ച്‌ 1887-ല്‍ കമ്മീഷന്‍ ചെയ്ത അണക്കെട്ടിന്റെ സുരക്ഷിതകാലാവധി 1945-ല്‍ തന്നെ അവസാനിച്ചു.ഇതു പോലുള്ള സാങ്കേതിക വിദ്യകൊണ്ട്‌ നിര്‍മ്മിച്ച സുര്‍ക്കി ഡാം 1980 ഗുജറാത്തില്‍ തകരുകയും മോര്‍ഫിയെന്ന ചെറു നഗരം ഒലിച്ചു പോവുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്ത ഒരു ദുരന്താനുഭവം നമുക്കു ഇന്ത്യയില്‍ ഉണ്ട്‌. &lt;br /&gt;&lt;br /&gt;ഇതിന്റെ ഒക്കെ പശ്ചാത്തലത്തില്‍ കേന്ദ്ര ഡാം അതോറിറ്റി അണക്കെട്ടിന്റെ ബലക്ഷയത്തെ മുന്നില്‍ കണ്ട്‌ 1980&amp;nbsp; ല്‍ ഡാമിലെ ജല നിരപ്പ്‌ 152 അടിയില്‍ നിന്ന് 136 അടിയിലേക്ക്‌ താഴ്ത്തുവാന്‍ നിര്‍ദ്ദേശം നല്‍കി.ഡാം ബലക്ഷയത്തെ നേരിടുന്നു വെന്നും സുരക്ഷിതമല്ലായെന്നും കേന്ര അതേറിറ്റി സാക്ഷ്യപ്പെടുത്തി.27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാലഹരണപ്പെട്ട ഈ ഡാമിനു പകരം പുതിയൊരു ഡാം നിര്‍മ്മിക്കാന്‍ ഇക്കാലയളവില്‍ മാറി മാറി സംസ്ഥാന സര്‍ക്കാറിനു നേതൃത്വം നല്‍കുന്ന LDF, UDF രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. 2001-ല്‍ ഈരാറ്റു പേട്ട പ്രഭവ കേന്ദ്രമായി ഉണ്ടായ ഭൂകമ്പത്തില്‍ മുല്ലപ്പെറിയാര്‍ ഡാമില്‍ വിള്ളല്‍ വീഴുകയും ചോര്‍ച്ച ശക്തിപ്പെ ടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഡാം ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി ഏറെക്കുറേ ഇതേപോലെ തന്നെ സജീവ ചര്‍ച്ചാ വിഷയ മായതാണ്‌.അതിനു ശേഷവും വിവിധഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടു.അതു കഴിഞ്ഞാല്‍ സര്‍ക്കാറും ചര്‍ച്ചാ കേന്ദ്രങ്ങളും വിസ്മൃതിയിലേക്ക്‌ തള്ളുകയുമാണ്‌ പതിവ്‌.&lt;br /&gt;&lt;br /&gt;തമിഴ്‌ നാടാവട്ടെ ഡാമില്‍ ചില മിനുക്കു പണികളും ഗ്രൗട്ടിങ്ങും പുറം തേക്കലുമെല്ലാം നടത്തി ഡാം ബലവത്താണെന്ന് കേന്ദ്രസര്‍ക്കാറിനേയും സുപ്രീം കോടതിയേയുമെല്ലാം ബോദ്ധ്യപ്പെടുത്തി.ജലനിരപ്പ്‌ ഇപ്പോഴത്തെ 136 അടിയില്‍ നിന്നും 142 അടിയായും പിന്നീട്‌ 156 അടിയായി സ്ഥാപിത ശേഷിയിലേക്ക്‌ തന്നെ ഉയര്‍ത്താനുള്ള അനുകൂല വിധി അവര്‍ സുപ്രീം കോടതിയില്‍ നിന്നും നേടി.&lt;br /&gt;&lt;br /&gt;പശ്ചിമഘട്ടത്തിന്റെ മഴ നിഴലില്‍ കഴിയുന്ന,വടക്കുകിഴക്കന്‍ മണ്‍സൂണില്‍ ലഭിക്കുന്ന ഏതാനും മഴകളേയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുമുള്ള ന്യൂനമര്‍ദ്ദങ്ങളേയും മാത്രം കൃഷിക്കുംകുടിവെള്ളത്തിനും ആശ്രയിക്കുന്ന അര്‍ദ്ധമരുഭൂമിയിലെ ഒരു ജനതയും അവരുടെ സര്‍ക്കാറും വെള്ളത്തിനുവേണ്ടി ഏതറ്റവും വരെ പോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ.സ്വന്തം നിലയില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാറിനേയും ജസ്റ്റിസ്‌ രാമസ്വാമിയേയും രാമചന്ദ്രനേയും പോലുള്ള ന്യായാധിപന്മാര്‍ നീനീതിന്യായം നടത്തുന്ന നമ്മുടെ ഉന്നത നീതി പീഠങ്ങളേയും സമ്മര്‍ദ്ദ തന്ത്രങ്ങളുടേയും പ്രലോഭനങ്ങളുടേയും മുള്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ സങ്കുചിത ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കഴിവ്‌ തമിഴ്‌ നാട്‌ സര്‍ക്കാര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്‌.സ്വന്തം സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതില്‍ തമിഴ്‌നാട്‌ രാഷ്ട്രീയക്കാര്‍ക്കുള്ള കഴിവുംകേരള ഭരണക്കാരുടെ കഴിവു കേടും അപാരമാണ്‌ എന്നു അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;കഴിവു കേടിനുമപ്പുറത്ത്‌ മുല്ലപ്പെരിയാര്‍പ്രശ്നത്തിലും, പറമ്പിക്കുളം -ആളിയാര്‍ പദ്ധതിയില്‍ നിന്നും കേരളത്തിനു കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്തതിനു മെല്ലാം മറ്റുചില പിന്നാമ്പുറ രഹസ്യങ്ങളുണ്ടെന്നതും ഇന്നു പരസ്യമായി കഴിഞ്ഞിരിക്കുന്നു.വെള്ളത്തിനുവേണ്ടി തമിഴ്‌ നാട്‌ സര്‍ക്കാറിന്‍ ഓഡിറ്റ്‌ ചെയ്യാത്ത ഒരു രഹസ്യഫണ്ട്‌ ഉണ്ടത്രെ.മാറി മാറി വരുന്ന ജലസേചന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ചില വനം വകുപ്പ്‌ ഉദ്യോഗസ്ഥരുമെല്ലാം ഇതിന്റെ ഗുണഭോക്താക്കളാണ്‌ പോലും.&lt;br /&gt;&lt;br /&gt;അല്ലെങ്കില്‍ 35 ലക്ഷം ജനങ്ങളും വാണിജ്യ -വ്യവസായ സിരാകേന്ദ്രങ്ങളായ കൊച്ചി -ആലുവാ മേഖലയുമെല്ലാം ഒലിച്ചു പോകുന്ന ഒരു മഹാദുരന്തം കേരളത്തിന്റെ തലക്കുമീതെ തൂങ്ങി നില്‍ക്കുമ്പോള്‍ കേരള സര്‍ക്കാറിന്റെ നിയമജ്ഞന്മാര്‍ക്ക്&amp;nbsp; സുപ്രീം കോടതിയില്‍ ഇരുന്നു എങ്ങിനെ ഉറങ്ങാന്‍ കഴിയുന്നു? &lt;br /&gt;&lt;br /&gt;മുല്ലപ്പെരിയാര്‍ പ്രശ്നത്തെ വെള്ളത്തിനു വേണ്ടിയുള്ള തമിഴ്‌നാടിന്റെ ആര്‍ത്തിയുടെ പ്രശ്നമെന്നനിലക്കു വിലയിരുത്തുന്ന നിരുത്തരവാദപരമായ പ്രസ്ഥാവന എങ്ങിനെ നടത്താന്‍ കഴിയുന്നു.?&lt;br /&gt;&lt;br /&gt;തിരുവിതാംകൂറും മദ്രാസ്‌ പ്രോവിന്‍സ്‌ സര്‍ക്കാറും തമ്മില്‍ 1885-ല്‍ ഉണ്ടാക്കിയ 999 വര്‍ഷത്തെ പാട്ടക്കാലാവധി തമിഴ്‌നാട്‌ അവകാശപ്പെടുന്ന കറാറിന്റെ കോപ്പി ഇന്നു വരെ എന്തുകൊണ്ട്‌ കണ്ടെത്താന്‍ കഴിയുന്നില്ല?&lt;br /&gt;&lt;br /&gt;തിരുവിതാംകൂറിന്റെ പരമാധികാരം ബ്രിട്ടീഷുകാര്‍ക്ക്‌ അടിയറ വെച്ച്‌ റീജന്റായി തുടരാന്‍ നിര്‍ബന്ധിതമായ പഴയ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബ്രിട്ടീഷ്‌ അധികാര പ്രമത്തതക്ക്‌ മുമ്പില്‍ 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പുവെക്കേണ്ടി വന്നത്‌ നമുക്കു മനസ്സിലാക്കാം.എന്നാല്‍ അച്ചുതമേനോന്റെ സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പര്യത്തിനു&amp;nbsp; വിരുദ്ധമായി 1970-ല്‍ കരാര്‍ പുതുക്കി നല്‍കുകയും മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച്‌ ലോവര്‍ക്യാമ്പില്‍ വൈദ്യുതി ഉല്‍പാദനത്തിനുള്ള അനുമതി നല്‍കിയത്‌ എന്തിനായിരുന്നു എന്നു ഇപ്പോഴും ആര്‍ക്കും പിടികിട്ടിയിട്ടില്ല.&lt;br /&gt;ആ കരാര്‍ പ്രകാരം തമിഴ്‌നാട്‌ മുല്ലപ്പെരിയാര്‍ വെള്ള മുപയോഗിച്ച്‌ 225 കോടിയുടെ വൈദ്യുതി പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു. &lt;br /&gt;&lt;br /&gt;കൊളോണിയല്‍ കാലത്തുണ്ടാക്കിയ മുല്ലപ്പെറിയാര്‍ കറാറില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഇരു സര്‍ക്കാറും തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷന്‍ വഴി പരിഹരിക്കണമെന്ന് വ്യവസ്ഥചെയ്തിരിക്കെ ,ഫെഡറലിസ്റ്റ്‌ സമീപനത്തോടെ ഉഭയകഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട ഒരു വിഷയം തമിഴ്‌നാട്‌ സര്‍ക്കാര്‍ കോടതിയിലേക്ക്‌ വലിച്ചിഴക്കുന്നത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്തുകൊണ്ട്‌ കയ്യും കെട്ടിനോക്കി നില്‍ക്കുന്നു?&lt;br /&gt;&lt;br /&gt;എണ്ണയോ കല്‍ക്കരിയോ ഇരുമ്പോ ഇല്ലാത്ത കേരളത്തിനു വെള്ളം ഒരു പ്രകൃതിസമ്പത്താണ്‌.അത്‌ നമ്മുടെ വിഭവമാണ്‌.&lt;br /&gt;കാലഹരണപ്പെട്ട അണക്കെട്ടിനു പകരം&amp;nbsp; പുതിയ അണക്കെട്ടുണ്ടാവണം.അത് എത്രയും വേഗം വേണം &lt;br /&gt;മുല്ലപ്പെറിയാര്‍ ഡാമിലെ വെള്ളം തമിഴ്‌നാടിനു ഒഴിച്ചുകൂടാനാവാത്തതാണ്‌,വെള്ളമില്ലാത്ത തമിഴ്‌നാടിന്‌ വെള്ളം ലഭിച്ചാല്‍ കോടികളുടെ കാര്‍ഷിക സമ്പത്ത്‌ ഉല്‍പാദിപ്പിക്കാം,വൈദ്യുതി ഉല്‍പാദിപ്പിക്കാം ഓരോ തുള്ളി വെള്ളത്തേയും അവര്‍ ഫലവത്തായി ഉപയോഗിക്കുന്നുണ്ട്‌.&lt;br /&gt;അതവര്‍ക്കു നല്‍കാന്‍ നാം ബാദ്യസ്ഥരുമാണ്‌. എന്നാല്‍ നമ്മുടെ വിഭവത്തിനു അര്‍ഹമായ പ്രതിഫലം ലഭിക്കാന്‍ നമുക്ക്‌ അവകാശവുമുണ്ട്‌.ആ വെള്ളം അവര്‍ക്കു തുടര്‍ന്നും നല്‍കാന്‍ തയ്യാറാണെന്നു അസന്നിഗ്ദമായി പ്രഖ്യാപിക്കാന്‍ നാം തയ്യാറാവണം.അതവര്‍ക്കു ബോധ്യപ്പെടണം എങ്കിലേ ഉള്ളുതുറന്ന ഒരു ഉഭയകഷി ചര്‍ച്ചക്കു സാദ്ധ്യത തുറന്നു വരൂ.&lt;br /&gt;&lt;b&gt;&lt;br /&gt;പറഞ്ഞു വരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-&lt;/b&gt;&lt;br /&gt;&lt;br /&gt;നാളിതുവരേയുള്ള സര്‍ക്കാര്‍ കൈകാര്യം ചെയ്തതുപോലെ അനവതാനതയോടേയും സങ്കുചിത കഷിരാഷ്ട്രീയ താല്‍പര്യത്തോടെയുമാണ്‌ തമിഴ്‌നാടുമായുള്ള ജലതര്‍ക്കം കൈകാര്യം ചെയ്യാന്‍ മുതിരുന്നത്‌ എന്ന് മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നു.&lt;br /&gt;&lt;b&gt;വൈക്കോയെപ്പോലയോ ഇവിടുത്തെ കേരളാ കോണ്‍ഗ്രസ്സുകാരനെപ്പോലേയോ സങ്കുചിത ദേശീയ വികാരം കുത്തിയിളക്കി ജനങ്ങളെ ഭിന്നിപ്പിച്ച്‌ സങ്കുചിത രാഷ്ട്രീയം കളിക്കാന്‍ അവര്‍ക്കു ഈ വിഷയത്തെ വിട്ടുകൊടുക്കരുത്‌, അവസരം ഒരുക്കിക്കൊടുക്കരുത്‌.&lt;br /&gt;കേളത്തിലെ ജനങ്ങളെ ഭീതിയുടേയും,അരക്ഷിതത്വത്തിന്റേയും മുള്‍ മുനയില്‍ നിര്‍ത്തി ജീവത്തായ ഈ വിഷയത്തെ മറ്റൊരു വഴിക്കു തിരിച്ചു വിടുന്നതിനു അനുവദിച്ചാല്‍ നാം രണ്ടു വിധത്തിലും വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ്‌. &lt;/b&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-6311229157215031100?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/6311229157215031100/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=6311229157215031100' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/6311229157215031100'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/6311229157215031100'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/11/blog-post.html' title='മുല്ലപ്പെരിയാര്‍:ചിലയാഥാര്‍ത്ഥ്യങ്ങള്‍.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-6102499614445894560</id><published>2011-07-31T13:00:00.008+05:30</published><updated>2011-08-02T12:35:00.259+05:30</updated><title type='text'>കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;"അദ്ധ്വാനിക്കുന്നവരെ !ഭാരം ചുമക്കുന്നവരെ !&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;എല്ലാവരും എന്റെ അടുത്ത് വരുവിന്‍ ,ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തരാം "&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;ഇത് പണ്ടു പണ്ടു&amp;nbsp; വളരെ പണ്ട് നസറത്ത് കാരനായ ഒരാശാരിയുടെ മകന്‍ ഇങ്ങനെ അടിമ ജനവിഭാഗത്തോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു .&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;മര്‍ദ്ദിതരായ ദരിദ്രന്മാരെയും,അവശരേയും അദ്ദേഹം സമാശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു&amp;nbsp;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;"ദരിദ്രന്മാരെ ,പാപികളെ ,പുച്ചിക്കപ്പടുന്നവരെ !&lt;/div&gt;&lt;div style="text-align: left;"&gt;നാളത്തെ ലോകം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാകകൊണ്ട്&amp;nbsp; സന്തോഷിച്ച് ഉല്ലസിക്കുക".&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;div style="text-align: left;"&gt;മര്‍ദ്ദനങ്ങള്‍ കൊണ്ടും&amp;nbsp; അക്രമങ്ങള്‍ കൊണ്ടും റോമന്‍ സാമ്രാജ്യം തകര്‍ച്ചയെഅഭി മുഖീകരിച്ച കാലം&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; &lt;/div&gt;അടിമകളും ഉടമകളും&amp;nbsp; തമ്മിലുള്ള വര്‍ഗ്ഗസമരം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന കാലം,&lt;/div&gt;&lt;div style="text-align: left;"&gt;ഉടമകള്‍ക്ക് അടിമകളെ ചന്തയില്‍ വില്കാനും വാങ്ങാനും കഴിയുന്നകാലം ,&lt;/div&gt;&lt;div style="text-align: left;"&gt;അടിമകളെ ചവിട്ടാം ,കുത്താം ,ചുട്ടെരിക്കാം ശരീരാവയവങ്ങള്‍ അരിഞ്ഞുമാറ്റി കൊന്നു തള്ളാവുന്ന കാലം...&lt;/div&gt;&lt;div style="text-align: left;"&gt;കിരാതമായ മര്‍ദ്ദനങ്ങള്ക്കെതിരേ ചെറു പ്രതികരണങ്ങള്‍ പോലും മിക്കപ്പോഴും കലാപങ്ങളാവുകയും അവയൊക്കെ നിഷ്ടൂരമായി ,മൃഗീയമായി അടിച്ചമാര്ത്തപ്പെടുകയും ചെയ്തിരുന്ന കാലം ,&lt;/div&gt;&lt;div style="text-align: left;"&gt;അടിമ നേതാവ്&amp;nbsp; സ്പാര്‍ട്ടക്കസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ കലാപത്തെ ക്രൂരമായി അടിച്ചമര്‍ത്തി കാപ്പുവ യുടെ വഴിയോരങ്ങളില്‍ ആറായിരത്തില്‍പരം അടിമകളെ കുരിശില്‍&amp;nbsp; തറച്ചു കൊന്നു തൂക്കിയ കാലം ...&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;അമാനുഷികമായ എന്തെങ്കിലും&amp;nbsp; ഇന്ദ്രജാലം കൊണ്ടല്ലാതെ&amp;nbsp; തങ്ങള്‍ക്കിനി രക്ഷയില്ലെന്ന്‍ അടിമകള്‍ ഉറച്ചു വിശ്വസിച്ചു പോയ കാലം ,&lt;/div&gt;&lt;div style="text-align: left;"&gt;ഒരു സംരക്ഷകന്‍ ,ഒരു ദൈവ പുത്രനല്ലാതെ മറ്റാര്‍ക്കും തങ്ങളെ മോചിപ്പിക്കാന്‍ കഴിയില്ല എന്ന &amp;nbsp; ധാരണയാല്‍ പ്രതീക്ഷയോടെ ഒരു തിരുപ്പിറവിക്കായി&amp;nbsp; കൈകൂപ്പി&amp;nbsp; കാത്തിരുന്നവരുടെ കാതുകളിലാണ് ഒരു കര്‍ണ്ണാമൃതം പോലെ&amp;nbsp; ഈ&amp;nbsp; വാക്കുകള്‍ വന്നലയടിച്ചത്.&lt;/div&gt;&lt;div style="text-align: left;"&gt;ഉടമകളായ&amp;nbsp; മര്‍ദ്ദകവര്‍ഗ്ഗങ്ങള്‍ക്ക് നേരെ&amp;nbsp; അദ്ദേഹം&amp;nbsp; കത്തിജ്വലിച്ചു ഗര്‍ജ്ജിച്ചു .&lt;/div&gt;&lt;div style="text-align: left;"&gt;"പാമ്പുകളെ ,സര്‍പ്പസന്തതികളെ ! നരക ശിക്ഷയില്‍ നിന്ന്‍ നിങ്ങള്‍ എങ്ങിനെ തെറ്റിയൊഴിയും"&lt;/div&gt;&lt;div style="text-align: left;"&gt;ആ നിഷ്ടൂരന്മാരെ അദ്ദേഹം താക്കീത് ചെയ്തു.,&lt;/div&gt;&lt;div style="text-align: left;"&gt;"ദരിദ്രന്മാരുടെ ന്യായം മുറിച്ചു കളയാനും എളിയവരുടെ അവകാശം ഇല്ലാതാക്കാനും ,വിധവകള്‍ തങ്ങള്‍ക്ക്&lt;br /&gt;കൊള്ളയായി തീരുവാനും ,അനാഥന്മാരെ തങ്ങള്‍ക്കിരയായിരിക്കുവാനും തക്ക വണ്ണം നീതികെട്ട ചട്ടംനിര്‍മ്മിക്കുന്നവര്‍ക്കും&amp;nbsp; എഴുതി വെക്കുന്ന വര്‍ക്കും -ഹാ കഷ്ടം ,സന്ദര്‍ശന ദിവസത്തിലും&amp;nbsp; ദൂരത്തു നിന്ന്&amp;nbsp;&amp;nbsp; എത്തുന്ന&amp;nbsp; വിനാശത്തിലും നിങ്ങള്‍ എന്ത് ചെയ്യും "&lt;/div&gt;&lt;div style="text-align: left;"&gt;ശരീരത്തില്‍ കുരടാവ് കൊണ്ടുള്ള അടികളുടേയും നെറ്റിയില്‍ ചൂട്ടുവെച്ചു ചാപ്പകുത്തിയതിന്റെയും &amp;nbsp;&amp;nbsp; പാടുകള്‍ വഹിക്കുന്ന അടിമകള്‍ ആവേശം കൊണ്ടു.&lt;/div&gt;&lt;div style="text-align: left;"&gt;കൃസ്തുവിന്റെ വാക്കുകള്‍ അവരുടെ ഹൃദയങ്ങളിലെ അപമാനത്തിന്റെ വൃണങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍കാറ്റായി.&lt;/div&gt;&lt;div style="text-align: left;"&gt;അധകൃതര്‍ ,മര്‍ദ്ദിതര്‍ ,ചവിട്ടിയരക്കപ്പെട്ടവര്‍ ,മീന്‍ പിടുത്തക്കാര്‍ കൈവേലക്കാര്‍ ,കണ്ണീരും കയ്യുമായി കഴിയുന്നവര്‍ ...എല്ലാവരും അദ്ദേഹത്തെ&amp;nbsp; തങ്ങളുടെ&amp;nbsp; ദൈവ പുത്രനായി അംഗീകരിച്ചു .&lt;/div&gt;&lt;div style="text-align: left;"&gt;പതിനായിരക്കണക്കിന്നു വരുന്ന അടിമകള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;യേശു ശിഷ്യന്മാര്‍ മര്‍ദ്ദിതരായ&amp;nbsp; അടിമകളുടെ സുഖ ദുഖങ്ങളില്‍&amp;nbsp; പങ്കുചേര്ന്നു. തങ്ങളുടെ ഉപദേശങ്ങളും&amp;nbsp; സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചു .അവര്‍ തെരുവുകള്‍ തോറും&amp;nbsp; നടന്നു പ്രസംഗിച്ചു .&lt;/div&gt;&lt;div style="text-align: left;"&gt;"എന്റെ ജനങ്ങള്‍ക്കിടയില്‍ ഞാന്‍ ദുഷ്ടന്മാരെ കാണുന്നു .അവര്‍ വേടന്മാരെ പോലെ പതിയിരിക്കുന്നു .കൂട്ടില്‍ പക്ഷി നിറഞ്ഞിരിക്കുന്നത്‌ പോലെ , അവരുടെ വീട്ടില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു.&amp;nbsp; അങ്ങിനെ അവര്‍ പ്രമാണികളും ധനവാന്മാരുമായി തീര്‍ന്നിരിക്കുന്നു.അവര്‍ പുഷ്ടി വെച്ചു മിന്നുന്നു&amp;nbsp; ദുഷ്കാര്യങ്ങളില്‍&amp;nbsp; അവര്‍ കവിഞ്ഞിരിക്കുന്നു.&amp;nbsp; അവര്‍ അനാഥര്‍ക്ക്&amp;nbsp; ഗുണം വരത്തക്കവണ്ണം&amp;nbsp;  വ്യവഹാരം നടത്തുന്നില്ല .ദരിദ്രന്മാര്‍ക്ക്ന്യായ പാലനം ചെയ്യുന്നു പോലുമില്ല .ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതിരിക്കുമോ&amp;nbsp; എന്ന യഹോവയുടെ&amp;nbsp; അരുളപ്പാടു "&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;,മാര്‍ദ്ദകര്‍ക്ക് നേരെ&amp;nbsp; കൈവിരല്‍ ചൂണ്ടിക്കൊണ്ട്&amp;nbsp; അദ്ദേഹം&amp;nbsp; അലറി&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"നിങ്ങള്‍ നശിക്കട്ടെ!&amp;nbsp; നിങ്ങള്‍ തീകൊണ്ടു നശിപ്പിക്കപ്പെടുന്ന&amp;nbsp; ദിവസം&amp;nbsp; വിദൂരമല്ല.നിങ്ങളുടെ അരമനകള്‍ വെണ്ണീരില്‍ കുഴിച്ചിടപ്പെടും ! ചെന്നായ്ക്കള്‍ നഗരത്തിലെ തെരുവിലൂടെ&amp;nbsp; അലഞ്ഞു നടക്കും " &amp;nbsp; &amp;nbsp;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;മര്‍ദ്ദകര്‍ പേടിച്ചു വിറച്ചു ..അവരുടെ ധിക്കാരങ്ങളും സ്ഥാപിത താല്പര്യങ്ങളും മാത്രമല്ല ,അവരുടെ ദൈവങ്ങള്‍ പോലും വെല്ലുവിളിക്കപ്പെട്ടു .&lt;/div&gt;&lt;div style="text-align: left;"&gt;ഒടുവില്‍&amp;nbsp; യൂദാസിന്റെ&amp;nbsp;  സഹായത്താല്‍ &amp;nbsp; അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും വേദനാപൂര്ണ്ണവും&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;മാനം കെടുത്തുന്നതുമായ രീതിയില്‍ ക്രൂശിതനാക്കി കൊലചെയ്തു.&lt;/div&gt;&lt;div style="text-align: left;"&gt;മര്‍ദ്ദിത വര്‍ഗ്ഗക്കാരുടെ നേതാവിന്റെ&amp;nbsp; ശരീരത്തില്‍ നിന്നും രക്തമൊഴുകുന്നത് കണ്ടു അവര്‍ ആര്‍ത്തു ചിരിച്ചു .പക്ഷെ യേശു മരിച്ചില്ല&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;പതിനായിര ക്കണക്കിന്നു ശിഷ്യഗണങ്ങളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു ..&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;നൂറ്റാണ്ടുകള്‍ നാലെണ്ണം പിന്നിട്ടു.കൃസ്തു മതത്തെ അടിച്ചമര്ത്താന്‍ ആവാതെ വന്നപ്പോള്‍ യൂദാസ്സുകള്‍ തങ്ങളുടെ അടവുമാറ്റി.തങ്ങളും കൃസ്തുവിന്റെ അനുയായികളെന്ന് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങി .&lt;/div&gt;&lt;div style="text-align: left;"&gt;അങ്ങിനെ 303 ലെ കുപ്രസിദ്ധ കൂട്ടക്കൊലക്ക് ശേഷം കോണ്‍ സ്ടന്റൈന്‍&amp;nbsp; ചക്രവര്‍ത്തി വലിയ ആര്ഭാടത്തോടുകൂടി&amp;nbsp; കൃസ്തു മതം സ്റ്റേറ്റിന്റെ മതമായി സ്വീകരിച്ചു .&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;വാള്‍ കുരിശിനെ ആലിംഗനം ചെയ്തു .മര്ദ്ദകരായ ഭരണാധികാരികള്‍&amp;nbsp; മഹാനായ ഭരണാധികാരിയായി .തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുടെ പഴയ ദൈവത്തിനേക്കാള്‍ യേശു ദേവനാണ് ഉപകരിക്കുക എന്ന്‍ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞു .&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;അവര്‍ അടിമകളെ കൃസ്തുവിന്റെ സഹോദരങ്ങള്‍ എന്ന് വിളിച്ചു !&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;പക്ഷ,അവര്‍ക്ക് മോചനം നല്‍കിയില്ല.&amp;nbsp;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;അവര്‍ അടിമകള്‍ക്ക് സ്വര്‍ഗ്ഗ രാജ്യം വാഗ്ദാനം ചെയ്തു .&lt;/div&gt;&lt;div style="text-align: left;"&gt;പക്ഷെ ഭൂമിയുടെ രാജ്യത്ത് അടിമകളെ അടിമകളായി തന്നെ നില നിര്‍ത്താന്‍ കിരീടവും കുരിശും പരസ്പരം കൈകോര്‍ത്തു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;മര്‍ദ്ദിതന്റെ നേതാവായ കൃസ്തുവിന്റെ പേരില്‍&amp;nbsp; അവര്‍ എല്ലാതരം മര്ദ്ദനങ്ങളെയും ചൂഷണങ്ങളെയും അനുവധിച്ചു. വാളിനെയും കുന്തത്തേയും ളോഹയണിയിച്ചു .&lt;/div&gt;&lt;div style="text-align: left;"&gt;മര്‍ദ്ദക വര്‍ഗ്ഗക്കാരുടെ ദണ്ഡഃനീതിശാസ്ത്രത്തിനു അവര്‍&amp;nbsp; ദൈവ കല്പനയുടെ&amp;nbsp; സ്വാസ്യം&amp;nbsp;&amp;nbsp; നല്‍കി .&lt;/div&gt;&lt;div style="text-align: left;"&gt;മര്‍ദ്ദകനെ സ്നേഹിക്കാനും പെരുമ്പാമ്പിനെ ആലിംഗനം ചെയ്യാനും&amp;nbsp; അവരുപദേശിച്ചു .&lt;/div&gt;&lt;div style="text-align: left;"&gt;പട്ടിണിയിലും കഷ്ടപ്പാടിലും&amp;nbsp; കിടന്നു നരകിക്കുന്ന&amp;nbsp; മര്‍ദ്ദിതരോട് ശാന്തരായിരിക്കാന്‍&amp;nbsp; അവരാഹ്വാനം ചെയ്തു .ഇഹലോകത്തില്‍&amp;nbsp; അനീതികളെയും&amp;nbsp; ചൂഷണങ്ങളെയും&amp;nbsp; ക്ഷമയോടെ സഹിക്കുന്നവര്‍ക്ക് മരണത്തിനു ശേഷം സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റ് നല്കുമെന്ന്‍ വാഗ്ദാനം ചെയ്തു .&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;ശേഷമുള്ള സഭയുടെ ചരിത്രം കറുത്തിരുണ്ട ഭീകരതകളുടെ ചരിത്രമാണ് .&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;മനുഷ്യത്വത്തിന്നെതിരായ&amp;nbsp; എല്ലാ പിന്തിരിപ്പന്‍ സ്ഥാപിത താല്പര്യങ്ങളേയും അത് പിന്തുണച്ചു ,പ്രോത്സാഹിപ്പിച്ചു .ശാസ്ത്ര സംബന്ധിയായ പുത്തന്‍ കണ്ടു പിടുത്തങ്ങളെ അത് അംഗീകരിച്ചില്ല .&lt;/div&gt;&lt;div style="text-align: left;"&gt;പുരോഗമന പരമായ ചിന്താഗതികളെയും&amp;nbsp; ആശയങ്ങളെയും&amp;nbsp; അതെതിര്ത്തു ,നിയമ വിരുദ്ധമാക്കി.&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;വെളിച്ചത്തിനു നേര്‍ക്ക് യുദ്ധം പ്രഖ്യാപിച്ചു ഇരുട്ടിനെ ആലിംഗനം ചെയ്തു..&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;ജനാധിപത്യ പ്രസ്ഥാനങ്ങളെ എതിര്‍ത്തു .എല്ലാം കൃസ്തുവിന്റെ പേരില്‍ .&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;div style="text-align: left;"&gt;കഴിഞ്ഞ ഒന്ന് രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ ഇത് ബോദ്ധ്യപ്പെടും .&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;പാശ്ചാത്യ രാജ്യങ്ങള്‍ അധിനിവേശത്തിനു പായ് കപ്പലുകളില്‍ പുറപ്പെട്ട കാലം മുതല്‍ അധിനിവേശ വല്ക്കരിക്കപ്പെട്ട&amp;nbsp;&amp;nbsp; രാജ്യങ്ങളിലേക്ക് കൃസ്തുവിന്റെ വിമോചക സ്വപ്നങ്ങളുടെ മറവില്‍ എത്തിച്ചത് കച്ചവട മുതലാളിത്ത&amp;nbsp; ത്തേയും&amp;nbsp; തുടര്‍ന്നു വ്യാവസായിക മുതലാളിത്വത്തേയും&amp;nbsp; സേവിക്കുന്ന ആശയങ്ങളാണ് .&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;മദ്ധ്യ കാല യൂറോപ്പില്‍ ജന്മി-നാടുവാഴി ശക്തികളുടെ സംരക്ഷകരായി ഗലീലിയോയെ വിഷം കൊടുത്തു കൊന്നതുള്‍പ്പെടെയുള്ള കത്തോലിക്കാസഭ ചെയ്തു കൂട്ടിയ പാതകങ്ങള്‍ ഏറെ എഴുതപ്പെട്ട .ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളാണ് .&lt;/div&gt;&lt;div style="text-align: left;"&gt;പരിണാമ സിദ്ധാന്തമുള്‍പ്പെടെയുള്ള&amp;nbsp; ശാസ്ത്രീയ മുന്നേറ്റങ്ങളെയും ,സാമ്രാജ്യത്വത്തിന്റെ പൈശാചികത ക്കെതിരെ തൊഴിലാളി വര്ഗ്ഗ മനുഷ്യ വിമോചന കാഴ്ചപ്പാടുമായി&amp;nbsp; രംഗ പ്രവേശനം ചെയ്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ മഹത്തായ ആശയങ്ങളെയും വത്തിക്കാന്‍ ആക്രമിച്ചത് കുരിശു യുദ്ധ സ്പിരിറ്റോടു കൂടിയായിരുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;തങ്ങളെ ഭയപ്പെടുത്തുന്ന 'കമ്യൂണിസ്റ്റ് ഭൂതത്തെ 'ഇല്ലാതാക്കാന്‍ സാമ്രാജ്യത്വ ശക്തികളോട്&amp;nbsp; ചേര്‍ന്ന് കത്തോലിക്കാസഭ കിരാതമായ ശ്രമങ്ങളാണ് നടത്തിയത്.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ പുത്തന്‍ അധിനിവേശ വല്ക്കരണത്തിന്നു സാമ്രാജ്യത്വം തുടക്കമിട്ടതോടെ അതിനു കൂടുതല്‍ ക്രൂരത പകര്‍ന്നു കൊടുത്തുകൊണ്ടു എല്ലാ മത നേതൃത്വങ്ങള്‍ക്കും ഒരു മാതൃകയായി കത്തോലിക്കാ സഭ മുന്നണിയില്‍ ഉണ്ടായിരുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;സോവിയറ്റ് &amp;nbsp; യൂണിയനും മറ്റു മുന്‍ സോഷ്യലിസ്റ്റ് നാടുകള്‍ക്കും എതിരെ അവ സോഷ്യലിസ്ടായിരുന്ന കാലത്ത് കത്തോലിക്കാ സഭ നടത്തിയ ഭ്രാന്തമായ ആക്രമണങ്ങള്‍ കുപ്രസിദ്ധമാണ് .&amp;nbsp;&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെ അട്ടി മറിച്ചു അവിടെ മുതലാളിത്തം പുന സ്ഥാപിക്കുന്നതിനു സോളിഡാരിറ്റിയെ വളര്‍ത്താന്‍ മുന്‍കൈ എടുത്തത് മാര്‍പ്പാപ്പയായിരുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;സ്പാനീഷ്&amp;nbsp;&amp;nbsp; റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ ഫ്രാങ്കോ സര്‍വ്വാധിപത്യത്തെ പിന്തുണച്ചതും , മുസ്സോളിനിയെ പിന്താങ്ങിയതും ,&lt;/div&gt;&lt;div style="text-align: left;"&gt;അത് പോലെ സാമ്രാജ്യത്വ ചേരിയുടെ കൂടെ നിന്ന എത്രയോ സേച്ചാധിപതികളെ പിന്തുണച്ചതും ചരിത്രം കണ്ടതാണ്. മാത്രമല്ല &lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവന്നു കിട്ടുന്നതിനു വേണ്ടി &lt;/div&gt;പാട്ടം കുറച്ചു കിട്ടാന്‍ വേണ്ടി ,&lt;br /&gt;കുടിയൊഴിപ്പിക്കലിന്നെതിരായ സമരങ്ങള്‍, &lt;br /&gt;കൂലി ക്കൂടുതലിന്നു വേണ്ടി ,&lt;br /&gt;പിരിച്ചു വിടലി നെതിരെ ,&lt;br /&gt;ഫീസ് വര്ദ്ധനവിന്നെതിരായ വിദ്യാര്‍ഥി സമരങ്ങള്‍ ,&lt;br /&gt;ശമ്പള വര്‍ദ്ധനവിന്നു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍&lt;br /&gt;എല്ലാ ത്തിന്റെയും എതിര്‍ പക്ഷത്തായി,മര്‍ദ്ദക പക്ഷത്തായി നിലയുറപ്പിച്ചു .&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;പറഞ്ഞു വരുന്നത് , അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത് :-&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;i&gt;"കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ കത്തോലിക്കാ സഭ അതുല്യമായ സംഭാവന നല്‍കിയിട്ടുണ്ട് "&lt;/i&gt;&lt;br /&gt;&lt;i&gt;എന്ന ചരിത്ര നിരീക്ഷണം വെള്ളം തൊടാതെ വിഴുങ്ങാന്‍ കഴിയില്ല എന്നുള്ളതാണ് .&lt;/i&gt;&lt;br /&gt;&lt;br /&gt;മെക്കാള യുടെ പിന്‍ഗാമികള്‍ ചരിച്ചത് 'പള്ളിക്കൂട'ങ്ങളിലൂടെയാണ് .&lt;br /&gt;ശാസ്ത്രത്തെ നിഷ്കാസനം ചെയ്ത്&amp;nbsp; പള്ളിക്കഥകള്‍ പിഞ്ചു മനസ്സുകളില്‍&amp;nbsp; കുത്തി നിറച്ചു&amp;nbsp; സഭക്ക് വിശ്വാസികളെ&amp;nbsp; തങ്ങളുടെ മൂശയില്‍ എതാകൃതിയിലും&amp;nbsp; വാര്‍ത്തെടുക്കാനുള്ള ഫാക്ടറിയായി നില കൊള്ളുകയായിരുന്നു ഈ പള്ളിക്കൂടങ്ങള്‍.&lt;br /&gt;വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ന്‍ എത്തിനില്കുന്ന&amp;nbsp; അത്യന്തം അപകടകരമായ സാഹചര്യത്തിന്നു&lt;br /&gt;കത്തോലിക്കാ സഭയുടെ&amp;nbsp; പങ്കിനെപ്പറ്റി അന്യേഷിക്കാതെയുള്ള ഏത് ചരിത്ര നിര്‍മ്മിതിയും കാപട്യം നിറഞ്ഞതാവും .&lt;br /&gt;1945 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശ സാല്‍ക്കരണ സംരംഭത്തെ&amp;nbsp; എതിര്‍ത്തു കൊണ്ടു&amp;nbsp; ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജയിംസ് കാളാശ്ശേരി ആഗസ്ത് 15നു ഇറക്കിയ&amp;nbsp; ഇടയ ലേഖനം മുതല്‍&lt;br /&gt;'കത്തോലിക്കര്‍ അവരുടെ സന്തതികളെ പള്ളി നടത്തുന്ന&amp;nbsp; കത്തോലിക്കാ മത സ്ഥാപങ്ങളില്‍ പഠിപ്പിച്ചാല്‍ മതിയെന്ന' പവ്വത്തില്‍&amp;nbsp; ബിഷപ്പിന്റെ പ്രസ്താവന&amp;nbsp; വരെയുള്ള നടപടികള്‍ ഒരു ജനാധിപത്യ മതേതര സമൂഹതതിന്നു അനുപേക്ഷണീയമായ പൊതു വിദ്യാഭ്യാസത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന വയാണെന്ന് കാണാന്‍ വിഷമമുണ്ടാവില്ല .&lt;br /&gt;"പള്ളിക്കൂടങ്ങ ളുടെ രാഷ്ട്ര സാല്‍ക്കരണം നമ്മുടെ സഭയുടെ അനുമതി കൂടാതെ&amp;nbsp; നടപ്പില്‍ വരുത്തുന്ന പക്ഷം&lt;br /&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;രാഷ്ട്ര സാല്‍ക്കരണ പ്രസ്ഥാനക്കാരായ&amp;nbsp; ജനപ്രതിനിധികള്‍ ദൈവദ്രോഹം ,മാതൃ ദ്രോഹം ,ശിശുദ്രോഹം ,ഗുരുഹത്യ എന്നാ നാലുതരം പാതകങ്ങള്‍ക്ക് ഉത്തരവാദികളായി തീര്‍ന്നേക്കും "&lt;/div&gt;&lt;div style="text-align: left;"&gt;എന്ന് വ്യക്തമാക്കികൊണ്ട് അതിനെതിരായി&amp;nbsp; ശക്തമായ പ്രക്ഷോഭം&amp;nbsp; നടത്തുവാന്‍ ആഹ്വാനം ചെയ്യുന്ന ആ ഇടയലേഖനം തുടങ്ങുന്നത് തന്നെ&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;"അവന്‍ അവരോട് അരുളിച്ചെയ്യുന്നു&amp;nbsp; ഇപ്പോള്‍ മുതല്‍ മടിശീല യുള്ളവന്‍ അതെടുക്കട്ടെ ,വാളില്ലാത്തവന്‍&amp;nbsp; തന്റെ കുപ്പായം വിറ്റ് തനിക്കായ് വാള്‍&amp;nbsp; വാങ്ങട്ടെ എന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ&amp;nbsp; വാക്യങ്ങളുദ്ധരിച്ചു കൊണ്ടാണ് .&lt;/div&gt;&lt;div style="text-align: left;"&gt;പ്രസ്തുത ഇടയ ലേഖനം പിന്‍വലിച്ച് ക്ഷമായാചനം&amp;nbsp; ചെയ്യണം എന്ന് കാണിച്ച് തിരുവിതാംകൂര്‍ ഗവര്‍മ്മെന്റ്&amp;nbsp; അയച്ച നോട്ടീസിനെ തുടര്‍ന്നു&amp;nbsp; സെപ്തംമ്പര്‍ 14&amp;nbsp; നു&amp;nbsp; ചങ്ങനാശ്ശേരി മെത്രാന്‍ തന്നെ മറ്റൊരു ഇടയ ലേഖനം പ്രസിദ്ധം ചെയ്തു&amp;nbsp; .അതിലിങ്ങനെ പറയുന്നു.&lt;/div&gt;&lt;div style="text-align: left;"&gt;"നമ്മുടെ സ്കൂളുകളെയും മതത്തേയുംസംരക്ഷിക്കുകയാണ്&amp;nbsp; നമ്മുടെ ഏറ്റവും വലിയ ഉദ്ദേശ്യമെന്ന് നിങ്ങള്‍ വിസ്മരിക്കുക യില്ലെന്ന്‍ നാം വിശ്വസിക്കുന്നു. അതിന്നു പ്രക്ഷോഭണത്തേക്കാള്‍ സഹായകമായിരിക്കുന്നത്&amp;nbsp; ദൈവത്തോടുള്ള ആത്മാര്‍ഥമായ&amp;nbsp; പ്രാര്‍ത്ഥനയാണെന്ന്&amp;nbsp; ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു .നാം നിര്‍ദ്ദേശിക്കുന്ന ക്രൂശിത രൂപത്തോടുള്ള&amp;nbsp; പ്രാര്‍ത്ഥന നിങ്ങള്‍ ദിവസേന കൂട്ടമായി ചൊല്ലി ക്കൊള്ളണം .എന്നാല്‍ പ്രാര്‍ഥനയും പോരാ ഉപവാസവും ആവശ്യമാണ് .എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനയും ഉപവാസവും കൊണ്ടെ ല്ലാതെ വന്‍ കാര്യങ്ങളൊന്നും സാധിക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം (1958 മേയ് 28 'ദീപികയില്‍ 'ഉദ്ധരിച്ചത് )&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;കമ്യൂണിസ്റ്റ് ഗവര്‍മെന്റിന്റെ കേരള നിയമസഭയിലെ വിദ്യാഭ്യാസ നിയമത്തില്‍ പള്ളിക്കൂടങ്ങളുടെ ദേശസാല്‍ക്കരണ മുണ്ടായിരുന്നില്ല മത വികാരങ്ങളെ വ്രണപ്പെടുത്തുകയോ,വിശ്വാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതോ ചെയ്യുന്ന ഒന്നും അതിലുണ്ടായിരുന്നില്ല .&lt;/div&gt;&lt;div style="text-align: left;"&gt;എന്നിട്ടും കത്തോലിക്കാ വൈദിക നേതൃത്വം&amp;nbsp; കമ്യൂണിസ്റ്റ് ഗവര്‍മെന്റിന്ന്‍ എതിരായി അക്രമാസക്തമായ ലഹളക്ക് നേതൃത്വം നല്‍കി.&lt;/div&gt;&lt;div style="text-align: left;"&gt;കത്തോലിക്കാ വൈദിക നേതൃത്വത്തിന്റെ മുഖപത്രമായ ദീപിക ഭൌതികമായ എന്ത് നഷ്ടം സഹിച്ചും&amp;nbsp; ലഹള നടത്താന്‍ അനുയായികളോട് ആഹ്വാനം ചെയ്തു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;"കേസുകളും അറസ്റ്റുകളും മര്‍ദ്ദനങ്ങളും ഉണ്ടാകും ഡസന്‍ കണക്കിനു മെത്രാന്‍ മാരും ആയിരക്കണക്കിന്ന് വൈദികരും&amp;nbsp; ലക്ഷക്കണക്കിന്നു അല്‍മേനികളും ജയിലറകളില്‍ അടക്കപ്പ്ട്ടെന്നു വരും .ഇതിനെയൊക്കെ നേരിടാനുള്ള തന്റേടവും ആത്മാഭിമാനവും ഇല്ലാത്തവര്‍ ഇനിമേലില്‍ കൃസ്ത്യാനികളായിരിക്കയില്ല .സമരം ചെയ്യാനുള്ള ധൈര്യമില്ലാത്തവരായും ജഡഭാരം കൊണ്ടു ഓടാന്‍ കഴിയാത്തവരായും ഇന്ത്യയുടെ ഒരു മൂലയില്‍ കിടന്നു നരകിക്കേണ്ട&amp;nbsp; ഗതികേട് സ്വയം വരുത്തി വെക്കരുത് .സര്‍വ്വവും ത്യജിക്കുക .നാം തയ്യാറായാല്‍ ഒന്നും പോകാനില്ലാത്തവരെ പോലെ നമുക്ക് സമരം ചെയ്യാം "('ദീപിക 'ഏപ്രില്‍ 29 )&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;പള്ളിക്കൂടങ്ങളെ ദേശ സാല്‍ക്കരിക്കാന്‍ ശ്രമിച്ച സര്‍ സിപിക്ക് എതിരെയുള്ള സമരം പിന്‍ വലിച്ചു പ്രാര്‍ഥിക്കാന്‍ പറഞ്ഞ സഭ അധ്യാപകന്റെ അവകാശം സംരക്ഷിക്കാന്‍ കൊണ്ടു വന്ന ബില്ലിനെതിരെ വിമോചന സമരം അഴിച്ചു വിട്ടു .&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;വിമോചന സമരം തീര്‍ച്ചയായും അതിന്റെ അനുകൂലികളും എതിരാളികളും സമ്മതിക്കുന്നതുപോലെ ,കേരള ചരിത്രത്തിലെ ഒരു വഴിത്തിരിവാണ് .&lt;/div&gt;&lt;div style="text-align: left;"&gt;സാമൂഹ്യ പരിഷ്കരണ -നവോത്ഥാന മുന്നേറ്റങ്ങളുടെയും&amp;nbsp; ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും കമ്യൂണിസ്റ്റ് -ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും&amp;nbsp; തുടര്‍ന്നു വന്ന ഐക്യ കേരള പ്രസ്ഥാനത്തിന്റെയും&amp;nbsp; എല്ലാമായ പുരോഗമന ധാരയുടെ വികാസമാണ് 57 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് എത്തിച്ചത് .&lt;/div&gt;&lt;div style="text-align: left;"&gt;നിലവിലുള്ള നിയമ സംവിധാനങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ഏതൊരു ബൂര്‍ഷ്വാ സര്‍ക്കാരിനും അനായാസേന കൊണ്ടുവരാന്‍ കഴിയുമായിരുന്ന പരിഷ്കരണ വാദപരമായ ഭൂ പരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലു മാണ്&amp;nbsp; ആ സര്‍ക്കാര്‍ കൊണ്ടു വരാന്‍ ശ്രമിച്ചത് .&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;എന്നാല്‍ ഭരണ ഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് അവതരിപ്പിച്ച ഈ ബില്ലുകളെ നിമിത്തമാക്കി കമ്യൂണിസത്തിന്നെതിരായ കുരിശു യുദ്ധമാണ് അമേരിക്കന്‍ സാമ്രാജ്യത്വവും ആഭ്യന്തര പിന്തിരിപ്പത്വവും കേരളത്തില്‍ അഴിച്ചു വിട്ടത്. സിഐഎ ഫണ്ടിന്റെയും മത സമുദായ നേതൃത്വ ത്തിന്റെയും സ്പോണ്‍ സര്ഷിപ്പില്‍ തൊപ്പി പാള സംഘവും ,നിരണം പടയും സംസ്ഥാനത്ത് ഉറഞ്ഞുതുള്ളി .അങ്ങിനെ &lt;/div&gt;പിന്തിരിപ്പന്‍ ശക്തികള്‍ നേടിയ ഈ വിജയം 57 വരെയുള്ള സമാന്തരങ്ങളിലാത്ത&amp;nbsp; കേരളത്തിന്റെ പുരോഗമനധാരയെ നേരെ എതിര്‍ ദിശയിലേക്ക് തിരിച്ചു വിട്ടു .&lt;br /&gt;ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ -സാമ്പത്തിക -സാംസ്കാരിക അപചയത്തിനു കാരണമായി .വിമോചന സമര ശക്തികള്‍ വിത്ത് പാകിയ വര്‍ഗ്ഗീയതയും ജാതീയതയും അവസരവാദ രാഷ്ട്രീയവും എല്ലാമടക്കം അനുദിനം ശക്തിപ്പെട്ടു വന്നു .&lt;br /&gt;വിമോചന സമരവും അതിന്റെ തുടര്‍ച്ചയായി&amp;nbsp; യഥാര്‍ത്ഥ കര്‍ഷക ജനത&amp;nbsp; കൃഷി ഭൂമിയില്‍ നിന്ന്‍ ആട്ടിയോടിക്കപ്പെടുകയും ,അതുവരെ ഭൂമിയുടെ ഇടനിലക്കാരായിരുന്ന&amp;nbsp; തൊപ്പി പാളക്കാര്‍ പുത്തന്‍ ഭൂവുടമാ വര്‍ഗ്ഗമായി മാറുകയും ചെയ്തതിന്റെ സൂചന യായിരുന്നു 64 കേരളാ കോണ്ഗ്രസ് രൂപീകരണം .&lt;br /&gt;&lt;br /&gt;വളരെ മുമ്പേ തന്നെ കേരളത്തിലെ കത്തോലിക്കാ സഭ&amp;nbsp; ഇവിടുത്തെ ഏറ്റവും വലിയ കുബേര ശക്തിയായി&amp;nbsp; &amp;nbsp;&amp;nbsp; മാറിക്കഴിഞ്ഞിരുന്നു.&lt;br /&gt;&lt;div style="text-align: left;"&gt;അധിനിവേശകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും&amp;nbsp; തുടര്‍ന്നു പുത്തന്‍ അധിനിവേശ ശക്തികളും&amp;nbsp; നിര്‍ലോഭമായി നല്‍കിയ ,നല്‍കികൊണ്ടിരിക്കുന്ന&amp;nbsp; സഹായങ്ങള്‍ക്ക് പുറമേ&amp;nbsp; വിദ്യാഭ്യാസ -ചികില്സാധി&amp;nbsp; മേഖലകളെ&amp;nbsp; കമ്പോള വല്‍ക്കരിച്ചു ണ്ടാക്കിയ സമ്പത്തും , വമ്പിച്ച ഭൂ സ്വത്തും&amp;nbsp; കെട്ടിട സമുച്ചയങ്ങളില്‍&amp;nbsp; നിന്നുള്ള വരുമാനവും&amp;nbsp; എല്ലാം ചേര്‍ന്ന&amp;nbsp; ഒരു മുതലാളിത്ത ശക്തിയായി സഭ മാറിക്കഴിഞ്ഞിരുന്നു .&lt;/div&gt;ആഗോളീകരണത്തെ ത്തുടര്‍ന്ന്&amp;nbsp; ലഭിച്ച സൌകര്യങ്ങളോടൊപ്പം&amp;nbsp; ശതകോടികളുടെ പുതിയ സ്ഥാപനങ്ങളും&amp;nbsp; പടുത്തുയര്‍ത്തി .&lt;br /&gt;&lt;div style="text-align: left;"&gt;ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവും ഉന്നത പ്രൊഫഷണല്‍  വിദ്യാഭ്യാസത്തിന്റെ 80 ശതമാനവും കയ്യടക്കി വെച്ചിട്ടുള്ളത് സഭയാണ് .&lt;br /&gt;സാമൂഹ്യ പുരോഗതിക്ക് തടസ്സമായി നിലപാടെടുക്കുന്ന ഈ വിഭാഗത്തില്‍ നിന്നും എന്തെങ്കിലും മഹത്തായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നതില്‍കാര്യമില്ല .&lt;br /&gt;പ്രത്യേകിച്ച് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയ 'ഫോറിന്‍ ഇന്സ്ടിസ്ട്യൂഷന്‍സ്‌ റെഗുലേഷന്‍ ഓഫ് എന്ട്രി ആന്റ് ഓപ്പറേഷന്‍ ബില്‍ 'പാര്‍ലമെന്റില്‍ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ .&lt;br /&gt;ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കൃഷി ,വ്യവസായം ,ബാങ്കിംഗ് ,ധനകാര്യം തുടങ്ങിയ മേഖലകളിലെന്നപോലെ&amp;nbsp; വിദ്യാഭ്യാസ -സാംസ്കാരിക മേഖലകളിലും ആഗോളീ കരണവും വിപണി വല്‍ക്കരണവും വാപിപ്പിക്കാനാണ് നിയോ -ലിബറല്‍ ശക്തികളുടെ ലക്‌ഷ്യം .&lt;br /&gt;&lt;div style="text-align: left;"&gt;രാജ്യത്ത് വിദേശ സര്‍വകലാശാല കാംപസ്സുകള്‍ തുടങ്ങാനും ഡിഗ്രികള്‍ നല്‍കാനുമുള്ള അനുവാദം നല്‍കുന്ന&amp;nbsp; ഈ ബില്‍ പാര്‍ലമെന്റില്‍ പാസാക്കി&amp;nbsp; എടുക്കുന്നതിനുള്ള തത്രപ്പാടിലാണ് വിദ്യാഭ്യാസ മാഫിയകള്‍ &lt;/div&gt;&lt;/div&gt;&lt;br /&gt;വിദ്യാഭ്യാസം കേവലം ഒരു ചരക്കാണെന്നും ആവശ്യമുള്ളവര്‍ അവരുടെ കഴിവനുസരിച്ച്&amp;nbsp; മാന്യമായ വിലക്ക് വാങ്ങി ഉപയോഗിച്ച്&amp;nbsp; അക്കാദമിക്ക് മേന്മ ഉറപ്പായ വിദ്യാഭ്യാസം നേടണമെന്നുമുള്ള ഇന്റര്‍ ചര്ച്ച് കൌണ്‍സിലിന്റെ സമീപനമല്ല ജനാധിപത്യ കേരളത്തിനുള്ളത് .&lt;br /&gt;വിദ്യാഭ്യാസം സാമൂഹിക നിര്‍മ്മിതിക്ക് ഉതകുന്ന ഉപാധിയാ ണെന്നതിനാല്‍ അത് സൌജന്യവും സാര്‍വര്ത്രി കവുമായിരിക്കണം എന്നതാണ് .&lt;br /&gt;(സ : കെ ദാമോദരനോട് കടപ്പാട് )&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം &lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-6102499614445894560?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/6102499614445894560/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=6102499614445894560' title='15 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/6102499614445894560'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/6102499614445894560'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/07/blog-post.html' title='കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-1464222805709718774</id><published>2011-05-20T00:52:00.001+05:30</published><updated>2011-05-20T15:15:05.757+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>വേട്ടക്കാർ വീണ്ടും അധികാരത്തിൽ.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;.സാമ്രാജ്യത്വ ആഗോളീകരണവും ഭൂബന്ധങ്ങളുമടക്കം  മൗലികമായ വിഷയങ്ങളിലൊന്നും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത ഈ മുന്നണികളും&lt;br /&gt;അവയുമായി  ബന്ധപ്പെട്ട മറ്റു പാര്‍ട്ടികളും ഗ്രൂപ്പുകളും തമ്മിലുള്ള ഏകമത്സരം&lt;br /&gt;സംസ്ഥാനത്തെ  ജനങ്ങളുടെ മേല്‍ രാജ്യദ്രോഹ ജനദ്രോഹ സാമ്രാജ്യത്വ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ആരുടെ  നേതൃത്വത്തിലായിരിക്കണം എന്ന തര്‍ക്കത്തിലാണ്&lt;br /&gt;ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.&lt;br /&gt;&lt;br /&gt;ഇടതും  വലതും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ മാഞ്ഞുമാഞ്ഞ് ഒടുവില്‍&lt;br /&gt;രണ്ടു സീറ്റിന്റെ  വ്യത്യാസത്തില്‍ എത്തുമ്പോഴും“കുതിരക്കച്ചവടം”കൊണ്ട് പോലും  അലോസരപ്പെടുത്തില്ലെന്ന,&lt;br /&gt;ഊഴം തെറ്റിക്കുന്നില്ലെന്ന ഒത്തു തീര്‍പ്പു വ്യവസ്ഥകളും  കൂടിയായപ്പോള്‍,&lt;br /&gt;അഴിമതിക്കാരും ഭൂ മാഫിയകളും പെണ്‍ വാണിഭക്കാരും കോര്‍പ്പറേറ്റ് മാഫിയകളും  ആനന്ദനൃത്തത്തിലാറാടിനാടു നീളെ പടക്കം പൊട്ടിച്ചു.&lt;br /&gt;കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍  ഉള്‍പ്പുളകത്താല്‍ സര്‍ഗ്ഗാല്‍ത്മകരായി പരസ്പരം കണ്ണിറുക്കി.&lt;br /&gt;ജയിലറകള്‍ ഉപാധികളില്ലാതെ  തുറക്കപ്പെട്ടു.&lt;br /&gt;ആരോഗ്യ വിദ്യാഭ്യാസ മാഫിയകള്‍ ഒപ്പനപാടി.&lt;br /&gt;സ്ഥാനമോഹികളുടേയും ചരടു വലി  വീരന്മാരും ആട്ടിമറിക്കാരുടേയും മുണ്ടു പറിയന്മാരുടേയും കൂടാരങ്ങളില്‍ മന:പായസം  ഒഴുകി.&lt;br /&gt;വളരെ പെട്ടെന്ന് തലസ്ഥാന നഗരിയില്‍ ഖദറിന്റെ കഞ്ഞിപ്പശ ഗന്ധം  നിറഞ്ഞു.&lt;br /&gt;&lt;br /&gt;തെരഞ്ഞെടുപ്പ് കാലത്ത് കേരളം നേരിടുന്ന മൗലിക പ്രശ്നങ്ങളൊക്കെ ബോധപൂര്‍വ്വം  തമസ്കരിച്ച് ഭരണവര്‍ഗ്ഗങ്ങളും അവരുടെ മുന്നണികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും  അരാഷ്ട്രീയത കാമ്പയിനാക്കി പൊലിപ്പിച്ചെടുത്ത നിരാശകള്‍&lt;br /&gt;ജനങ്ങളില്‍ നിന്ന്  വോട്ടുകളിലേക്കും വോട്ടുകളില്‍ നിന്ന് സീറ്റിലേക്കും സീറ്റുകളില്‍ നിന്നും  നേതാക്കന്മാരിലേക്കും പടര്‍ന്നുകയറി.&lt;br /&gt;സത്യപ്രത്ജ്ഞക്കൊടുവില്‍ നന്ദിപ്രകടിപ്പിച്ചുകൊണ്ട്  നയം വ്യക്തമാക്കി.&lt;br /&gt;അതില്‍&lt;br /&gt;ആരോടും പ്രതികാരമുണ്ടാവില്ല എന്നും  തടഞ്ഞുവെക്കപ്പെട്ട,ഉപേക്ഷിക്കപ്പെട്ട ‘വികസന’പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു  പോകുമെന്നും.&lt;br /&gt;2001-06ലെ യുഡിഎഫ് സര്‍ക്കാറിന്റെ തുടര്‍ച്ചയായിരുക്കുമെന്ന്  അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഊന്നലുമുണ്ടായിരുന്നു അതില്‍.&lt;br /&gt;&amp;nbsp;ചുരുക്കി പറഞ്ഞാല്‍ വിദേശ  മൂലധന നിക്ഷേപത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാന മാക്കി  മാറ്റേണ്ടതുണ്ടെന്നും കൂട്ടത്തില്‍ പറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;കേരളീയ ജനത നേരിട്ടുകൊണ്ടിരിക്കുന്ന  ഭഷ്യ പ്രതിസന്ധിയും,ഭൂബന്ധങ്ങളടക്ക മുള്ള,പാരിസ്ഥിതിക വിനാശത്തിനും  സാംസ്കാരികവും,സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമായ നവ ഉദാരീകരണങ്ങള്‍ കൂടുതല്‍  ശക്തിയായി മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ കോപ്പറേറ്റ് സമ്പന്ന വിഭാഗങ്ങള്‍ക്കുമുള്ള  ഉറപ്പായിരുന്നു അത് ,തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാത്ത,അദ്ധ്വാനവും, ഭൂമിയിയും  നികുതികളുമടങ്ങുന്ന എല്ലാ ഇളവുകളും നല്‍കുമെന്നുള്ള ഉറപ്പായിരുന്നു അത്.&lt;br /&gt;&lt;br /&gt;നോക്കൂ  ,&lt;br /&gt;തമസ്കരിക്കപ്പെട്ട വിഷയങ്ങള്‍ ഒന്നൊന്നായി വോട്ടെടുപ്പിന്ന് ശേഷം പുറത്തു  വന്നുകൊണ്ടിരിക്കുന്നു.&lt;br /&gt;കഴിഞ്ഞ രണ്ട് സ്റ്റോൿഹോം കണ്‍വന്‍ഷനിലും എന്റോ സള്‍ഫാനു വേണ്ടി  വാദിച്ച ഒരേയൊരു സര്‍ക്കാര്‍ ബഹുരാഷ്ട്ര കാര്‍ഷിക കമ്പനിയുടെ ദല്ലാളായ കോണ്‍ഗ്രസ്സ്  സര്‍ക്കാറായിരുന്നു എന്നത് വോട്ടെടുപ്പിന്ന് മുമ്പ് തുറന്നു പറഞ്ഞു കോണ്‍ഗ്രസ്സിനെ ഒരു  തരത്തിലും അലോസരപ്പെടുത്താന്‍ വോട്ടെടുപ്പിന്ന് ശേഷം വിഷയം കൊഴുപ്പിച്ച കോര്‍പ്പറേറ്റ്  മാധ്യമങ്ങള്‍ തയാറായില്ല.&lt;br /&gt;പെട്രോളിയത്തിന്ന് ലിറ്ററിന്ന് 10 രൂപയെങ്കിലും  വര്‍ദ്ധിപ്പിക്കുമെന്ന് അറിയാത്ത മാധ്യമങ്ങളോ ഭരണാധികാരികളോ ഇല്ല.ഇപ്പോഴും 5രൂപയുടെ  വര്‍ദ്ധനവു മാത്രമേ ചര്‍ച്ചയാവുന്നുള്ളു .ഈ മാസം തന്നെ ഒരിക്കൽ കൂടി &lt;br /&gt;5 രൂപ ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന്  ഈ പ്രധിഷേധത്തിന്റെ ഘട്ടത്തില്‍ പോലു മറച്ചു വെക്കുന്നു.&lt;br /&gt;&lt;br /&gt;ഹാരിസണ്‍ മലയാളം എന്ന  കോര്‍പ്പറേറ്റ് ഭൂ മാഫിയ 76000 ലധികം ഹെക്റ്റര്‍ ഭൂമി കൈ വശം വെച്ചിരിക്കുന്നത് നിയമ  വിരുദ്ധമായിട്ടാണ് എന്ന് വിവിധ സര്‍ക്കാര്‍ കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയിട്ടും ഒരു  നടപടിയും എടുക്കാതെ അച്ചുതാനന്ദന്‍ സഖാവും റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച്  പടിയിറങ്ങി.&lt;br /&gt;&lt;br /&gt;റോഡ് കച്ചവട BOT മാഫിയയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന്ന്  കോടിരൂപയുടെ ബ്ലൂപ്രിന്റുകള്‍ തയാറാക്കി അനുകൂല സാഹചര്യങ്ങള്‍ക്ക് ചരടു  വലിക്കുന്നു.&lt;br /&gt;&lt;br /&gt;കുട്ടനാട് അടക്കമുള്ള നെല്‍കൃഷി മേഖലകള്‍ പോലും ടൂറിസത്തിന്റേയും റിയല്‍  എസ്റ്റേറ്റിന്റേയും പേരില്‍ കവര്‍ന്നെടുക്കുന്നതിന്ന് കോര്‍പ്പറേറ്റ് ഊഹമൂലധന മാഫിയകള്‍  സടകുടഞ്ഞെഴുന്നേറ്റുകഴിഞ്ഞു.&lt;br /&gt;&lt;br /&gt;ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ വരുതിയിലാക്കാന്‍  മത-വിദ്യാഭ്യാസ മാഫിയകള്‍ സദാ ജാഗരൂഗരായി നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;സ്മാര്‍ട്ട് സിറ്റി പോലുള്ള  പ്രത്യേക സാമ്പത്തിക മേഖലകളില്‍ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റ് റിയല്‍  എസ്റ്റേറ്റ് ശക്തികള്‍ രാജ്യത്തിനകത്ത് ഒരു നിയമവും ബാധകമല്ലാത്ത മറ്റൊരു രാജ്യം  സ്ഥാപിക്കാനുള്ള ഗൂഢ ശ്രമത്തിനായി ഉറക്കമിളച്ചു കാത്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;കേരള  രാഷ്ട്രീയത്തിലെ മറ്റൊരു അപകടകരമായ വഴിത്തിരിവാണിത് ദശാബ്ദങ്ങളോളമായി  നടന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി ജനങ്ങള്‍  പാപ്പരീകരിക്കപ്പെടുകയും കൊട്ടിഘോഷിക്കപ്പെട്ട“കേരളാ മോഡല്‍” റദ്ദാകുകയും  ചെയ്യപ്പെട്ടകാലം.&lt;br /&gt;ഈ ഭരണവ്യവസ്ഥിതിക്ക് കീഴില്‍ ഏതെങ്കിലും അടിസ്ഥാനപരമായ വ്യത്യസ്തത  പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്ന് തോന്നിക്കുന്നകാലം.&lt;br /&gt;&lt;br /&gt;&lt;b&gt;പറഞ്ഞു വരുന്നത്, അല്ലെങ്കില്‍  പറയാനുദ്ദേശിച്ചത്:-&amp;nbsp;&lt;/b&gt;&lt;br /&gt;&lt;br /&gt;ഏറ്റവും കുറഞ്ഞകൂലിക്ക് അദ്ധ്വാനശക്തിയെ കവര്‍ന്നെടുത്തും രാജ്യത്തിന്റെ സമ്പത്തും  വിഭവങ്ങളും ഉല്പന്നങ്ങളും കൊള്ളയടിച്ച് കൊണ്ടു പൊവുന്നതിന്നു കൂട്ടുനില്‍ക്കുന്ന  ദാസ്യത്തിനാണ് ഇവര്‍ “വികസനം”എന്നു പറയുന്നത്.&lt;br /&gt;&lt;br /&gt;നേരെ മറിച്ച് ,വികസനത്തിന്റെ നേട്ടം  അധ്വാനിക്കുന്നവനുള്‍പ്പെടേയുള്ള ബഹുഭൂരി പക്ഷം വരുന്ന ജനതക്ക്  ലഭിക്കുന്നതായിരിക്കണം.രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തേയും പരമാധികാരത്തേയും&amp;nbsp; അത് ഊട്ടിഉറപ്പിക്കുന്നതായിരിക്കണം.&lt;br /&gt;&lt;br /&gt;അതുകൊണ്ടാണ് ജനകീയവും സ്വാശ്രിതവുമായ ഒരു  വികസന കാഴ്ചപ്പാടിനെ ദേശാഭിമാന ശക്തികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്, അതിന്ന് വേണ്ടി  പോരാടുന്നത്.,രക്തസാക്ഷിത്വം വരിക്കുന്നത് &lt;br /&gt;&lt;br /&gt;അത്തരമൊരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാണ് സാമ്രാജ്യത്വ ആശ്രിത  ‘വികസനത്തെ’രാജ്യസ്നേഹികള്‍ ചെറുത്തു തോല്‍പ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;ഇടത്-വലത്,ജാതി-മത  ശക്തികളടക്കം ആഗോളീകരണ നയങ്ങള്‍ക്കൊത്ത് ടൂറിസം,ഐടി,പ്രത്യേകസാമ്പത്തിക മേഖലകള്‍  തുടങ്ങിയവ തൊഴിലിന്റേയും വികസനത്തിന്റേയും ചാലകശക്തിയായി കാണുന്നു.&lt;br /&gt;&lt;br /&gt;കൃഷിയേയും,പരമ്പരാഗത വ്യവസായങ്ങളുടേയും പ്രാധാന്യം അവഗണിക്കുകയും  ചെയ്യുന്നു.&lt;br /&gt;&lt;br /&gt;മൂലധനശക്തികളുടേയും അവരുടെ ലാഭ താല്പര്യങ്ങളും അവരുടെ ക്രമവും സമാധാനവും  സംരക്ഷിക്കുക മാത്രമാണ് ഭരണകൂടത്തിന്റെ ചുമതല എന്നായിരിക്കുന്നു,&lt;br /&gt;&lt;br /&gt;അതാണ് ജനധിപത്യം  എന്നായിരിക്കുന്നു.&lt;br /&gt;&lt;br /&gt;ബഹുഭൂരിപക്ഷത്തെ,അദ്ധ്വാനിക്കുന്നവന്റെ,സമ്പത്ത്  ഉല്‍പ്പാദിപ്പിക്കുന്നവന്റെ&lt;br /&gt;ജീവിക്കാനുള്ള ,തൊഴിലെടുക്കാനും തൊഴിലില്‍  ഇടപെടാനുമുള്ള,വിലപേശാനുള്ള അവകാശങ്ങള്‍ ഒന്നൊന്നായി  കവര്‍ന്നെടുക്കപ്പെടുന്നു.&lt;br /&gt;വികസനത്തിന്റെ പേരില്‍ അവരുടെ മണ്ണില്‍ നിന്നും കുടിലില്‍ നിന്നും  ആട്ടിയോടിക്കപ്പെടുന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;ആയതിനാല്‍ ഇന്ന് ‘വികസന വിരോധി’ എന്നാല്‍ രാജ്യസ്നേഹി  എന്നര്‍ത്ഥമാകുന്നു എന്നതാണ്&lt;/b&gt; ..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-1464222805709718774?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/1464222805709718774/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=1464222805709718774' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/1464222805709718774'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/1464222805709718774'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/05/blog-post_20.html' title='വേട്ടക്കാർ വീണ്ടും അധികാരത്തിൽ.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-4678735132552582470</id><published>2011-05-16T23:02:00.000+05:30</published><updated>2011-05-16T23:02:28.984+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>പെട്രോളിയം വില; പ്രതിഷേധം ശക്തമാവുന്നു.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ജനങ്ങളുടെ നിത്യവൃത്തിയും നിലനില്പുമായി  ബന്ധപ്പെട്ട എല്ലാ അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും വിലകള്‍ കുത്തനെ  ഉയര്‍ ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ പെട്രോളിയം വിലയുടെ നിയന്ത്രണ  സംവിധാനം എടുത്തു കളഞ്ഞതും അതിന്റെ ഭാഗമായി മാസംതോറും വില  കൂടിക്കൊണ്ടിരിക്കുന്നതുമായ ഒരു അവസ്ഥ രാജ്യത്ത് നില നില്‍ക്കുകയുമാണ്. &lt;br /&gt;&lt;br /&gt;സ്വകാര്യ  മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും റിലയന്‍സ് പോലുള്ള ഊഹ കുത്തകകളുടെ  സമ്മര്‍ദ്ദത്തിന്ന് വഴങ്ങി കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍&amp;nbsp;  എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വര്‍ദ്ധനവാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. &lt;br /&gt;ഈ എട്ടുപ്രാവശ്യവും രാജ്യത്ത് വന്‍ പ്രതിഷേധങ്ങളിള്‍ പണിമുടക്കുകളും ഹര്‍ത്താലുകളും  ഉള്‍പ്പെട്ടിരുന്നു.&lt;br /&gt;ഇപ്പോള്‍ തന്നെ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ലോകത്തേറ്റവും അധികം വിലയുള്ളരാജ്യമാണ് ഇന്ത്യ.&lt;br /&gt;ബംഗ്ളാദേശിലും, ശ്രീലങ്കയിലും അടക്കം ഇതിനേക്കാള്‍&amp;nbsp; കുറഞ്ഞ വിലയാണ്  നിലവിലുള്ളത് .&lt;br /&gt;രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചു എണ്ണ വില,  കമ്പനികള്‍&amp;nbsp; നിശ്ചയിക്കുന്ന സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയതിനു ശേഷം ലിറ്ററില്‍ 17രൂപയുടെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.&lt;br /&gt;ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ വില  വര്‍ദ്ധനവു സംബന്ധിച്ച തീരുമാനമെടുക്കാന്‍&amp;nbsp; മന്ത്രിസഭാസമിതി അടുത്താഴ്ച ചേരുമെന്ന്  ധനമന്ത്രി പ്രണാബ് മുക്കര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്..&lt;br /&gt;ഈ യോഗം ,ഇത്രയും വ്യാപകമമായ പ്രതിഷേധമുയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ ലോക കമ്പോളത്തിലെ ഏറ്റിറക്കങ്ങളില്‍ നിന്നും ഇന്ത്യന്‍&amp;nbsp;  വിപണിയെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന വിലനിയന്ത്രണ സംവിധാനം  പുന:സ്ഥാപിക്കാനല്ല.&lt;br /&gt;നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ എടുത്തതുപോലുള്ള ഒരു നാടകം  കളിക്കപ്പുറം, വേണമെങ്കില്‍&amp;nbsp; 4 രൂപയാക്കി നിര്‍ത്തുന്നതിനപ്പുറം മറ്റൊന്നും  പ്രതീക്ഷിക്കേണ്ടതില്ല.&lt;br /&gt;&lt;br /&gt;1947-ലെ അധികാരക്കൈമാറ്റത്തിനു ശേഷം 1980 വരെ നീണ്ടു നിന്ന  നെഹറുവിയന്‍&amp;nbsp; ക്ഷേമരാഷ്ട്ര കാലത്ത് പൊതുമേഖലയിലൂന്നുന്നതും സ്വാശ്രയത്വത്തിന്റെ ദിശയില്‍&amp;nbsp;  നീങ്ങുന്നതുമായ പെട്രോളിയം നയം പിന്തുടര്‍ന്നത് അമേരിക്കന്‍&amp;nbsp; സാമ്രാജ്യത്വത്തിന്റേയും  ബഹുരാഷ്ട്ര എണ്ണകുത്തകകളുടേയും ഇടപെടലുകളെ നിരന്തരം നേരിട്ടു  കൊണ്ടായിരുന്നു.&lt;br /&gt;ഇതിന്റെ ഫലമായി നമ്മുടെ രാജ്യത്തിനാവശ്യമുള്ള പൊട്രോളിയത്തിന്റേയും  70 ശതമാനത്തോളം ആഭ്യന്തരമായി കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍&amp;nbsp; നീങ്ങുകയും  ചെയ്തിരുന്നു.&lt;br /&gt;എന്നാല്‍&amp;nbsp; 1980-കള്‍&amp;nbsp; മുതലാരംഭിച്ച സാമ്പത്തിക ഉദാരീകരണം ഈ രംഗത്തെ മുന്‍&amp;nbsp;  ഗണനാക്രമങ്ങള്‍&amp;nbsp; തകിടം മറിയുകയും രാജ്യത്തിനാവശ്യമുള്ള അസംസ്കൃത എണ്ണയുടെ  മുക്കാല്‍ ഭാഗവും ഇറക്കുമതിചെയ്യേണ്ടി വരുന്ന ആശ്രിതാവസ്ഥയിലേക്ക് 90-  കളില്‍ രാജ്യത്തെ  കൊണ്ടെത്തിക്കുകയും ചെയ്തു.&lt;br /&gt;ഇതിന്റെ ഫലമായി രാജ്യത്തിന്റെ ഇറക്കുമതി ചിലവിന്റെ  സിംഹഭാഗവും പെടോളിയത്തിനായി മാറ്റിവെക്കേണ്ടിവരികയും ചെയ്തു.&lt;br /&gt;അതോടൊപ്പം അന്താരാഷ്ട്ര  എണ്ണവിപണിയിലുണ്ടാകുന്ന വിലവര്‍ദ്ധനവ് രാജ്യത്ത് ഗുരുതരമായ പണപ്പെരുപ്പവും  വിലക്കയറ്റവും സൃഷ്ടിക്കുന്നതിന് കാരണ മാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;വാസ്തവത്തില്‍ ഇന്ത്യയില്‍ പെട്രോളിയം വിലകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതിന്റെ കാരണം ആഗോള പെട്രോളിയം വിലയിലെ  വര്‍ദ്ധനവു മാത്രമല്ല. പെട്രോളിയം മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വിവിധ രൂപങ്ങളില്‍ സമാഹരിക്കുന്ന നികുതികളാണ്.&lt;br /&gt;ഉദാഹരണത്തിന്,മന്‍മോഹന്‍സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിയം  രംഗത്തു നിന്നും വിവിധ ഇനത്തിലുള്ള നികുതികളിലൂടെ സര്‍ക്കാര്‍&amp;nbsp;  സമാഹരിച്ചത്75,000 കോടിരൂപയുടേതായിരുന്നെങ്കില്‍&amp;nbsp; &lt;br /&gt;2008-അവസാനിക്കുമ്പോള്‍&amp;nbsp; അത് രണ്ട്  ലക്ഷം കോടി രൂപയോളമായി അത് വര്‍ദ്ധിച്ചിരുന്നു.&lt;br /&gt;എന്നു വെച്ചാല്‍ , ഇന്ത്യയുടെ പെട്രോള്‍ വിലയുടെ 52 ശതമാനവും,ഡീസല്‍  വിലയുടെ 31 ശതമാനവും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന വിവിധ  നികുതികളെന്നര്‍ത്ഥം.&lt;br /&gt;പെട്രോള്‍ ,ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ  നികുതിയിനത്തില്‍ ,കഴിഞ്ഞ 5 വര്‍ഷത്തെ കാലയളവില്‍&amp;nbsp; കേരളത്തിന് പ്രതിവര്‍ഷം ശരാശരി  രണ്ടായിരത്തിലേറെ കോടി രൂപയുടെ വരുമാനമാണുള്ളത്. &lt;br /&gt;ഇപ്പോഴത്തെ വര്‍ദ്ധനവു കൂടിയാവുമ്പോള്‍&amp;nbsp;  ഈ വരുമാനം ഇനിയുമേറെ വര്‍ദ്ധിക്കുകയും ചെയ്യും. &lt;br /&gt;പെട്രോളിയം രംഗത്ത് നിന്ന്  കേന്ദ്ര-സംസ്ഥാന സrക്കാറുകള്‍&amp;nbsp; സമാഹരിക്കുന്ന ഭീമമായ നികുതികള്‍&amp;nbsp;  കുറക്കാതിരിക്കുകയും,വര്‍ദ്ധമാനമാകുന്ന അന്താരാഷ്ട്ര വിലകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര  പെട്രോള്‍ വില നിയന്ത്രണം കമ്പോളത്തിനു വിട്ടു കൊടുക്കുകയും ചെയ്യുന്നത് രാജ്യത്തേയും  അതിലെ ജന കോടികളേയും ഇനിയും ദുരിതപൂര്‍ണ്ണമായ ഒരു ഘട്ടത്തിലേക്ക്  തള്ളിവിടും.&lt;br /&gt;ആഗോളീകരണ-ഉദാരീകരണ-സ്വകാര്യവല്ക്കരണ ശക്തികള്‍ക്കും അവര്‍ക്ക് സേവചെയ്യുന്ന  രാജ്യത്തെ പിന്തിരിപ്പന്‍&amp;nbsp; ഭരണവര്‍ഗ്ഗങ്ങള്‍ക്കും ലക്ഷ്യം അതു തന്നെയാണ്.&lt;br /&gt;ഇത്തരമൊരു  സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്ന് ജീവിക്കാനും നിലനില്‍പ്പിന്നും  വേണ്ടി രാജ്യത്തെ വിപ്ലവശക്തികള്‍ ക്കും.ഇടതു - പുരോഗമന ശക്തികളുടേയും  മുന്നിലുണ്ടാവേണ്ടുന്ന അജണ്ട എന്തായിരിക്കണമെന്ന കാര്യത്തില്‍&amp;nbsp; കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നു തോനുന്നില്ല.&lt;br /&gt;&lt;b&gt;പറഞ്ഞു വരുന്നത്, അല്ലെങ്കില്‍&amp;nbsp; പറയാനുദ്ദേശിച്ചത്:- &lt;/b&gt;&lt;br /&gt;ഇത്  കാര്‍ഷിക വ്യവസായിക ഉല്പാദന മേഖലകളില്‍&amp;nbsp; പ്രതിസന്ധി സൃഷ്ടിക്കുന്ന,&lt;br /&gt;&amp;nbsp;ചരക്ക് കടത്തു കൂലി  ഉയര്‍ത്തുന്നതും &lt;br /&gt;നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതുമായ &lt;br /&gt;പെട്രോള്‍&amp;nbsp; ഡീസല്‍&amp;nbsp; വില  വര്‍ദ്ധനവ് പിന്‍ വലിക്കാന്‍&amp;nbsp; &lt;br /&gt;നിരന്തരമായ പ്രക്ഷോഭ സമരം മുന്നോട്ട് വെക്കപ്പെടേണ്ടതുണ്ട്  എന്നുള്ളതാണ്..&lt;br /&gt;ആയതിനാല്‍&amp;nbsp; ,&lt;br /&gt;സര്‍ക്കാറിന്റെ തെറ്റായനയം തിരുത്തുന്നതു വരെ“ &lt;br /&gt;നമുക്കു  ഒന്നിച്ചു വിളിച്ചു പറയാം &lt;br /&gt;”പെട്രോളിയം വിലവര്‍ദ്ധനവ് പിന്‍ വലിക്കുക“ എന്ന്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-4678735132552582470?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/4678735132552582470/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=4678735132552582470' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/4678735132552582470'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/4678735132552582470'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/05/blog-post_16.html' title='പെട്രോളിയം വില; പ്രതിഷേധം ശക്തമാവുന്നു.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-7199874617111613713</id><published>2011-05-05T23:04:00.004+05:30</published><updated>2011-05-06T21:35:38.329+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>എന്റോ സൾഫാൻ;ചിലരാഷ്ട്രീയ ചിന്തകൾ.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്റോസള്‍ഫാന്‍ കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായിട്ടും &lt;br /&gt;മറ്റെല്ലാറ്റിലും ആവശ്യത്തിനും  അനാവശ്യത്തിനും ചാടി ഇടപെട്ട് ചര്‍ച്ചിച്ചുകളയുന്ന നമ്മുടെ പ്രിയപ്പെട്ട  ബുദ്ധിജീവിതങ്ങള്‍ &lt;br /&gt;ഈ വിഷയം അത്ര ഗൗരവമേറിയതായി കണ്ടിട്ടില്ല,ഏറ്റെടുത്തില്ല.    &lt;br /&gt;എന്നിട്ടും കേരളീയ അന്തരീക്ഷം അക്ഷരാര്‍ത്ഥത്തില്‍ ചൂടുപിടിച്ചു,എന്നുമാത്രമല്ല,    &lt;br /&gt;എന്റോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട ഒരു കീടനാശിനിയാണെന്ന് ലോക വേദികളില്‍ എത്തിക്കാനും  അവിടെ നിലപാടെടുപ്പിക്കാനും കഴിഞ്ഞു എന്നത് &lt;br /&gt;കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന  പ്രക്ഷോഭങ്ങളുടെ വിജയത്തിന്റെ ഒരു ഉയര്‍ന്ന ഘട്ടമാണെന്ന കാര്യത്തില്‍ സംശയമില്ല.&lt;br /&gt;പക്ഷെ  ,ന്യായമായ ഈ പ്രതിഷേധപ്രകടനങ്ങളും അതിന്റെ ഭാഗമായുണ്ടായ പ്രഖ്യാപനങ്ങളും അതിന്റെ  ലക്ഷ്യപ്രാപ്തിയിലെത്തുമോ? എന്ന വിഷയം ഇനിയും ആഴത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യുകയും    &lt;br /&gt;തുടര്‍ പ്രക്ഷോഭനടപടികള്‍ മുന്നോട്ട് വെക്കുകയും അടിയന്തിര ദുരിത-പുനരധിവാസപദ്ധതികള്‍  നടപ്പിലാക്കിക്കുന്നതിന്നുള്ള ശക്തമായ ഇടപെടലുകള്‍ തുടരേണ്ടതുമുണ്ട്.&lt;br /&gt;ഈ ഒരു  പ്രശ്നപരിസരത്ത് നിന്നാണ് ബ്ളോഗ് അക്കാദമി സംഘടിപ്പിച്ച &lt;br /&gt;“മെയ് 1 ന്റെ&amp;nbsp; &lt;/span&gt;എ&lt;span style="font-family: AnjaliOldLipi;"&gt;ന്റോസള്‍ഫാന്‍  ദുരിത ബാധിത പ്രദേശത്തേക്കുള്ള ബ്ളോഗര്‍ മാരുടെ യാത്ര”യില്‍ പങ്കെടുക്കാന്‍ ഞാന്‍  തീരുമാനിച്ചത്.&lt;br /&gt;അക്കാദമിക്ക് ഇത്തരമൊരു ലക്ഷ്യമുണ്ടായിരുന്നോ എന്നും തുടര്‍ നടപടികളില്‍  അക്കാദമിക്ക് എന്തെങ്കിലും പങ്കു വഹിക്കാന്‍ കഴിയുമോ എന്നും ചര്‍ച്ച ചെയ്തു  തീരുമാനമെടു&lt;/span&gt;ക്കേ&lt;span class="Apple-style-span" style="font-family: AnjaliOldLipi;"&gt;ണ്ടിയിരിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt; കാസര്‍ഗോഡ് ഒപ്പ് മരച്ചോട്ടില്‍ കാലത്ത് 11മണിക്ക്  എത്തിച്ചേരുക എന്ന നിര്‍ദ്ദേശമനുസരിച്ച് &lt;br /&gt;കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു.&lt;br /&gt;ഞങ്ങളുടെ  വരവും കാത്ത് അവിടുത്തെ പരിസ്ഥിതി-സാമുഹ്യപ്രവര്‍ത്തകരായ വല്‍ത്സലന്‍ സാറും വിജയനും  ഞങ്ങളെ കാത്ത് ഒപ്പ് മരച്ചോട്ടില്‍ നില്‍പ്പുണ്ടായിരുന്നു. &lt;br /&gt;15 പേരടങ്ങുന്ന ഒരു  യാത്രാസംഘമായി അതു പെട്ടെന്ന് രൂപം പ്രാപിച്ചു.&lt;br /&gt;യാത്രയില്‍ പാലിക്കേണ്ടുന്ന ചില  നിര്‍ദ്ദേശങ്ങളും പോകേണ്ടുന്ന പ്രദേശങ്ങളെക്കുറിച്ചും വല്‍ത്സലന്‍ സാറുമായി  ചര്‍ച്ചചെയ്തു.&lt;br /&gt;യാത്രയിലുടനീളം ഗൈഡായി കെ എസ് അബ്ദുള്ള എന്ന പ്രവര്‍ത്തകനേയും  സഞ്ചരിക്കാനുള്ള വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട് &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;വല്‍ത്സലന്‍ &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;സാര്‍  ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങളില്‍ നിന്ന് പിരിഞ്ഞു.&lt;br /&gt;ഈ ടീം പരിസ്ഥിതി  പ്രവര്‍ത്തകര്‍,ജീവകാരുണ്യപ്രവര്‍ത്തകര്‍,സിനിമാപ്രവര്‍ത്തകര്‍,മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ  പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതായിരുന്നു.&lt;br /&gt;ഒരു ഡോക്ടരുടേയും&amp;nbsp; ഈ മണ്ഡലത്തില്‍  പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്റേയും അഭാവം &lt;br /&gt;ഈ യാത്രാഘട്ടത്തിലുടനീളം  ബോധ്യപ്പെട്ടിരുന്നു.&lt;br /&gt;കാസര്‍ഗോഡ് പട്ടണത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയാണ്    &lt;br /&gt;വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞ ,എന്റോസള്‍ഫാന്‍ എന്ന കീടനാശിനി ആകാശത്തിലൂടെ  പെയ്തിറങ്ങിയ,&lt;br /&gt;അസാധാരണവും ഭയാനകവുമായ രോഗങ്ങളും മരണങ്ങളും കൊണ്ട് ദുരന്തഭൂമിയാക്കിയ  ഈ പിന്നോക്ക ഗ്രാമങ്ങള്‍. &lt;br /&gt;യാത്രയിലുടനീളം കെ എസ്സിനോടും,വിജയനോടും ഞങ്ങള്‍ മാറിമാറി  ചോദ്യങ്ങളും സംശയങ്ങളും ചോദിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലം  അവര്‍നടത്തിക്കൊണ്ടിരിക്കുന്ന സുദീര്‍ഘവും വിശ്രമരഹിതവുമായ  പ്രക്ഷോഭത്തിന്റെ,&lt;br /&gt;പതിനായിരങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊടും ക്രൂരതയുടെ,    &lt;br /&gt;രോഗപീഡകളുടെ, സാമ്പത്തിക രാഷ്ട്രീയ മേധാശക്തികളുടെ ധിക്കാരങ്ങളുടെ ,രാജ്യദ്രോഹ  സാമൂഹ്യ വിരുദ്ധ നിലപാടുകളേ ക്കുറിച്ച് അല്പാല്പമായ ഉത്തരങ്ങളും മറുപടികളുമായി 35  കിലോമീറ്റര്‍ മലമടക്കുകളിലേക്ക് യാത്രയായി...&lt;br /&gt;ചിത്രീകരണത്തിന്റെ ഉത്തരവാദിത്വം  ചിത്രകാരന്‍ സ്വയം ഏറ്റെടുത്തിരുന്നതിനാല്‍ ഫ്ലാഷിങ്ങിന്റേയും ക്ലിക്കിങ്ങിന്റേയും  ശബ്ദം ഇടക്കിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു.&lt;br /&gt;കോട്ടോട്ടിയും വിചാരവും ഫാറൂക്ക്  ബക്കറും,ലത്തീഫും ,ശശിമാഷും ,ഷെര്‍ലി ദാസും ,റഷീദ് മടപ്പള്ളിയും കുറിപ്പുകള്‍  തയ്യാറാക്കികൊണ്ടിരുന്നു &lt;br /&gt;കെ എം ബാബു എല്ലാം റിക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു.&lt;br /&gt;ഈ  വഴിപോയാല്‍ കരിന്തളം- കിനാനൂര്‍ പഞ്ചായത്തിലെ അതിര്‍ത്തി റോഡിലെത്താം നമ്മള്‍ പോകാന്‍  തീരുമാനിച്ച സ്ഥലത്തു നിന്നും പിന്നേയും കുറച്ചുകൂടി മുന്നോട്ട് പോകണം അപ്പോഴേക്കും  രാത്രിയാകും മറ്റു പരിപാടികള്‍ പൊളിയും. ആപ്രദേശത്തെ ക്കുറിച്ച് ചിലകാര്യങ്ങള്‍ ഞാന്‍  പറഞ്ഞു തരാം വിജയന്‍ സംസാരിച്ചു തുടങ്ങി .&lt;br /&gt;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ആദിവാസികളും പാവപ്പെട്ടവരും  താമസിക്കുന്ന,വരണ്ട മെയ് മാസത്തില്‍ പോലും കുടിവെള്ളത്തിനു് ക്ഷാമമില്ലാത്ത &lt;br /&gt;ഈ  പ്രദേശത്ത്,ഖനിജകവസ്തു കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ആഷാപുര  മൈഖേം ലിമിറ്റഡ് കമ്പനി 3500 ഓളം ഏക്കര്‍ സ്ഥലം ഖനനം ചെയ്യാന്‍ &lt;br /&gt;2003ല്‍ സര്‍ക്കാറിനോട്  ആവശ്യപ്പെട്ടു &lt;br /&gt;ഇതിന്റെ തുടക്കമെന്ന നിലയില്‍ 200 ഏക്കര്‍ സ്ഥലം കമ്പനിക്ക് വേണ്ടി  സര്‍ക്കാര്‍ അനുവദിച്ചു.&lt;br /&gt;ഈ അപേക്ഷ പരിഗണനയിലിരിക്കേയാണ് കേരള സിറാമിക്ക് ആന്റ് ക്ളേ  പ്രൊജക്റ്റിന് 50 ഏക്കര്‍ സ്ഥലം &lt;br /&gt;കരിന്തളം തലയടുക്കത്ത് ചൈനാ ക്ളേ ഏടുക്കുന്നതിനായി  അനുവദിച്ചത്. &lt;br /&gt;ഒരു വ്യവസായം തുടങ്ങുമ്പോഴുണ്ടാകുന്ന കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ KCCP  ഖനനം ആരംഭിച്ചു. &lt;br /&gt;പഞ്ചായത്തിന്റെ യാതൊരു വിധ അനുമതിയും കൂടാതെയാണ് ഈ പ്രവര്‍ത്തനം  അവിടെ നടന്നത്. &lt;br /&gt;മലബാര്‍ സിമന്‍സിലെ തൊഴിലാളികളുടെ പേരു പറഞ്ഞാണ് ഇത് തുടരുന്നത്.    &lt;br /&gt;എന്നാല്‍ ഇത് എവിടേക്കാണ് കൊണ്ടു പോകുന്നത് എന്നോ, ആരാണ് ഇത് ചെയ്യുന്നത് എന്നോ  പ്രദേശത്തുകാര്‍ക്ക് അറിയുമായിരുന്നില്ല.&lt;br /&gt;ആഷാപുര കമ്പനിക്ക് കടന്നു വരാനുള്ള  വഴിയൊരുക്കുന്നതിന് വേണ്ടി യാണ് KCCP കരിന്തളത്തെത്തിയത് &lt;br /&gt;എന്ന തിരിച്ചറിവില്‍  പ്രദേശത്തെ ജനങ്ങള്‍ പ്രതിക്ഷേധവുമായി രംഗത്തു വന്നു.&lt;br /&gt;കക്ഷിരാഷ്ട്രീയത്തിന്നതീതമായി  ജനകീയ നിര ശക്തമായപ്പോള്‍ അതുവരെ മടിച്ചു നിന്ന &lt;br /&gt;രാഷ്ട്രീയ നേതൃത്വം ഖനനത്തിന്നെതിരായി  രംഗത്തു വരാന്‍ നിര്‍ബന്ധിതരായി. &lt;br /&gt;പരിസ്ഥിതി -സാമൂഹ്യ പ്രവര്‍ത്തകരുടെ ഫലപ്രദമായ ഇടപെടല്‍  മൂലം അന്നത്തെ കലക്റ്റര്‍ ഖനനം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.&lt;br /&gt;ഇതിന്റെ  പിന്നീടുള്ള വിഷയ&lt;/span&gt;ങ്ങളൊന്നും&amp;nbsp;&lt;span class="Apple-style-span" style="font-family: AnjaliOldLipi;"&gt;അറിയില്ല.ഈ പദ്ധതി നിലവിലുണ്ടോ?&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi;"&gt;മറ്റെന്തെങ്കിലും  ഉദ്ദേശവുമായി അണിയറയില്‍ ഒരുങ്ങുന്നുണ്ടോ ഒന്നും അറിയില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt; എന്തും സംഭവിക്കാവുന്ന ഒരു  കാലഘട്ടത്തിലല്ലെ നാം ജീവിക്കുന്നത്. &lt;br /&gt;സര്‍ക്കാറിന്റെ ഉത്തരവാദിത്വം ഉന്നത വര്‍ഗ്ഗങ്ങളുടെ ക്രമവും സമാധാനവും കാത്തു  സൂക്ഷിക്കുക എന്നു മാത്രമായി ചുരുങ്ങിയിരിക്കുകയല്ലേ?&lt;br /&gt;നിങ്ങള്‍ക്ക്  നോക്കരുതോ,&lt;br /&gt;എന്റോസള്‍ഫാന്‍ വിഷമാണെന്ന് ഈ നാട്ടിലെ കൊച്ചു കുട്ടികള്‍ക്ക് പോലും  അറിയാം.&lt;br /&gt;നമ്മുടെ രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ക്കും ആരോഗ്യവകുപ്പിനും ശാസ്ത്ര ഗവേഷണ  വിഭാഗങ്ങള്‍ക്കും എന്തിന്ന്, &lt;br /&gt;എന്തിനും ഏതിനും കുരച്ചു ചാടുന്ന ബുദ്ധിജീവികള്‍ക്കും ഇത്  വിഷമാണെന്ന് മനസ്സിലായില്ലെന്ന് പറഞ്ഞാല്‍ &lt;br /&gt;നമുക്കെന്താണ് ഇതില്‍ നിന്ന്  മനസ്സിലാക്കേണ്ടത്.&lt;br /&gt;&lt;br /&gt;നെല്ല്,കാപ്പി,പരുത്തി,പഴവര്‍ഗ്ഗങ്ങള്‍,എണ്ണ  വിത്തുകള്‍,ഉരുളക്കിഴ്ങ്ങ്,ചായ, പച്ചക്കറി തുടങ്ങിയ കൃഷികളെ &lt;br /&gt;ആക്രമിക്കുന്ന ഒരു കൂട്ടം  കീടങ്ങള്‍ക്കും പ്രാണികള്‍ക്കും എതിരേ എന്റോസള്‍ഫാന്‍ ഒരു കീടനാശിനിയായി ഉപയോഗിച്ചു  വരുന്നു. &lt;br /&gt;ഒരു കീടനാശിനി സ്വാഭാവികമായും ഒരു വിഷമാണ്.&lt;br /&gt;എന്റോ സള്‍ഫാനില്‍  അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഓര്‍ഗാനോ ക്ലോറിന്‍ ആണ്.&lt;br /&gt;ടര്‍പ്പന്റയിനോട് സദൃശമായ  മണമുള്ള ഇതിന്റെ രണ്ടു തരം മിശ്രിതം മാര്‍ക്കറ്റില്‍ ലഭ്യമാണ്.&lt;br /&gt;ഹ്രസ്വകാല വിഷശക്തി  കൂടുതലുള്ള കീടനാശിനിയാണിത്.&lt;br /&gt;“ദൈവം 91 മൂലകങ്ങള്‍ സൃഷ്ടിച്ചു. മനുഷ്യന്‍ ഒരു ഡസനില്‍കുറവു  മൂലകങ്ങള്‍ വേര്‍തിരിച്ചെടുത്തു.&lt;br /&gt;പക്ഷെ, ചെകുത്താന്‍ ഒരേയൊരു മൂലകം സൃഷ്ടിച്ചു.അതാണ്  ക്ലോറിന്‍” &lt;br /&gt;ക്ലോറിന്റെ മാരകഫലങ്ങളെ പരിഗണിച്ച് ശാസ്ത്രജ്ഞന്മാര്‍ തന്നെ പറഞ്ഞു വെച്ച  വാക്കുകളാണിത്.&lt;br /&gt;ഈ വാക്കുകള്‍ അറിയാത്ത വിദ്യാര്‍ത്ഥികളില്ല.&lt;br /&gt;ക്ലോറിന്‍ രാസപ്രക്രിയയിലൂടെ  കാര്‍ബണുമായി പ്രതിപ്രവര്‍ത്തിച്ചിട്ടാണ് ജൈവക്ലോറിന്‍(Orgaanic Cloarin) ഉണ്ടാവുന്നത്.  വിഭജിക്കാന്‍ കഴിയാത്തതും അന്തരീക്ഷത്തിലും ശരീരത്തിലും നശിക്കാതെ  നിലനില്ക്കുന്നതുമാണ് ജൈവക്ലോറിന്‍ &lt;br /&gt;ഇത് വെള്ളത്തില്‍ അലിയുന്നതിനേക്കാള്‍ ജീവികളുടെ  ശരീരത്തിലെ കൊഴുപ്പില്‍ അലിയുന്നു &lt;br /&gt;അതിനാല്‍ ജൈവവര്‍ദ്ധനം എന്നപ്രക്രിയയിലൂടെ ശരീരത്തില്‍  അതിന്റെ അളവു വര്‍ദ്ധിച്ചു വരുന്നു. &lt;br /&gt;ഭഷ്യ ശൃംഖലയില്‍ ഒരു രാസവസ്തു കയറിപ്പറ്റുന്നതിലൂടെ  ആ വസ്തുക്കള്‍ തിന്നുന്ന ജീവികളുടെ ശരീരത്തില്‍ ഇത് എത്തുകയും അവിടെ നില നില്ക്കുകയും  തോത് കൂടി വരികയും ചെയ്യുന്ന പ്രക്രിയക്കാണ് ജൈവ വര്‍ദ്ധനം &lt;br /&gt;അഥവാ ജൈവ വളര്‍ച്ച  (Bio-accumilation or Bio-magnification) എന്നു പറയുന്നത്.&lt;br /&gt;എന്റോസള്‍ഫാന്‍ തളിക്കുന്ന  പ്രദേശങ്ങളിലെ ആളുകളുടെ ശരീരത്തില്‍ ഓര്‍ഗാനോ ക്ളോറിന്റെ നിരന്തരമായ &lt;br /&gt;ജൈവവര്‍ദ്ധനവ്  നടക്കുന്നതിന്റെ ഫലമായി അത്തരക്കാരുടെ വൃക്കകള്‍ തകരാറാവുന്നു. &lt;br /&gt;പുരുഷബീജത്തിന്റെ  ശക്തിക്കുറവ്,വൃക്ഷണങ്ങളിലും പ്രോസ്റ്റേറ്റ് ഗ്രന്ധികളിലുമുള്ള അര്‍ബുദം,&lt;br /&gt;പുരുഷ  ലൈംഗികാവയവത്തിലുള്ള രോഗങ്ങള്‍ സ്ത്രീകളിലെ സ്തനാര്‍ബുദം ജനിതക വൈകല്യം തുടങ്ങിയ    &lt;br /&gt;രോഗങ്ങളുടെ വര്‍ദ്ധനവിനു കാരണം ഓര്‍ഗാനോ ക്ലോറിന്‍ അടങ്ങിയ എന്റോസള്‍ഫാന്റെ നിരന്തരമായ  ഉപയോഗം കൊണ്ടാണെന്ന് തെളിഞ്ഞിട്ടുണ്ട്.&lt;br /&gt;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;നോക്കൂ ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും  ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ തെറ്റി ദ്ധരിക്കരുത്.&lt;br /&gt;എന്നിട്ടും നമ്മുടെ  ഭരണാധികളുടെ,ബുദ്ധിജീവികളുടെ മന്തന്‍ തലയില്‍ ഇത്രയും വിവരങ്ങള്‍ കയറ്റുന്നതിന്ന്    &lt;br /&gt;മറ്റെന്താണ് ഒരു മാര്‍ഗ്ഗം. &lt;br /&gt;ജനങ്ങളായ ജനങ്ങളെല്ലാം ഇക്കാര്യങ്ങളോക്കെ കുറച്ചെങ്കിലും  മനസ്സിലാക്കിയാലും നമ്മുടെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദഗ്ദര്‍ക്കും,  ബുദ്ധിജീവികള്‍ക്കും ഇതൊന്നും മനസ്സിലാവിന്നില്ല.&lt;br /&gt;നേടിയ അറിവുകള്‍ വെച്ച് ചിന്തിക്കുക  എന്നത് മനുഷ്യ ജീവിയുടെ ഒരു ഗുണ വിശേഷമാണ് പക്ഷെ, &lt;br /&gt;അധികാരത്തിന്റേയും  ഭരണകൂടത്തിന്റേയും ജീവികളായ ഇവരില്‍ ഈ ഗുണവിശേഷം പ്രതീക്ഷിക്കുന്നതില്‍  ഒരര്‍ത്ഥവുമില്ലല്ലോ അങ്ങിനെ പ്രതീക്ഷിച്ചാല്‍ അത് അവരെ അപമാനിക്കുന്നതിന്ന്  തുല്യമായിരിക്കും.&lt;br /&gt;&lt;br /&gt;വിജയന്‍ വണ്ടി നിര്‍ത്താന്‍ അടുത്ത വണ്ടിക്കാരനു സിഗ്നല്‍ നല്‍കി.വണ്ടി  നിന്നു. &lt;br /&gt;ഇത് മുള്ളെരിയ.ഒരു ചെറിയ ടൗണ്‍ നമുക്ക് എല്‍മകജെ,ആദൂര്‍,മുള്ളേരിയ പെരിയ  എന്നീപ്രദേശങ്ങളിലേക്ക് ഇവിടേനിന്ന് തിരിഞ്ഞു പോകണം ആദ്യം എങ്ങോട്ടു പോകണം എന്ന്  തീരുമാനിക്കണം &lt;br /&gt;ചിത്രകാരന്‍ പറഞ്ഞു സ്ഥിരമായി വായിക്കുകയും കാണുകയും ചെയ്ത പ്രദേശങ്ങള്‍  നമുക്ക് വേണ്ട നമുക്ക് മറ്റൊരു വഴിക്കായാലോ? &lt;br /&gt;ചിത്രകാരന്റെ നിര്‍ദ്ദേശം എല്ലവരും  അംഗീകരിച്ചു .&lt;br /&gt;അപ്പോഴാണ് മദ്ധ്യവയസ്കനായ ഒരു കുറിയ മനുഷ്യന്‍ ജങ്ങളുടെ അടുത്തേക്ക്  വന്നത് വിജയന്‍ പരിചയപ്പെടുത്തി. &lt;br /&gt;ഇതാണ് നമുക്ക് വഴികാട്ടിയായി വരുന്ന കെ എസ്  അബ്ദുള്ള.&lt;br /&gt;കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയില്‍  പ്രവര്‍ത്തിക്കുന്ന പരിസ്തിതി പ്രവര്‍ത്തകന്‍.&lt;br /&gt;എല്ലാവരും കെ എസ്സിനു പിന്നാലെ ചോദ്യങ്ങളും  അന്യേഷണവുമായി പൊതിഞ്ഞു.&lt;br /&gt;മലിനീകരണ വിഷയത്തില്‍ തല്പരനായ ലത്തീഫിന്ന് കെ എസ്സിനെ  തനിച്ചു കിട്ടാന്‍ താല്പര്യം .&lt;br /&gt;കെ എസ് പറഞ്ഞു അതിനെന്താ നമുക്ക് ഓരോ വീടുകളും  കയറി ഇറങ്ങുന്നതിടയി ഒരു പാട് സമയം കിട്ടും &lt;br /&gt;നടത്തത്തിനിടയില്‍ നമുക്ക് സംസാരിക്കാം  ,&lt;br /&gt;ലത്തീഫിന് സന്തോഷമായി.യത്ര തുടര്‍ന്നു.&lt;br /&gt;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;അല്പദൂരം പിന്നിട്ടപ്പോള്‍ വണ്ടി നിര്‍ത്തി കെ എസ്  കൈ ചൂണ്ടികാണിച്ച് പറഞ്ഞു &lt;br /&gt;നോക്കൂ ആ കുടിലുകള്‍ കണ്ടില്ലെ അതിന്റെ മേല്പുര  മേഞ്ഞിട്ടുള്ളത് ഇവിടങ്ങളില്‍ ധാരാളമായി കിട്ടിയിരുന്ന ഒരു തരം പുല്ലാണത്.&lt;br /&gt;ഇപ്പോള്‍ ഈ  പുല്ലു കിളിര്‍ക്കാറില്ല. &lt;br /&gt;ഈ യാത്രക്കിടയില്‍ അണ്ണാരക്കണ്ണനെ നിങ്ങള്‍ക്ക്  ഭാഗ്യമുണ്ടെങ്കില്‍ കാണാം,&lt;br /&gt;തേനീച്ചകള്‍ ,കാക്കകള്‍ ,പൂമ്പാറ്റകള്‍ ഇതൊക്കെ ഇവിടുത്തുകാര്‍ക്ക്  നഷ്ടപ്പെട്ടു പോയിരുന്നു. &lt;br /&gt;ഇപ്പോള്‍ ഒറ്റയൊറ്റയായി തിരിച്ചു വന്നു തുടങ്ങി. കെ എസിന്റെ  മുഖത്ത് വിരിഞ്ഞ സന്തോഷം ഞാന്‍ വ്യക്തമായി കണ്ടു. &lt;br /&gt;&lt;br /&gt;കെ എസ് ഞങ്ങളെ ആദ്യം കൂട്ടിക്കൊണ്ടു  പോയത്,ഒരു പക്ഷെ ഞങ്ങളെ ഞെട്ടിപ്പിക്കാന്‍ പറ്റിയസ്ഥലം തന്നെ ആവട്ടെ എന്നുറച്ചിട്ടോ  എന്തോ. &lt;br /&gt;ശരിക്കും ഞെട്ടി. ഒരു യുവതി. &lt;br /&gt;പലരും പലതും ചോദിച്ചു എല്ലാറ്റിനും മറുപടി  കന്നട കലര്‍ന്ന മലയാളത്തില്‍ &lt;br /&gt;നീരുവന്നു വീര്‍ത്ത കാലുകള്‍ നീട്ടി വെച്ച് ഇരുന്നിരുന്ന  കീറപ്പായക്ക് തൊട്ടടുത്ത് മൂന്നു കല്ലുകള്‍ വെച്ച അടുപ്പില്‍ തീപുകഞ്ഞ ലക്ഷണങ്ങള്‍  ഒന്നുമുണ്ടായിരുന്നില്ല.&lt;br /&gt;ഇത്കണ്ട് “വിചാരം” ചോദിച്ചു‘ഭക്ഷണം കഴിച്ചോ’&lt;br /&gt;അവര്‍ ഒന്നും  മിണ്ടാതെ കൈ രണ്ടും മലര്‍ത്തിക്കാണിച്ചു തലതാഴ്ത്തിയിരുന്നു. &lt;br /&gt;ഫോട്ടോ എടുക്കാന്‍ നല്ല  വെളിച്ചം കിട്ടിയിരുന്നു ആ വീടിന്ന് മറയില്ല ,വാതിലില്ല ,ജാലകമില്ല ,ചുമരില്ല ,മുകളില്‍  ഒന്നും മേഞ്ഞിരുന്നില്ല &lt;br /&gt;രണ്ടു മുളം തൂണില്‍ ഒരു പ്ലാസ്റ്റിക്ക് താര്‍പായമാത്രം. &lt;br /&gt;കേരളം  നേടിക്കഴിഞ്ഞു എന്നു വീമ്പിളക്കുന്ന എല്ലാ വികസന വായ്ത്താരികളും പൊള്ളയാണെന്ന്  ബോദ്ധ്യപ്പെടുന്ന കാഴ്ച്ച. സര്‍ക്കാറിന്റെ ഒരു ഭവന പദ്ധതിക്കാരനും ഇതു വഴി  വന്നില്ല.&lt;br /&gt;ഒരു ആസൂത്രണക്കാരന്റേയും സര്‍ക്കാര്‍ വാഹനം ഇതു വഴി വന്നില്ല. &lt;/span&gt;&lt;br /&gt;വോട്ട് ചെയ്യിക്കാന്‍ എടുത്ത് കൊണ്ടു പോകുന്നതിന്ന് ഒരു മുന്നണിക്കാരനും മഞ്ചിലുമായി  വന്നിരുന്നില്ലേ എന്ന് ചോദിക്കാന്‍ കഴിയാതെ പോയ മറവിയെ ശപിച്ചു. &lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഒരു സാമൂഹ്യ  ക്ഷേമ പദ്ധതിക്കാരന്റേയും സര്‍ക്കാര്‍ വണ്ടികള്‍ ഇതു വഴി കടന്നു പോയില്ല.&lt;br /&gt;വികസനമെന്നാല്‍  ദേശീയ ഉല്പാദനത്തിന്റെ(ജി ഡി പി) വര്‍ദ്ധനവാണെന്നും അതിന്ന് മൂലധന നിക്ഷേപവും  വ്യാവസായിക വല്കരണവും അതു വഴിയുണ്ടാവുന്ന തൊഴില്‍ സാദ്ധ്യതയും ഒഴിച്ചു  കൂടാനാവാത്തതാണെന്നാണ് ബൂര്‍ഷ്വായുക്തി.&lt;br /&gt;ഈ ചിന്താ പദ്ധതികളില്‍ മനുഷ്യരില്ല ,പ്രകൃതിയില്ല , മൂല്യങ്ങളില്ല ,നൈതികതയില്ല.,മൂലധനത്തിന്റെ പെരുക്കവും, ഫാക്ടറികളുടെ  പെരുക്കവും,&lt;br /&gt;ഏതുമാര്‍ഗ്ഗവും ഉപയോഗിച്ചുള്ള ഉല്പാദനവര്‍ദ്ധനവുമാണ്.&lt;br /&gt;സാമ്രാജ്യത്വത്തിന്റെ  ഔതാര്യം പറ്റി ജീവിക്കുന്ന ഭരണാധികാരികള്‍ക്ക് അവരുടെ ബുദ്ധി ജീവികള്‍ക്ക്  ഉദ്യോഗസ്ഥന്മാര്‍ക്ക് തിരിച്ചു നല്കാനാവുമോ ഇവര്‍ക്ക് നഷ്ടപ്പെട്ട ഇവരുടെ  ഗ്രാമം?.&lt;br /&gt;ഇവര്‍ക്ക് നല്കാനാവുമോ ഇവര്‍ക്ക് നഷ്ടപ്പെട്ട അതിന്റെ കാലവും തലമുറകളും  സ്വപ്നങ്ങളും ജീവിതങ്ങളും?,&lt;br /&gt;സംഭവിക്കേണ്ടിയിരുന്ന അവരുടെ ഭാവി  സംഭവിപ്പിക്കാനാവുമോ?.. &lt;br /&gt;&lt;br /&gt;തിരിച്ചു വന്ന് വാഹനത്തില്‍ കയറി അടുത്തകേന്ദ്രത്തിലേക്ക് യാത്ര തുടരുമ്പോല്‍ ആരും  ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ആ നിശബ്ദതയെ ഭജ്ഞിച്ചത്  കൊട്ടോട്ടിയായിരുന്നു.&lt;br /&gt;ആരോടെന്നില്ലാതെ കൊട്ടൊട്ടി പറഞ്ഞു “വിശപ്പിന്റെ പ്രയാസം  എനിക്ക് മന്‍സ്സിലാവും ലാപ്ടോപ്പും ഫുള്‍സ്ലീവുമായി നടക്കുന്ന ഈ കൊട്ടോട്ടി ഇതു പോലുള്ള  സാഹചര്യം അനുഭവിച്ചു കടന്നു വന്നവനാ”&lt;br /&gt;ഇത്കൂടിയായപ്പോള്‍ നെഞ്ചിന്‍ കൂടിന്റെ ഏതോ കോണില്‍  ഒരു കോച്ചല്‍ അനുഭവപ്പെട്ടു. &lt;br /&gt;യാത്രയുടെ രണ്ടാം പകുതി ആരംഭിച്ചതുമുതല്‍ അവസാനിക്കുന്നതു  വരെ ഒന്നൊന്നായി ഏറ്റുവാങ്ങേണ്ടി വന്ന കദനങ്ങളുടെ ഹൃദയഭേദകങ്ങളായ കണ്ണു കലങ്ങുന്ന  കാഴ്ചകള്‍ ഒന്ന് അവസാനിച്ചിരുന്നു വെങ്കില്‍ എന്നാശിച്ചു പോയി.&lt;br /&gt;&lt;br /&gt;കാസര്‍ഗോഡ് ജില്ലയിലെ  അതിരുകളിലെ മലമടക്കുകളില്‍ ചുരുണ്ടു മടങ്ങിക്കിടക്കുന്ന ഈ ഗ്രാമങ്ങളില്‍  സംഭവിച്ചുകഴിഞ്ഞിരിക്കുന്ന ഒരു മഹാ വിപത്തിന്റെ സാക്ഷി ചിത്രങ്ങളായി    &lt;br /&gt;ജീവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ദൃശ്യ-മാധ്യമകാഴ്ചകള്‍ &lt;br /&gt;ഒരു നേര്‍കാഴ്ചയാവുമ്പോള്‍  ഇത്രയും ആവുമെന്ന് തീരെ നിനച്ചിരുന്നില്ല.&lt;br /&gt;‘വിചാരം’ഒടുവില്‍ പിരിയുന്നതു വരെ  എന്തിനെന്നില്ലാതെ സദാ കയര്‍ത്തുകൊണ്ടിരുന്നു.&lt;br /&gt;ഈ കാഴ്ചകള്‍ ‘വിചാരത്തിന്“ഏറെ പ്രയാസങ്ങള്‍  സൃഷ്ടിച്ചിരുന്നു.&lt;br /&gt;ദുരിതമനുഭവിക്കുന്നവര്‍ക്ക് യാത്രാസഘം നല്‍കിയ പരിമിതമായ സാമ്പത്തിക  സഹായത്തില്‍ അദ്ദേഹം ഒട്ടും തൃപ്തനായിരുന്നില്ല.&lt;br /&gt;&lt;br /&gt;മരണങ്ങള്‍ തട്ടിയെടുത്തവര്‍ ഒഴിച്ചാല്‍ ഈ  ചെറു ഗ്രാമങ്ങള്‍ ഇപ്പോഴും അവിടെയുണ്ട് എന്ന് നമുക്കു തോന്നും.&lt;br /&gt;കശുവണ്ടി തോട്ടങ്ങളും,  പീടികമുറികളും, &lt;br /&gt;പോക്കും വരവും ഒരുപാട് കണ്ടവനാണ് ഞാന്‍ എന്ന നിലയില്‍ നിൽക്കുന്ന&amp;nbsp;ചെങ്കല്‍ ബസ്സ് സ്റ്റോപ്പുകളും,&lt;br /&gt;ആളൊഴിഞ്ഞ പാര്‍ട്ടി ഓഫീസുകളും, നരച്ചു തൂങ്ങുന്ന  കൊടികളും, &lt;br /&gt;മദ്രസ്സകളും ,പള്ളികളും,അമ്പലങ്ങളും,കാവുകളും,പണി നടന്നുകൊണ്ടിരിക്കുന്ന  അറബിക്ക് കോളേജുകളും....&lt;br /&gt;എല്ലാം അവിടെ ഇപ്പോഴുമുണ്ട്.&lt;br /&gt;എന്നാല്‍ എന്തോ ഇല്ലാതെപോയ,എന്തോ  നഷ്ടപ്പെട്ടുപോയവരുടെ വിഷാദം പുരണ്ട ചിരികള്‍, &lt;br /&gt;സൗഹൃദം പറച്ചിലില്‍... &lt;br /&gt;കൊടും വിഷം കലര്‍ന്ന  ജൈവപരമ്പരകളെ സൃഷ്ടിക്കേണ്ടി വരുന്ന സ്ത്രീ പുരുഷ ബാന്ധവങ്ങളെ  വെറുക്കപ്പെടുന്നവര്‍... &lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ജീവജാലങ്ങളും മനുഷ്യരും പരിസ്ഥിതിയുമില്ലാത്ത വികസന  സങ്കല്പത്തിന്റെ രക്തസാക്ഷികളായി അവരിപ്പോഴും അവിടെ ത്തന്നെയുണ്ട്. &lt;br /&gt;&lt;br /&gt;1960കളിലാണ്കൃഷിഡിപ്പാര്‍ട്ട്മെന്റ് കശുവണ്ടിതോട്ടങ്ങള്‍ തുടങ്ങിയത്.&lt;br /&gt;1975ല്‍ ഈ തോട്ടങ്ങള്‍  പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു.&lt;br /&gt;1979മുതല്‍ എന്റോസള്‍ഫാന്‍ ഏരിയല്‍ സ്പ്രേ ചെയ്യാന്‍  തുടങ്ങി.&lt;br /&gt;കോര്‍പ്പറേഷനു 2,209 ഹെക്റ്റര്‍ തോട്ടമുണ്ട്.&lt;br /&gt;കശുമാവിന്‍ തോട്ടത്തില്‍ തേയില  കൊതുകുകള്‍ എന്ന ഒരു തരം കീടത്തെ നശിപ്പിക്കാനായിരുന്നു കീടനാശിനി പ്രയോഗിക്കുന്നത്  എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.&lt;br /&gt;ഒരു കീടനാശിനി മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍  പകരം മറ്റൊന്ന് ഉപയോഗിക്കണം എന്ന് കീടനാശിനിയുടെ ബാരലുകളില്‍ പ്രിന്റ് ചെയ്തു  വെച്ചിട്ടുണ്ട്. &lt;br /&gt;ഇതു പോലുള്ള എല്ലാതരം നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും കരുതല്‍  നടപടികളേയും അവഗണിച്ചു തള്ളിക്കൊണ്ടാണ് ജീവജാലങ്ങള്‍ക്ക് മേല്‍ കുറ്റകരമായ വിഷമഴ  വര്‍ഷിച്ചത്.&lt;br /&gt;ഒരുകീടനാശിനി കാല്‍ നൂറ്റണ്ട്കാലം ഒരേസ്ഥലത്ത് തളിക്കുന്നത് നാളിതുവരേയുള്ള  ലോകചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.&lt;br /&gt;ഈ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ജൈവീക  അസാധാരണത്വത്തിന്ന് എന്റോസള്‍ഫാനാണ് കാരണക്കാരന്‍ എന്ന് ശാസ്ത്രീയമായ തെളിവില്ലെന്ന്  പറയുന്നതിന്റെ യുക്തിയും ബുദ്ധിയും തിരിച്ചറിയാന്‍ &lt;br /&gt;അപാരമായ സാമര്‍ത്ഥ്യമൊന്നും  വേണമെന്നില്ല.&lt;br /&gt;ഇത് രാഷ്ട്രീയമാണ്.ഇതില്‍ നിന്ന് രാഷ്ട്രീയത്തെ അടര്‍ത്തിമാറ്റിയാല്‍ &lt;br /&gt;വെറും  വൈകാരികതയുടെതലത്തിലേക്ക് കൊണ്ടുപോയാല്‍ നാം വഴിതെറ്റും.&lt;br /&gt;&lt;br /&gt;ഇതില്‍നിന്ന് പഠിക്കാന്‍  യുദ്ധശാസ്ത്രങ്ങള്‍ക്ക്,രാസകീടക്കമ്പനികള്‍ക്ക്,ഔഷധവ്യാപാര കുത്തകകള്‍ക്ക് &lt;br /&gt;അവരുടെ  റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് വിഭാഗത്തിന്ന് ഇത് ഒഴിച്ചുകൂടാത്തതാണ്. &lt;br /&gt;ഇവര്‍ക്കറിയാം  എന്തൊക്കെ രാസപ്രയോഗങ്ങള്‍ ഏതൊക്കെ അളവില്‍ പ്രയോഗിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഏതൊക്കെ  വസ്തുക്കളില്‍ ഉണ്ടാവുമെന്ന് ഇവര്‍ക്കറിയാം.അല്ലെങ്കില്‍ കൂടുതല്‍ അറിയണം .&lt;br /&gt;ഇന്ന് നാം  ഉപയോഗിക്കുന്ന കീടനാശിനികള്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പ്രയോഗിച്ച  രാസായുധങ്ങളായിരുന്നു. അതടക്കമുള്ള പരീക്ഷണം തന്നെയാണ് ഇതിലും ഇവിടേയും  നടക്കുന്നത്.&lt;br /&gt;ഇതാണ് ഒരു ജനവിരുദ്ധ ഭരണകൂടം ശാസ്ത്ര സാങ്കേതിക മണ്ഡലത്തിലുണ്ടാകുന്ന  വികാസങ്ങളെ &lt;br /&gt;എങ്ങിനെ തങ്ങളുടെ കൊള്ളയ്ക്കും&amp;nbsp;അധികാരം നിലനിര്‍ത്താനും മൂലധന  താല്പര്യങ്ങള്‍ക്കും വിനിയോഗിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം.&lt;br /&gt;ഡിഫന്‍സിന്ന് വേണ്ടി  ഗവേഷണം നടത്താന്‍ യുദ്ധം ഇല്ലാത്ത ഒരവസ്ഥയില്‍ സ്വന്തം ജനങ്ങള്‍ക്ക് നേരെ പ്രയോഗിച്ച്  പരീക്ഷണം നടത്താന്‍ ഭരണ കൂടം നിര്‍ബ്ബന്ധിതമാവും.&lt;br /&gt;&lt;/span&gt;ഹിരോഷിമയിലും.നാഗസാക്കിയിലും,ഭോപ്പാലിലും മനുഷ്യര്‍ക്കിടയിലും പരിസ്ഥിതിയിലും  കണ്ടിരുന്ന ജൈവിക അസാധാരണത്വം ഈ മലമടക്കിലും കാണുന്ന് എന്ന്  നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. &lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;b&gt; പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാന്‍  ഉദ്ദേശിച്ചത്:-&lt;/b&gt;&lt;br /&gt;&lt;br /&gt;ഈ ജൈവീക അസാധാരണത്വത്തിന്ന് എന്റോസള്‍ഫാനാണ് കാരണമെന്ന് ശാസ്ത്രീയമായ  തെളിവില്ലെന്ന് പറയുന്നത് ഏതെങ്കിലും മന്ത്രിയുടെ, ഗവേഷകന്റെ, ഉദ്യോഗസ്ഥന്റെ  വിവരമില്ലായമയാണെന്നോ ബുദ്ധിശൂന്യതയാണന്നോ വിലയിരുത്തിപ്പോകരുത്  എന്നാണ്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;നോക്കൂ,&lt;br /&gt;കാസര്‍ഗോഡ്ജില്ലയില്‍ കശുമാവിന്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാന്‍  തുടങ്ങിയത്1960 കളിലാണ്.&lt;br /&gt;1960 എന്നത് ഇന്ത്യയില്‍ ഹരിതവിപ്ലവം  പ്രായോഗികമാക്കുന്നതിന്റേയും രാസകീടനാശിനികള്‍ കാര്‍ഷികവിപണി കയ്യടക്കുന്നതിന്റേയും  കാലമായിരുന്നു.&lt;br /&gt;സര്‍ക്കാറിന്റെ പ്രചരണ മാധ്യമങ്ങള്‍ ഒന്നൊഴിയാതെ കീടനാശിനികളുടെ  അപദാനങ്ങള്‍ പാടി നടക്കുന്ന കാലം.(റേഡിയോ തുറന്നാല്‍,സിനിമാ ടാക്കീസുകളില്‍ സിനിമ  തുടങ്ങുന്നതിന്ന് മുമ്പായി നിര്‍ബ്ബന്ധമായും കാണിച്ചിരിക്കേണ്ടുന്ന സര്‍ക്കാര്‍ ന്യൂസ്  റീലുകള്‍, ഇന്‍ഫര്‍മേഷന്‍ ബ്യൂറോകള്‍ വഴി സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസായ ഓഫീസിന്റെ  ചുമരുകള്‍, ഹെല്‍ത്ത് സെന്ററൂകളുടെ ചുവരായ ചുവരെല്ലാം) &lt;br /&gt;പണ്ട് ഈ കീടങ്ങള്‍ ഒക്കെ  എവിടെയായിരുന്നു ചോദിക്കാന്‍ പാടില്ലാത്ത കാലം.&lt;br /&gt;രാസകീടനാശിനി ഇല്ലാത്തകാലത്ത് കൃഷി  നന്നായി ചെയ്തിരുന്നു വല്ലോ എന്ന സംശയം പോലും കാര്‍ഷികശാസ്ത്രത്തോട് ചോദിക്കാന്‍  പാടില്ലാത്ത കാലം. &lt;br /&gt;പത്രമാസികകകളില്‍ വമ്പിച്ച പരസ്യം നൽകി&amp;nbsp;പത്രമുതലാളിമാരേയും  പേനയുന്തികളേയും സുഖിപ്പിച്ച കാലം. &lt;br /&gt;ഭരണ കൂടത്തിന്റെ സെന്റെര്‍ സെക്രട്ടറിയേറ്റ് മുതല്‍  ഇങ്ങ് പഞ്ചായത്ത് ആഫീസ് വരെ &lt;br /&gt;റവന്യൂ മന്ത്രി മുതല്‍ വില്ലേജാഫീസ് വരെ &lt;br /&gt;കീടനാശിനി  കമ്പനികള്‍ പാരിദോഷികങ്ങളും സമ്മാനങ്ങളും കൈക്കൂലികളും വാരിക്കോരി &amp;nbsp;&lt;/span&gt;നൽകിയ&amp;nbsp;&lt;span class="Apple-style-span" style="font-family: AnjaliOldLipi;"&gt;കാലം.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt; സഹകരണ  ബാങ്കുകള്‍ രാസകീടനാശികള്‍ വാങ്ങാതെ ലോണ്‍ തരില്ലെന്ന് പറഞ്ഞകാലം. &lt;br /&gt;മൂന്നാം  ലോകരാജ്യങ്ങള്‍ക്ക് മുമ്പാകെ സാമ്രാജ്യത്വ ശക്തികള്‍ വികസനം എന്ന കാഴ്ചപ്പാട്  മുന്നോട്ട് വെച്ച കാലം.&lt;br /&gt;1957 ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ്  മന്ത്രിസഭയെ കാര്‍ഷിക ബന്ധബില്ലിന്റെ പേരില്‍ ഭൂപ്രമാണിമാരായ ജാതി മത ശക്തികള്‍ വിമോചന  സമരം നടത്തി കേരളാഗവര്‍മെന്റിനെ നെഹൃ സര്‍ക്കാര്‍ പിരിച്ചു വിട്ട കഅലം. &lt;br /&gt;കാലഹരണപ്പെട്ട  ഭൂബന്ധങ്ങളില്‍ മാറ്റം വരുത്തി കൃഷിഭൂമി കൃഷിക്കാരന്ന് എന്ന രീതിയില്‍ ഭൂപരിഷ്കരണം  നടപ്പിലാക്കുന്നതിന്ന് “ഞങ്ങളുകൊയ്യും വയലെല്ലാം ഞങ്ങളേതാകും പൈങ്കിളിയേ ”എന്ന്  ഭൂരഹിതകര്‍ഷകരും കര്‍ഷക തൊഴിലാളികളും നാടായ നാടോക്കെ പാടി നടന്ന കാലം.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍  ജനതക്കാവശ്യമായ ഭക്ഷണവും കോടാനുകോടി മനുഷ്യര്‍ക്കും തൊഴിലും വ്യാവസായിക അസംസ്കൃത  പദാര്‍ത്ഥങ്ങളും മറ്റും ലഭ്യമാക്കുന്നതും ഇതര മേഖലകളുമായി പാരസ്പര്യത്തില്‍  വര്‍ത്തിക്കുന്നതുമായ ഒന്നാക്കി കാര്‍ഷികമേഖലയെ പരിവര്‍ത്തിപ്പിക്കുക എന്ന പുരോഗമന  ജനാധിപത്യ മുദ്രാവാക്യം“കാര്‍ഷികവിപ്ലവം” രാജ്യത്തുട നീളം മുഴങ്ങിയ കാലമായിരുന്നു.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഈ  ആശയങ്ങളെ തകര്‍ക്കാനും അട്ടിമറിക്കാനുമായിരുന്നു അമേരിക്കന്‍ ചിന്താ സരണിയില്‍ നിന്നും  “ഹരിത വിപ്ലവം” എന്ന ആശയം ആവിഷ്കരിച്ചതു.&lt;br /&gt;അതിന്റെ ഭാഗമായിരുന്നു വിമോചന സമരവും  മന്ത്രി സഭ പിരിച്ചി വിടലുമൊക്കെ.&lt;br /&gt;“ഹരിത വിപ്ലവം” നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം  തയ്യാറായതിന്റെ പ്രത്യുപകാരം എന്നോണമാണ് അമേരിക്കയുടെ ആഗോള കമ്യൂണിസ്റ്റ് വിരുദ്ധ  പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട PL 480 പ്രകാരം ഇന്ത്യയിലേക്ക് വന്‍ തോതില്‍ ഭഷ്യധാന്യം  ഇറക്കു മതി ചെയ്യുന്നതും .&lt;br /&gt;അക്കാലത്താണ്.ഫോര്‍ഡ്ഫൗണ്ടേഷനും മറ്റും മുന്‍ നിര്‍ത്തി  ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ ‘കമ്യൂണിറ്റി ഡവല്പ്പ് മെന്റ്’ പ്രോഗ്രാം  നടപ്പാക്കിയതും ഇതിന്റെ ഭാഗമായിരുന്നു.&lt;br /&gt;1960 കളില്‍ വളം കീടനാശിനി നിര്‍മ്മാണത്തിലേക്ക്  തിരിയുകയായിരുന്ന അമേരിക്കന്‍ എണ്ണകുത്തകകളുടെ താല്പര്യങ്ങളും റോക്ക്ഫെല്ലര്‍  ഫൗണ്ടേഷന്റെ സസ്യശാസ്ത്രജ്ഞനും പിന്നീട് നോബല്‍ സമ്മാന ജേതാവുമായ &lt;br /&gt;നോര്‍മന്‍ ബാര്‍ലോറയെ  പോലുള്ളവരുടെ സേവനവും കൂട്ടിയിണക്കി അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങള്‍  പുറത്തിറക്കിയ അമേരിക്കന്‍ വിത്തു കമ്പനിയുടെ കമ്പോളം വികസിപ്പിക്കുകയെന്നത് ഒന്നാം  ഹരിത വിപ്ലവത്തിന്റെ ഭാഗമായിരുന്നു.&lt;br /&gt;ഇതെല്ലാം അടക്കം വിവിധതാല്പര്യങ്ങളെ  കൂട്ടിയിണക്കി ഭൂപരിഷ്കരണം നടപ്പിലാക്കാതെ പഴയ ഭൂബന്ധങ്ങളെ അതേപടി നിലനിര്‍ത്തി  വിത്തും വളവും രാസകീടനാശിനിയും വന്‍ തോതില്‍ പ്രയോഗിച്ച് കൃഷിയില്‍ ഉല്പാദന വര്‍ദ്ധനവ്  നേടിയെടുക്കാമെന്ന് അതു വഴി ഭക്ഷ്യക്ഷാമം പരിഹരിക്കുമെന്നും കൃഷിയും വ്യവസായവും  വികസിപ്പിക്കാമെന്നും , കമ്യൂണിസ്റ്റ് കാരന്റെ ഭൂപരിഷ്കരണ പദ്ധതി പൊളിക്കാമെന്നും  ഹരിത വിപ്ലവ വായാടികളും കോണ്‍ഗ്രസ്സുകാരും അവരുടെ കൂട്ടാളികളായ ജാതി -മത -ഭൂസ്വാമിമാരും  പ്രചരിപ്പിച്ചകാലവും ഈ ദുരന്തഘട്ടത്തില്‍ നാം മറന്നു പോകരുത് &lt;br /&gt;&lt;br /&gt;ഒന്നാം ഹരിത വിപ്ലവത്തിന്റെ ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ ഗുരുതരമായി ഇന്നും  തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കാസര്‍ഗോഡിലെ ഈ ജൈവീക അസാധാരണത്വത്തിന്റെ  വിഷയം.&lt;br /&gt;പരിസ്ഥിതിക്കും മണ്ണിനും ഇണങ്ങാത്തതും വന്‍ തോതില്‍ വളം കീടനാശിനി പ്രയോഗത്താല്‍  അധിഷ്ടിതവുമായ ഹരിത വിപ്ലവം വമ്പിച്ച പാരിസ്ഥിതിക പ്രതാഘാതങ്ങള്‍ക്ക് കാരണമായി .&lt;br /&gt;ഭഷ്യ  വിള മേഖലയിലും നാണ്യവിള കൃഷിയിലും രാജ്യമാസകലം ഇത് പ്രകടമാണ്. &lt;br /&gt;അമേരിക്കന്‍ കാര്‍ഷിക  വികസന ഗ്രൂപ്പ് തയ്യാറാക്കിയ മണ്ണു ഗവേഷണവും (Soil taxonomy) വിഭവ വിവരശേഖരണവും വിഭവ  ഭൂപട നിര്‍മ്മാണവുമെല്ലാം ഇന്ത്യയില്‍ വേറുറക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട ഇന്ത്യന്‍  സ്ഥാപനങ്ങള്‍ ഒരു മാറ്റവുമില്ലാതെ ഈ രീതികള്‍ പിന്തുടരുന്നതിനും ഹരിത വിപ്ലവം  വഴിവെച്ചു.&lt;br /&gt;പഞ്ചാബ്,ഹരിയാന,യുപിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഗോതമ്പ്  ഉല്പാദനരംഗത്ത് നാമമാത്രമായ ചില വര്‍ദ്ധനവ് ഒഴിച്ചാല്‍ ഭഷ്യവിളകളുടെ ഉപാദന വര്‍ദ്ധനവില്‍  ഹരിത വിപ്ലവം കാര്യമായ ഒരു പങ്കും വഹിക്കുകയുണ്ടായില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍ , ഈ പദ്ധതിയുടെ  ഗുരുതരമായ പ്രത്യാഘാതം ഇന്ത്യയിലെ കാര്‍ഷിക ജനത നൂറ്റാണ്ടുകളിലൂടെ വികസിപ്പിച്ചെടുത്ത  വിത്തുകളടക്കമുള്ള മുഴുവന്‍ ജൈവവൈവിധ്യവും അവര്‍ക്ക് നഷ്ടമായി എന്നു  തന്നെയാണ്.&lt;br /&gt;സാമ്രാജ്യത്വ ഫണ്ടിങ്ങ് ഏജന്‍സികളായ റോക്ക്ഫെല്ലര്‍- ഫേര്‍ഡ്ഫൗണ്ടേഷനുകളുടെ  ആഭിമുഖ്യത്തില്‍ മെക്സിക്കോയിലും മനിലയിലും മറ്റും സ്ഥാപിതമായ ഗോതമ്പ് നെല്ല് ഗവേഷണ  സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളെന്ന നിലയില്‍ ഇന്ത്യയീല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണ  സ്ഥാപനങ്ങളിലൂടേയും ഈ രാജ്യത്തിന്റെ വിത്തിനങ്ങള്‍ ഇവിടുത്തെ കര്‍ഷകരില്‍ നിന്നും  കവര്‍ന്നെടുക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലാവുകയും  ചെയ്തു.&lt;br /&gt;&lt;br /&gt;ഇന്ത്യയിലെ ഏകദേശം 30000 - ത്തിലധികം നെല്‍ വിത്തുകള്‍ ഈ ജൈവചൂഷണത്തിലൂടെ  നഷ്ടമായെന്ന് ഏകദേശ കണക്ക്. ലോകബാങ്കും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര  കാര്‍ഷിക സ്ഥാപനങ്ങളും നടപ്പാക്കിയ കാര്‍ഷികപദ്ധതികളിലൂടെ ഉഷ്ണമേഖലാരാജ്യങ്ങളിലെ  വിത്തിനങ്ങളുടെ 93.5 ശതമാനം അവര്‍ക്ക് നഷ്ടമായെന്നും അമേരിക്കന്‍ നേതൃത്വത്തിലുള്ള  അന്താരാഷ്ട്ര ജീന്‍ ബാങ്കുകളില്‍ ജനിതക പ്ലാസയായി അത് സമാഹരിക്കപ്പെടുകയും ചെയ്തു എന്ന്  കണക്കാക്കപ്പെടുന്നു. &lt;br /&gt;ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടെ നടപ്പാക്കിയ ഈ  ഹരിതവിപ്ലവത്തിന്റെ മസ്തിഷ്കമെന്നറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞന്‍  സ്വാമിനാഥനാണ്.&lt;br /&gt;&lt;b&gt;ഇത്രയും നീണ്ട ഒരു വിശദീകരണം ആവശ്യമായ ഒരു പശ്ചാത്തലം എന്നത്,&lt;/b&gt;&lt;br /&gt;2005  ജൂലൈ മാസം അമേരിക്കയുമായി നമ്മുടെ രാജ്യം ഒരു ഉടമ്പടി ഒപ്പ് വെച്ചിട്ടുണ്ട് &lt;br /&gt;India  us Knowledge initiative on Agriculture - KIA എന്നപേരില്‍ അറിയപ്പെടുന്ന ഈ ഉടമ്പടി  ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക് കൈമാറുന്നു എന്ന വ്യാജേനയാണ് രൂപകല്പന  ചെയ്തിട്ടുള്ളത്. &lt;br /&gt;എന്നാല്‍ ഇതിന്റെ രാജ്യദ്രോഹകരമായ വിവക്ഷകള്‍ നമ്മുടെ രാജ്യത്ത്  വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല. &lt;br /&gt;ജൈവ സാങ്കേതിക വിദ്യയും ജനിതക  എന്‍ഞ്ചിനീയറിങ്ങും അടക്കമുള്ള പുത്തന്‍ കാര്‍ഷിക സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി 65  കോടി ജനങ്ങള്‍ നേരിട്ട് നിത്യവൃത്തിക്കായി ആശ്രയിക്കുന്ന ഇന്ത്യയുടെ കാര്‍ഷികമേഖലയെ  വരുതിയിലാക്കാനാണ് അമേരിക്ക ഈ ഉടമ്പടിയിലൂടെ ശ്രമിക്കുന്നത് .&lt;br /&gt;&lt;br /&gt;ഒന്നാം ഹരിത  വിപ്ലവത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ ഒരു രണ്ടാം ഹരിതവിപ്ലവത്തിനാണ് അമേരിക്കന്‍  സാമ്രാജ്യത്വം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ഹരിത വിപ്ലവത്തിന്റെ ഇന്ത്യന്‍  മസ്തിഷ്കമായി പ്രവര്‍ത്തിച്ച സ്വാമിനാഥനെ തന്നെയാണ് ഇതിന്റെ നായക സ്ഥാനത്ത്  പ്രതിഷ്ടിച്ചിട്ടുള്ളത്.&lt;br /&gt;&lt;br /&gt;മനുഷ്യന്റെ സാമുഹ്യ വികാസവും പരിസ്ഥിതിയും തമ്മിലുള്ള  വൈരുധ്യത്മക ബന്ധത്തെ മനസ്സിലാക്കി കൊണ്ട് വികസന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനും  നടപ്പിലാക്കുന്നതിനും പകരം മുതലാളിത്ത ഉല്പാദനവ്യവസ്ഥയുടെ&amp;nbsp;&lt;/span&gt;ലാഭേച്ഛയെ&amp;nbsp;&lt;span class="Apple-style-span" style="font-family: AnjaliOldLipi;"&gt;മാത്രം  അടിസ്ഥാനമാക്കിയുള്ള വികസനമാതൃകകള്‍ ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളെ എത്രമാത്രം  തീഷ്ണമാക്കിയിരിക്കുന്നു എന്നാണ് കാസര്‍ഗോഡ് ഉള്‍പ്പെടേ നമുക്കു തരുന്ന പാഠം.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt; &lt;br /&gt;വ്യാപകമായ  തൊഴിലില്ലായ്മ ആഗോള പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളേയും  അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരേയും ഒരു പോലെ ഈ കാഴ്ചപ്പാടിലേക്ക് ആകര്‍ഷിക്കാനാണ് ഭരണവര്‍ഗ്ഗങ്ങള്‍ ശ്രമിക്കുന്നത്.&lt;br /&gt;ചുരുക്കത്തില്‍, വികസനത്തിന്റെ ഈ ബൂര്‍ഷ്വാ കാഴ്ചപ്പാട്&amp;nbsp;&lt;/span&gt;സമൂഹത്തിൽ&lt;span class="Apple-style-span" style="font-family: AnjaliOldLipi;"&gt;പ്രബലമാക്കിയെടുക്കാന്‍ ഇടതും വലതു മടങ്ങുന്ന ഭരണവര്‍ഗ്ഗ പാര്‍ട്ടികളും  സാമ്രാജ്യത്വ ഫണ്ടിംഗ് ഏജന്‍സികളും രാപ്പകല്‍ അധ്വാനിക്കുന്നുണ്ട്.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi;"&gt;ഇത്തരം വികസന  പദ്ധതികളുമായി ബന്ധപ്പെട്ടു കൊണ്ട് ആരെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉന്നയിച്ചാല്‍  അവരെയെല്ലാം വികസന വിരുദ്ധരായും,സാമുഹ്യവിരുദ്ധരായും ചിത്രീകരിച്ച് ഒറ്റപ്പെടുത്താന്‍  ഭരണകൂടത്തിന് യഥേഷ്ടം കഴിയുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt; സൈലന്റ്  വാലി,പാത്രക്കടവ് പദ്ധതി,&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;കണ്ടല്‍ കാട്നശിപ്പിക്കല്‍,നദീജലമലിനീകരണം,കരിമണല്‍  ഖനനം,&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;എക്സ്പ്രസ്സ് ഹൈവേ,നദീജലക്കച്ചവടം,മണല്‍ ക്കൊള്ള,&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;മണ്ണിടിക്കലും വയല്‍  നികത്തലും,....ഇത്തരം വിഷയങ്ങളുമായി ഉയര്‍ന്നു വരുന്ന വിഷയങ്ങളെ ഒരു പരിധി വരെ  ഒതുക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.&lt;br /&gt;പലപ്പോഴും ജനകീയ ചെറുത്തു നില്പിന്റെ ഫലമായിട്ടാണ്  ചിലപദ്ധതികളെങ്കിലും ഉപേക്ഷിക്കാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതമായിട്ടുള്ളത്.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;അതേ സമയം  പെപ്പ്സി/കോക്ക് ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരെ  സമരമുണ്ടായപ്പോഴും,മാവൂരിലെ ഗ്വാളിയേര്‍ റയണ്‍സിനെതിരെ സമരമുണ്ടായപ്പോഴും  വികസനത്തിന്റേയും തൊഴിലിന്റേയും പേരില്‍ തോഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ഒരു  വിഭാഗത്തെ കമ്പനി അനുകൂലികളാക്കാനും ജനങ്ങളില്‍ ആശയക്കുഴപ്പ മുണ്ടാക്കാനും  ശ്രമിക്കുകയുണ്ടായി ഒരു പരിധിവരെ അവരതില്‍ വിജയിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇത്തരത്തില്‍  വികസനത്തിന്റെ വ്യക്താക്കളും,വികസന വിരോധികളുമായ മറുപക്ഷമെന്ന ദ്വന്ദ മുണ്ടാക്കി  പരിസ്ഥിതി പ്രശ്നങ്ങളെ തന്നെ മുക്കിക്കൊല്ലാന്‍ മുതലാളിത്ത-സാമ്രാജ്യത്വ ശക്തികളും  അവരെ ഒളിഞ്ഞും തെളിഞ്ഞും സേവിക്കുന്ന ഭരണ വഗ്ഗങ്ങള്‍ക്കും കഴിയുന്നുണ്ട്.&lt;br /&gt;&lt;br /&gt;ആഗോള താപനം  കേവലം ഒരു മിത്താണെന്നും അതിന് ശാസ്ത്രീയ തെളിവൊന്നുമില്ലെന്നും, അന്തരീക്ഷത്തില്‍  കാര്‍ബണ്‍ഡൈ ഓക്സേഡിന്റെ അളവു കൂടുന്നത് വൃക്ഷങ്ങളുടെ വളര്‍ച്ചക്ക് നല്ലതാണെന്നും,അതു  പ്രകൃതിയെ കൂടുതല്‍ ഹരിതാഭമാക്കുമെന്നും,ഈ വിധത്തില്‍ നടത്തിയിട്ടുള്ള ഗവേഷണങ്ങളേയൊക്കെ  അവഗണിച്ച് എടുക്കുന്നതുകൊണ്ടാണ് സത്യം പുറത്തു വരാത്തതെന്നും മറ്റുമുള്ള  പ്രചരണങ്ങളാണ് ഇന്ന് അമേരിക്കയില്‍ നടക്കുന്നത്.&lt;br /&gt;ലോകമെമ്പാടും ഇത്തരത്തിലുള്ള പ്രചരണം  അഴിച്ചു വിടുന്നതിന്ന് പണം ചിലവഴിക്കുന്നത് എക്സല്‍ മൊബീല്‍,ജനറല്‍ മോട്ടോഴ്സ്,വെസ്റ്റേണ്‍  ഫ്യൂവല്‍ അസോസിയേഷനുമാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇത്തരം പ്രചരണത്തിനായി എഴുതപ്പെട്ട “ദി സാത്താനിക്ക്  ഗ്യാസ് ” “ ഗ്ളോബല്‍ വാമിങ്ങ് ആന്റ് അദര്‍ എക്കോ-മിത്ത്സ് ” തുടങ്ങിയ പുസ്ഥകങ്ങള്‍  ഇന്റര്‍നെറ്റിലൂടെ ലോകത്താകമാനം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.. &lt;/span&gt;&lt;br /&gt;ഇവയൊക്കെ വളരെ വ്യക്തമായും നമ്മെ ബോധ്യപ്പെടുത്തുന്നത് ,&lt;br /&gt;രാജ്യത്തെ ജനങ്ങളോടും  അതിന്റെ പരമാധികാരത്തോടും&lt;br /&gt;ഒരു പ്രതിബദ്ധതയും  ഇല്ലാത്തവരായി,സാമ്രാജ്യത്വ-മൂലധനശക്തികൾക്ക് വേണ്ടി&lt;br /&gt;ഏത് വിടുപണിയും ചെയ്യുന്നവരായി  ഭരണ വർഗ്ഗ ദല്ലാളുകൾ തരംതാഴും, താഴ്ന്ന് കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം&lt;br /&gt;ജനപക്ഷത്ത് നിൽക്കുന്നവർ തിരിച്ചറിയണം എന്നുള്ളതാണ്. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-7199874617111613713?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/7199874617111613713/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=7199874617111613713' title='8 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/7199874617111613713'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/7199874617111613713'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/05/blog-post.html' title='എന്റോ സൾഫാൻ;ചിലരാഷ്ട്രീയ ചിന്തകൾ.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-655549918842461687</id><published>2011-04-29T14:48:00.001+05:30</published><updated>2011-04-30T08:19:35.417+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>മെയ് ദിനം: വർഗ്ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-TPLOtL1lt48/Tbt4o6PDViI/AAAAAAAAAMM/EdxaACOJPbg/s1600/img054.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://2.bp.blogspot.com/-TPLOtL1lt48/Tbt4o6PDViI/AAAAAAAAAMM/EdxaACOJPbg/s320/img054.jpg" width="245" /&gt;&lt;/a&gt;&lt;/div&gt;&lt;span style="font-family: AnjaliOldLipi;"&gt;സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഭാരം  തൊഴിലാളിവര്‍ഗ്ഗത്തിന്ന് കടുത്ത ദുരിതങ്ങള്‍ സൃഷ്ടിച്ച്കൊണ്ടിരിക്കുന്ന  പശ്ചാത്തലത്തിലാണ് ഈ മെയ് ദിനം കടന്നു വരുന്നത്.&lt;br /&gt;സാര്‍വ്വദേശീയ തൊഴിലാളി വര്‍ഗ്ഗവും  ലോകത്തെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗവും അഭൂതപൂര്‍വ്വമായ വിധത്തില്‍  ആഗോളസാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.&lt;br /&gt;ചൈനയിലായാലും മുന്‍ യു  എസ് എസ് ആറിലായാലും അമേരിക്കയിലായാലും വിശേഷിച്ചും ഏഷ്യയിലേയും ആഫ്രിക്കയിലേയും  ലാറ്റിനമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങളുടെ കാര്യമായാലും കനത്ത  തൊഴിലില്ലായ്മ,പാര്‍പ്പിടം നഷ്ടപ്പെടല്‍,പട്ടിണി, രോഗങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു.&lt;br /&gt;ഈ സമയത്ത്  യൂറോപ്പ്,ജപ്പാന്‍ അമേരിക്ക എന്നിവിടങ്ങളിലെ സാമ്രാജ്യത്വസര്‍ക്കാറുകളാവട്ടെ ഇത്തരം  പ്രതിസന്ധികള്‍ക്ക് കാരണക്കാരായ കുത്തക മുതലാളിത്ത ഫൈനാന്‍സിയര്‍മാര്‍ക്ക്  ശതകോടിക്കണക്കിന്ന് രൂപ സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്ത് നല്‍കി അവരെ  സഹായിക്കാനാണ് ശ്രമിച്ചത്.&lt;br /&gt;&lt;br /&gt;ശീതസമരം അവസാനിക്കുകയും ഇരുചേരികളായി ലോകത്തെ വിഭജിച്ചു  നിര്‍ത്തി സാമ്രാജ്യത്വ സാമ്പത്തിക ഘടനയെ മുന്നോട്ട് നയിച്ച &lt;br /&gt;അമേരിക്ക രൂപം നല്കിയ  നവലോകക്രമം സാര്‍വദേശീയ തലത്തില്‍ മുതലാളിത്ത സമ്പദ്ഘടനയ്ക്ക് പുതുജീവന്‍ നല്‍കിയിരുന്നത്  നാളിതുവരെ തൊഴിലാളി വര്‍ഗ്ഗം രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ  ഒന്നൊന്നായി തകര്‍ത്തുകൊണ്ടായിരുന്നു.&lt;br /&gt;സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം  നിഷേധിക്കുന്ന ഉദ്ഗ്രഥിദ ലോകക്രമത്തില്‍ ബൂര്‍ഷ്വാസിയുടെ അവകാശമായി വികസനവും അതിനു  ചിലവഴിക്കേണ്ടിയിരുന്ന അദ്ധ്വാനം കൂലി അടിമത്തമാണെന്നും സ്ഥാപിച്ചെടുക്കാനുള്ള  ശ്രമം വ്യാപകമായി. &lt;br /&gt;തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന വാദഗതികള്‍  ബൂര്‍ഷ്വാമാധ്യങ്ങള്‍ വഴി നിരന്തരം പ്രചരിപ്പിക്കപ്പെട്ടു.&lt;br /&gt;എന്നാല്‍,ഏകധ്രുവലോകം  കെട്ടിപ്പടുക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത  താല്‍ക്കാലികമായിരുന്നു.&lt;br /&gt;അതിന്റെ കൊടുതികള്‍ അനുഭവിക്കാന്‍ തുടങ്ങിയ തൊഴിലാളി വര്‍ഗ്ഗ  പ്രക്ഷോഭങ്ങളെതുടര്‍ന്ന് മങ്ങലേല്‍ക്കാന്‍ ആരംഭിച്ചു. തുടക്കത്തിലുണ്ടായ കുതിച്ചു ചാട്ടം  സാമ്രാജ്യത്വവ്യവസ്ഥയുടെ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ലോകത്തെ നയിച്ചത്. ആഗോള  സമ്പദ്ഘടനയെ നിയന്ത്രിച്ചിരുന്ന സാമ്രാജ്യത്വ മൂലധനകേന്ദ്രങ്ങള്‍  സാമ്പത്തികതകര്‍ച്ചക്ക് വിധേയമായി അതിന്റെ ആസന്നമായ പതനത്തിലേക്ക് കൂപ്പ്കുത്തിയ  സന്ദര്‍ഭത്തില്‍ &lt;br /&gt;തൊഴില്‍ മേഖലകളില്‍ നിന്ന് തൊഴിലാളി വര്‍ഗ്ഗത്തെ നിഷ്കരുണം പിരിച്ചു  വിട്ടുകൊണ്ടാണ് സ്വന്തം പ്രതിസന്ധിയുടെ ആക്കം കുറയ്ക്കാന്‍ മൂലധനശക്തികള്‍  ശ്രമിച്ചത്.&lt;br /&gt;സാമ്രാജ്യത്വരാജ്യങ്ങള്‍ മുതല്‍ പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങള്‍ വരെ  ദശലക്ഷക്കണക്കിന്ന് തൊഴിലാളികളുടെ തൊഴിലും ഉപജീവനത്തിനുള്ള അവകാശവും  നിഷേധിക്കപ്പെട്ടു.&lt;br /&gt;കാര്‍ഷിക വ്യസായമേഖലകളെ അപ്രധാനമാക്കി ഐടി ടൂറിസം മേഖലകളെ  വികസനത്തിന്റെ പുത്തന്‍ മാര്‍ഗ്ഗമാറ്റി വളര്‍ത്തിയ മൂലധന ശക്തികള്‍ &lt;br /&gt;ഈ മേഖലയില്‍  തൊഴിലിലേര്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കുന്നതിന്ന്  കൂട്ട പിരിച്ചുവിടല്‍ പ്രതിവിധിയായി നടപ്പാക്കുന്നു.&lt;br /&gt;കനത്ത ശമ്പളം പറ്റിയിരുന്ന ഐടി  മേഖലയിലെ ജീവനക്കാര്‍ ഒരു എക്സിക്യുട്ടീവ് വിഭാഗത്തിന്റെ സ്വഭാവവും ജീവിതശൈലിയുടേയും  ഉടമകളായതിനാല്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ ഈ വിഭാഗത്തിന്നിടയില്‍ നിന്ന് ഉയര്‍ന്ന് വരാത്തത്  മൂലധന ശക്തികള്‍ക്ക് ഏറെ സഹായകരമായിരിക്കുന്നു. &lt;br /&gt;അതേ സമയം സാമ്രാജ്യത്വ രാജ്യങ്ങളില്‍  ഉള്‍പ്പെടെ ഉയര്‍ന്നു വരുന്ന തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുന്നതില്‍  സാര്‍വ്വദേശീയതലത്തില്‍ നേതൃത്വശക്തികളുടെ അഭാവവും സാമ്രാജ്യത്വത്തിന്റെ  മുന്നോട്ടുപോക്കിനുള്ള സാഹചര്യമൊരുക്കുന്നു.&lt;br /&gt;ആഗോളീകരണത്തിന്റെ കഴിഞ്ഞ രണ്ടു  പതിറ്റാണ്ടുകള്‍ക്കിടയില്‍ രൂപംകൊണ്ട തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങള്‍ പരിശോധിച്ചാല്‍  ചരിത്രത്തിലെ മറ്റേതൊരു കാലഘട്ടത്തേക്കാളും വര്‍ധമാനമായ പ്രക്ഷോഭങ്ങളാണ് രൂപം  കൊണ്ടത്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ സാര്‍വ്വദേശീയ സംഘടന  കേട്ടിപ്പടുക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യമാണ് ലോകസാഹചര്യം തൊഴിലാളി  വര്‍ഗ്ഗത്തിന്ന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്.&lt;br /&gt;&lt;br /&gt;സര്‍വ്വരാജ്യതൊഴിലാളി വര്‍ഗ്ഗത്തോട്  സംഘടിക്കുവാന്‍ ആഹ്വാനംചെയ്ത മാര്‍ക്സിസ്റ്റ് ആചാര്യന്മാരുടെ ആഹ്വാനത്തിന്റെ പ്രസക്തി  വര്‍ദ്ധിക്കുംതോറും ശിഥിലീകരിക്കപ്പെട്ടു കിടക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങളെ  ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗതകൂട്ടുക എന്ന ചരിത്രപരമായ ദൗത്യത്തിനാണ്  ഈ മെയ് ദിനം പ്രാധാന്യം നല്‍കേണ്ടത്.&lt;br /&gt;തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രത്യശസാസ്ത്രവും  ചെങ്കൊടിയും ഉയര്‍ത്തിപ്പിടിച്ച് മുതലാളിത്ത ശക്തികള്‍ക്ക് തൊഴിലാളി വര്‍ഗ്ഗത്തെ  പണയപ്പെടുത്തുന്ന സോഷ്യല്‍ ഡമോക്രാറ്റുകള്‍ മുതല്‍ സാര്‍വ്വദേശീയ മൂലധനത്തിന്റെ  അവിഭാജ്യഘടകമായ വര്‍ഗ്ഗീയ സംഘടനകളേയും,&lt;br /&gt;തൊഴിലാളി വര്‍ഗ്ഗത്തെ അന്യവര്‍ഗ്ഗ  പ്രത്യായശാസ്ത്രത്തിന്ന് കീഴടക്കി പോരാട്ടങ്ങളെ ശിഥിലീകരിക്കുന്ന  ഭരണവര്‍ഗ്ഗപിന്തിരിപ്പന്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക എന്ന  ഉത്തരവാദിത്വം ഗൗരവമേറിയതാണ്. വിപ്ലവ പ്രസ്ഥാനത്തിനുള്ളില്‍ ശൈഥില്യം വളര്‍ത്തി  തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനത്തില്‍ അവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള ഭരണ വര്‍ഗ്ഗ ഗൂഡാലോചനകളെ  തിരിച്ചറിയേണ്ടതും അതീവ പ്രാധാന്യമേറിയതാണ്. &lt;br /&gt;മെയ് ദിനത്തിന്റെ ഈ വേളയില്‍,&lt;br /&gt;തൊഴിലാളി  വര്‍ഗ്ഗത്തിന്റെ ഐക്യദാര്‍ഡ്യത്തിന്റെ മഹത്തായ സാര്‍വ്വദേശീയ ദിനത്തില്‍, &lt;br /&gt;ലോകത്തെമ്പാടും  പോരാടിക്കൊണ്ടിരിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും മറ്റു ജനവിഭാഗങ്ങള്‍ക്കും &lt;br /&gt;തങ്ങളുടെ  ജീവിതനിലവാരം പ്രതിരോധിക്കുന്നതിന്നു വേണ്ടിയും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കും  ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയും &lt;br /&gt;അവര്‍ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍ക്കും  അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-655549918842461687?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/655549918842461687/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=655549918842461687' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/655549918842461687'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/655549918842461687'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/04/blog-post_29.html' title='മെയ് ദിനം: വർഗ്ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-TPLOtL1lt48/Tbt4o6PDViI/AAAAAAAAAMM/EdxaACOJPbg/s72-c/img054.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-1644243717490073691</id><published>2011-04-11T22:53:00.000+05:30</published><updated>2011-04-11T22:53:18.111+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം.'/><title type='text'>വിപ്ലവ ജനകീയ ബദൽ പടുത്തുയർത്തുക.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-family: AnjaliOldLipi;"&gt;പ്രിയമുള്ളവരെ,&lt;br /&gt;രണ്ടുദശാബ്ദക്കാലമായി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുത്തൻ  അധിനിവേശം ഏറ്റവും വിനാശം വിതക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം .&lt;br /&gt;ഉല്പാദനമേഖലകൾ  മുരടിപ്പിക്കുകയും ഊഹമേഖലകൾ സമാനതകൾ ഇല്ലാത്ത വിധം വളരുകയും ചെയ്യുന്നതാണ്  കേരളത്തിന്റെ വർത്തമാനാവസ്ഥ.&lt;br /&gt;ആവശ്യമായ അരിയുടെ ആറിലൊന്ന് പോലും  ഉല്പാദിപ്പിക്കാനാവാത്ത വിധം ഭഷ്യ പ്രതിസന്ധിയും വിലക്കയറ്റവും തൊഴിലില്ലായ്മയും,  അഴിമതിയും സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളുമെല്ലാം സംസ്ഥാനത്തും  ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. &lt;br /&gt;വികസനത്തിന്റെ പേരിൽ അവശേഷിക്കുന്ന കൃഷിഭൂമി പോലും  റിയൽ എസ്റ്റേറ്റ് മാഫിയകൾ ടൂറിസ്റ്റ് റിസോൾട്ടുകൾക്കും  വ്യാപാരസമുച്ചയങ്ങൾക്കും  പ്രത്യേക സാമ്പത്തികമേഖലകൾക്കും ഗോൾഫ്കോഴ്സുകൾക്കും വിനോദപാർക്കുകൾക്കും ബി  ഓ ടി റോഡ്‌ വികസനത്തിന്നും മറ്റുമായി കവർന്നെടുക്കപ്പെടുന്നു. &lt;br /&gt;ഈ  സാമ്പത്തികപ്രവണതകൾക്കൊപ്പം മുമ്പത്തെ നവോത്ഥാനമുന്നേറ്റങ്ങളിലൂടെ നേടിയ എല്ലാ  പുരോഗമന മൂല്യങ്ങളും നഷ്ടമാവുകയും സ്ത്രീകളും ദളിതരും ആദിവാസികളുമടക്കം  എല്ലാമർദ്ദിത വിഭാഗങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ ശക്തിപ്പെടുകയും അതുവഴി  സർവ്വതലസ്പർശിയായ ജീർണത കേരളത്തെ പുത്തൻ അധിനിവേശത്തിന്റെ ഒരു ഷോകേസാക്കി  മാറ്റുകയും ചെയ്തിരിക്കുന്നു.&lt;br /&gt;ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സി പി ഐ (എം)  നയിക്കുന്ന എൽ ഡി എഫും ,കോൺഗ്രസ്സ് നയിക്കുന്ന യു ഡി എഫും ,ബി ജെ പി യും അവരുടെ സഖ്യ  കഷികളുമെല്ലാം പുത്തൻ അധിനിവേശത്തിന്റേയും നവ ഉദാരീകരണത്തിന്റേയും പക്ഷത്താണ്  നിലയുറപ്പിച്ചിരിക്കുന്നത്.&lt;br /&gt;അടിസ്ഥാന നയങ്ങളിൽ ഒരഭിപ്രായ വ്യത്യാസവുമില്ലാത്ത ഈ  മുന്നണികൾ തെരഞ്ഞെടുപ്പിൽ പരസ്പരം ഗ്വോ, ഗ്വോ വിളിക്കുന്നത് അടുത്തഭരണത്തിലൂടെ ഈ  നയങ്ങൾ ആര് കൂടുതൽ ഊർജ്ജിതമാക്കണമെന്നത് സംബന്ധിച്ചാണ് . &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;ഈ സഹചര്യത്തിലാണ് ആഗോളീകരണ  നയങ്ങൾക്കും പുത്തൻ അധിനിവേശം സൃഷ്ടിക്കുന്ന എല്ലാവിനാശങ്ങൾക്കുമെതിരെ ഒരു വിപ്ലവ  ജനകീയബദൽ സംസ്ഥാനത്ത് കെട്ടിപ്പടുക്കുന്നതിലേക്ക്നയിക്കുന്ന ഒരു തെരഞ്ഞെടുപ്പ്  പ്രകടനപത്രിക മുന്നോട്ട് വെച്ചുകൊണ്ട് സി പി ഐ (എം എൽ ) സംസ്ഥാനത്ത് 14 നിയമസഭാ  മണ്ഡലങ്ങളിൽ സ്ഥാനർത്ഥികളെ നിർത്തി മത്സരിക്കുന്നത്.&lt;br /&gt;ബൂർഷ്വപാർലമെന്ററി  സംവിധാനംകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാവില്ലെന്ന താണ് സി പി ഐ (എം എൽ)  ന്റെ നിലപാട്. &lt;br /&gt;സാമ്രാജ്യത്വ ആഗോളീകരണത്തിനും പിന്തിരിപ്പൻ ഭരണ നയങ്ങൾക്കുമെതിരേ  വിശാലമായ ജനകീയ ഐക്യനിര പടുത്തുയർത്തിക്കൊണ്ട്മാത്രമേ ജനകീയ ജനാധിപത്യ ഭരണകൂടം  സ്ഥാപിക്കാനാകൂ.&lt;br /&gt;രാജ്യദ്രോഹ ജനവിരുദ്ധ ഭരണവ്യവസ്ഥക്കെതിരേ കോടിക്കണക്കിന്ന് ജനങ്ങൾ  അണിനിരക്കുന്ന രാജ്യവ്യാപകപ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടു വരികയെന്നതാണ്  വിപ്ലവശക്തികളുടെ കടമ. &lt;br /&gt;ഇപ്രകാരം ഇന്നത്തെ ഭരണ വർഗ്ഗ ബദലുകൾക്കും നവ ഉദാരീകരണ  നയങ്ങൾക്കുമെതിരെ ഒരു ജനകീയബദൽ മുന്നോട്ട് വെച്ചുകൊണ്ടും അതിന്നുവേണ്ടി പ്രചരണം  നടത്തികൊണ്ടും തൊഴിലാളികളേയും കർഷകരുടേയും മറ്റദ്ധ്വാനിക്കുന്ന ബഹുജനങ്ങളൂടേയും  ഉശിരൻ സമരങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുകളെ  ഉപയോഗപ്പെടുത്തുകയെന്നതാണ് പാർട്ടിയുടെ സമീപനം. &lt;br /&gt;തെരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട്  പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയലഷ്യങ്ങൾ ജനങ്ങൾക്കു മുമ്പിൽ  വിശദീകരിക്കാനും ജീർണ്ണിച്ച ബൂർഷ്വാഭരണ സംവിധാനത്തെ തുറന്നു കാട്ടാനും  കഴിയുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. &lt;br /&gt;രാഷ്ട്രീയാധികാരം വിപ്ലവപരമായി  പിടിച്ചെടുക്കാൻ കഴിയുന്ന ജനകീയപോരാട്ടങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് വിപുലമായ  രാഷ്ട്രീയ ക്യാമ്പയിനുള്ള വേദിയാക്കി മാറ്റണമെന്നും പാർട്ടിവിലയിരുത്തുന്നു.    &lt;br /&gt;ഇതിന്റെ അടിസ്ഥാനത്തിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി ഐ (എം എൽ ) സ്ഥാനാർത്ഥികൾക്ക്  വോട്ടുകൾ രേഖപ്പെടുത്തി സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങൾക്ക് ,വിപ്ലവബദലിനായ  പ്രക്ഷോഭങ്ങൾക്ക് പിന്തുണപ്രഖ്യാപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-1644243717490073691?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/1644243717490073691/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=1644243717490073691' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/1644243717490073691'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/1644243717490073691'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/04/blog-post.html' title='വിപ്ലവ ജനകീയ ബദൽ പടുത്തുയർത്തുക.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-3292386642601378831</id><published>2011-03-20T21:50:00.001+05:30</published><updated>2011-03-20T22:03:34.090+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>തെരഞ്ഞെടുപ്പ്; ചിലയാഥാർത്ഥ്യങ്ങൾ.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;കോളനി വാഴ്ചക്കും ജാതി- ജന്മി നാടു വാഴിത്തത്തിന്നു മെതിരെ തൊഴിലാളി ബഹുജനങ്ങളും  കര്‍ഷകരും ജനാധിപത്യ വാദികളും ഒന്നിച്ച് നടത്തിയ പോരാട്ടങ്ങളും നവോത്ഥാന  മുന്നേറ്റങ്ങളുമാണ് ഐക്യകേരള പ്രസ്ഥാനത്തിലൂടെ രൂപം കൊണ്ട കേരളത്തിന്റെ രാഷ്ട്രീയ  സാമൂഹ്യാടിത്തറ.&lt;br /&gt;1957-ലെ തെരഞ്ഞെടുപ്പില്‍ ഏറെ പരിമിതികളോടെ എങ്കിലും കേരളത്തിന്റെ  പ്രശ്നങ്ങളും കൈവരിക്കേണ്ട പരിഹാരങ്ങളും വെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട്  വെച്ച വികസനകാഴ്ചപ്പാട് ഉല്പ്പാദിപ്പിച്ച ഉണര്‍വ്വും പ്രത്യാശയുമായിട്ടാണ് അന്നു  മലയാളികള്‍ പോളിങ്ങ്ബൂത്തിലേക്ക് പോയത്.&lt;br /&gt;എന്നാല്‍ ആര് അധികാരത്തിലെത്തിയാലും ഒന്നും  ചെയ്യാനില്ലെന്ന നിരാശയും നിസ്സംഗതയും അരാഷ്ട്രീയ വല്ക്കരണപ്രക്രിയയും തീവ്രമായ  വര്‍ത്തമാന ഘട്ടത്തിലാണ് നാം എത്തിനില്ക്കുന്നത്.&lt;br /&gt;ഈ ദുസ്ഥിതിയിലേക്ക് കേരളത്തെ  കൊണ്ടെത്തിച്ചത് അധികാര കൈമാറ്റം മുതല്‍ ഇന്ത്യയില്‍ നടപ്പായ പുത്തന്‍  അധിനിവേശപ്രക്രിയയാണെന്ന് ഇന്ന് തിരിച്ചറിയാവുന്നതാണ്.&lt;br /&gt;ഈ സാഹചര്യം ശരിയായി  മനസ്സിലാക്കാനും വസ്തുനിഷ്ടമായ ജനകീയ ബദല്‍ മുന്നോട്ട് വെക്കുവാനും വിപ്ലവ-ജനാധിപത്യ  ശക്തികള്‍ക്ക് ഉത്തരവാദിത്വമുണ്ട്.&lt;br /&gt;നവ ഉദാരീകരണത്തിന്റെ നടത്തിപ്പുകാരായ ഇടത്-വലതു  മുന്നണികള്‍ക്ക് ഇത് നിര്‍വ്വഹിക്കാനാവില്ല എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.&lt;br /&gt;കേരള  രൂപീകരണത്തിന്റെ ഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിഭിന്നമായ  കാഴ്ചപ്പാടുണ്ടായിരുന്നത് കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാണ്.&lt;br /&gt;എന്നാല്‍ CPI യുടെയും പിന്നീട്  CPI(M) ന്റെയും വലതുപക്ഷവ്യതിയാനത്തെ തുടര്‍ന്ന് ഈ കാഴ്ചപ്പാട് കൈയ്യൊഴിയുകയാണ്  ഉണ്ടായത്.&lt;br /&gt;കോണ്‍ഗ്രസ്സിന്റേയും CPI(M) ന്റേയും നേതൃത്വത്തില്‍ മാറി മാറി അധികാരത്തില്‍  വന്ന UDFഉം,LDFഉം 1967 മുതല്‍ പൊതുവേയും,കേന്ദ്രസര്‍ക്കാറിന്റെ ചുവടുപിടിച്ച് ഇവര്‍തന്നെ&lt;br /&gt;1991 മുതലുള്ള രണ്ടു പതിറ്റാണ്ടുകള്‍ നടപ്പില്‍ വരുത്തിയ സാമ്രാജ്യത്വ ആഗോളീകരണനയവുമാണ്  മുന്‍ കാലത്ത് പോരാടി നേടിയ സമസ്ത നേട്ടങ്ങളേയും തകര്‍ത്തെറിഞ്ഞ്&lt;br /&gt;പ്രതിസന്ധികളുടെ  നിലയില്ലാകയത്തില്‍ കേരളത്തെ എത്തിച്ചത്.&lt;br /&gt;തൊണ്ണൂറുകള്‍ മുതലുള്ള നവ ഉദാരീകരണത്തിലൂടെ ഈ  രണ്ടുമുന്നണികള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായിരിക്കുന്നു.&lt;br /&gt;കേരളമിന്ന്  രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ കനത്ത തിരിച്ചടികളെ  നേരിട്ടുകൊണ്ടിരിക്കുകയാണ്.&lt;br /&gt;ഇതിന്റെ ഭാഗമായി സമ്പത്തുല്പ്പാദന മേഖലകള്‍ മുരടിക്കുകയും  ഉപഭോഗ-ഊഹമേഖലകള്‍ വളരുകയും രാഷ്ട്രീയ മണ്ഡലം സര്‍വ്വതോന്മുഖമായ ജീര്‍ണ്ണതയെ  നേരിടുകയും,ജാതി-മത പിന്തിരിപ്പന്‍ ശക്തികളുടെ തിരിച്ചുവരവു നിമിത്തം കേരളം  വീണ്ടുമൊരു ഭ്രാന്താലയമായി മാറുകയും എല്ലാ നവോത്ഥാന മൂല്യങ്ങളും നഷ്ടമാവുകയും  ചെയ്തുകൊണ്ടിരിക്കുന്നു.&lt;br /&gt;അതോടൊപ്പം കേരളീയസമൂഹം അങ്ങേയറ്റം സ്ത്രീവിരുദ്ധവും  പരിസ്ഥിതിനാശം സൃഷ്ടിക്കുന്നതും അഴിമതിയും എല്ലാതരം സാംസ്കാരികജീര്‍ണ്ണതകളും  സംജാതമാക്കുന്നതും ആയിരിക്കുന്നു.&lt;br /&gt;ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും കേരളം ഇന്ന്  മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും പുത്തന്‍ അധിനിവേശത്തിന്റെ ഒരു ഷോകേസ്സായി  മാറിയിരിക്കുന്നു.&lt;br /&gt;ഈ സവിശേഷസന്ദര്‍ഭത്തിലാണ് കേരളം വീണ്ടുമൊരു നിയമസഭാതെരഞ്ഞെടുപ്പിനെ  &lt;b&gt;നേരിടുന്നത്.&lt;/b&gt;&lt;br /&gt;&lt;b&gt;പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-&lt;/b&gt;&lt;br /&gt;കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി  അധികാരത്തില്‍ മാറിമാറി വന്ന മുന്നണികള്‍ സംസ്ഥാനത്തെ വികസനത്തിലേക്കല്ല  വിനാശത്തിലേക്കാണ് ;&lt;br /&gt;സാമ്പത്തിക സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിലേക്കല്ല  സാര്‍വ്വര്‍ത്രികമായ ജീര്‍ണ്ണതയിലേക്കാണ് എത്തിച്ചിരിക്കുന്നത്.&lt;br /&gt;ഈ സ്ഥിതി കൂടുതല്‍  തീവ്രതയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്സും&lt;br /&gt;CPI(M) ഉം BJP യും നയിക്കുന്ന  മുന്നണികള്‍ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.&lt;br /&gt;സാമ്രാജ്യത്വ ആഗോളീകരണത്തിലും  ജീര്‍ണ്ണിച്ച ഭൂബന്ധങ്ങള്‍ക്കും ജാതി മതാധിപത്യം തുടരുന്നതിലും  ഒരഭിപ്രായവ്യത്യാസവുമില്ലാത്ത ഇവര്‍ തമ്മിലുള്ള മത്സരം അധികാര കസേരക്ക് വേണ്ടി  മാത്രമുള്ളതാണ് എന്നതാണ്. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-3292386642601378831?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/3292386642601378831/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=3292386642601378831' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/3292386642601378831'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/3292386642601378831'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/03/blog-post_20.html' title='തെരഞ്ഞെടുപ്പ്; ചിലയാഥാർത്ഥ്യങ്ങൾ.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-2053130380173921369</id><published>2011-03-19T22:25:00.000+05:30</published><updated>2011-03-19T22:25:07.931+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>കഴിഞ്ഞ അഞ്ചു വർഷത്തെ LDFഭരണം:-</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;കഴിഞ്ഞ UDF സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ  ജനരോഷത്തെ തുടർന്ന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന LDFസർക്കാർ കോൺഗ്രസ്സിന്റെ  നവ ഉദാരീകരണ നയങ്ങളുടെ പിൻ തുടർച്ചക്കാർ എന്നതിലുപരി ഈ നയങ്ങൾ കൂടുതൽ ശക്തമായി  നടപ്പിലാക്കുകയാണ് ചെയ്തത്.&lt;br /&gt;സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിക്കാതെ തുടക്കം മുതലേ  CPI(M) ലെ ആഭ്യന്തര കലഹങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. കേരളത്തിലെ ധാതുമണൽ ഖനനം  സ്വകാര്യമേഖലക്ക് കൈമാറാനുള്ള വ്യവസായവകുപ്പിന്റെ നീക്കങ്ങളോടെLDFന്റെ വികസനനയം  വ്യക്തമാക്കപ്പെട്ടു.&lt;br /&gt;പുരോഗമനശക്തികളുടേയും മാധ്യമങ്ങളുടേയും ഇടപെടൽ മൂലം ആ നീക്കം  പരാജയപ്പെട്ടു.&lt;br /&gt;ADBയുടെശാസനകൾക്ക് വിധേയമായി പ്രവർത്തിച്ച ധനകാര്യവകുപ്പിന്റെ  ആസൂത്രണത്തിൻ കീഴിൽ ആരോഗ്യ-വിദ്യാഭ്യാസ സേവന മേഖലകളടക്കം  സ്വകാര്യലാഭകേന്ദ്രങ്ങളാക്കുന്ന പ്രക്രിയ മുന്നോട്ടുകൊണ്ടു പോയി.&lt;br /&gt;ജാതി മത  ശക്തികളുമായി ബന്ധപ്പെട്ട ഊഹക്കുത്തകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏല്പിച്ചു  കൊടുത്തു.&lt;br /&gt;മൂന്നാറിൽ ടാറ്റ കൈയ്യടക്കി വെച്ചിരിക്കുന്ന 1,76,00 ഏക്കർ ഭൂമി  പിടിച്ചെടുക്കൾ നടപടിക്ക് തുടക്കം കുറിച്ച ജെസിബി ഓപ്പറേഷൻCPIയുടെ പാർട്ടി  ഓഫീസിന്ന് മുമ്പിൽ വഴിമുട്ടി നിന്നു. പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം  ചെയ്യുന്നതിന്നു പകരം നവീന മൂന്നാർ സൃഷ്ടിക്കുന്നതിനു ലാന്റ് ബാങ്ക് രൂപീകരിച്ച് ADB യുടെ ഊഹക്കുത്തകകളുടെ വിശ്വാസം നേടി.&lt;br /&gt;ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരെ  കായികമായി നേർടാൻ ട്രേഡ് യൂണിയൻ കങ്കാണിമാരെ നിയോഗിച്ചു.&lt;br /&gt;കുട്ടനാട് അടക്കമുള്ള  കേരളത്തിന്റെ നെൽ കൃഷി മേഖലകൾ ഭരണ സംവിധാനമുപയോഗിച്ച് റിയൽ എസ്റ്റേറ്റ്-ടൂറിസം  മാഫിയകൾക്ക് കൈമാറുന്നതിന്ന് നീക്കം നടത്തി.&lt;br /&gt;കോർപ്പറേറ്റ് മാഫിയകൾ  പാട്ടക്കാലാവധികഴിഞ്ഞിട്ടും വെച്ചനുഭവിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നില്ലെന്ന്  മാത്രമല്ല പാട്ടക്കുടിശ്ശികയായി അവരിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള ആയിരക്കണക്കിന്ന്  കോടിരൂപ പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.&lt;br /&gt;&lt;br /&gt;BOT പദ്ധതിയുടേയും  സെസ്സുകളുടേയും മറവിൽ ജനങ്ങളെ ആട്ടിയോടിച്ച് ആ ഭൂമിയും റിയൽ എസ്റ്റേറ്റ്  കുത്തകകൾക്ക് കൈമാറുകയാണ്.&lt;br /&gt;വ്യവസായവല്ക്കരണമെന്ന പേരിൽ മന്ത്രി  നടത്തിക്കൊണ്ടിരുന്നത് റിയൽ എസ്റ്റേറ്റ് താല്പര്യ സരംക്ഷണമാണ്.&lt;br /&gt;അടിസ്ഥാനമേഖല  വികസനരംഗത്ത്‘പൊതു-സ്വകാര്യ’ പങ്കാളിത്തമെന്ന പേരിൽ മൻ മോഹൻ സർക്കാർ പിന്തുടരുന്ന  അതേ നയങ്ങൾ തന്നേയാണ്&lt;br /&gt;കേരളത്തിൽLDF ഉം ഉയർത്തിപ്പിടിക്കുന്നത്.നിർദ്ദിഷ്ട BOTപദ്ധതി  ഇതിനൊരു ഉദാഹരണമാണ്.&lt;br /&gt;ആഗോളീകരണനയങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് നായനാർ സർക്കാർ തുടക്കം  കുറിച്ച സ്വശ്രയവിദ്യാഭ്യാസപദ്ധതി കേരളത്തിലെ പുത്തൻ ഭൂവുടമാ വർഗ്ഗങ്ങളുമായി  താദാത്മ്യം പ്രാപിച്ച മത സമുദായ പ്രമാണിമാർക്കും വിദ്യാഭ്യാസ മാഫിയകൾക്കും  കൊള്ളലാഭമുണ്ടാക്കാനാവും വിധം സമഗ്രമായി നടപ്പാക്കുകയാണ് അച്ചുതാനന്ദൻ  സർക്കാർ.&lt;br /&gt;ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസം സമ്പന്ന വർഗ്ഗത്തിന്റെ കുട്ടികൾക്ക് മാത്രമായി  ചുരുക്കുകയും അത് ലാഭേച്ചയുടെ അടിസ്ഥാനത്തിലാക്കി മാറ്റുകയും പൊതു വിദ്യാഭ്യാസം  പൂർണ്ണമായും തകർക്കപ്പെടും വിധം വൻ പൊളിച്ചെഴുത്തു നടത്തുകയും  ചെയ്തു.&lt;br /&gt;താല്കാലികാദ്ധ്യാപക നിയമനം മുതൽ സ്കൂൾ നടത്തിപ്പിന്റെ പ്രാഥമിക തലം വരെ  ചെലവു വസൂലാക്കൽ പദ്ധതിപ്രകാരം അദ്ധ്യാപക-രക്ഷാകർത്തു സംഘടനയുടേയുംNGOകളുടേയും  ചുമതലയിലാക്കി.DPEP നടപ്പാക്കിയതു വഴി പൊതു വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളുടെ എണ്ണം  കുറയുകയും ക്രമാനുഗതമായി അൺ എയിഡ് മേഖല വികാസം പ്രാപിക്കുകയും വിദ്യാഭ്യാസം  മറ്റെല്ലാറ്റിനേക്കാളും ചെലവേറിയതായി മാറുകയും ചെയ്തു.&lt;br /&gt;മാതൃഭാഷയിലധിഷ്ടിതമായ പൊതു  വിദ്യാഭ്യാസമെന്ന പൊതു തത്വം അട്ടിമറിച്ചു.&lt;br /&gt;&lt;br /&gt;ലോട്ടറി മാഫിയകൾ കഴിഞ്ഞനാലു  വർഷത്തിനുള്ളിൽ 80,000 കോടിരൂപ സംസ്ഥാനത്തുനിന്നും കടത്തിയെന്ന് മുഖ്യമന്ത്രി പരാതി  പറയുമ്പോൾ അതിന്ന് കൂട്ടു നില്ക്കുന്ന സമീപനമാണ് കേന്ദ്ര ഭരണകഷിയായ  കോൺഗ്രസ്സിനൊപ്പം CPI(M)ന്റേതും.&lt;br /&gt;&lt;br /&gt;നാല്പത് ലക്ഷം ടൺ നെല്ല് പ്രതിവർഷം  ആവശ്യമുള്ളിടത്ത് കേവലം 6 ടൺ മാത്രമാണ് ഉല്പ്പാദിപ്പിക്കുന്നത്.കുടുംമ്പശ്രീയെ  ഉപയോഗിച്ച് പാട്ടകൃഷിയിലൂടെ നെല്ലുല്പ്പാദനം വർദ്ധിപ്പിക്കുന്നു എന്നവകാശപ്പെടുന്ന  സംസ്ഥാന ഭരണത്തിൽ കീഴിൽ നെൽ കൃഷി പ്രദേശങ്ങൾ കുത്തനെ ഇടിയുകയാണ്.&lt;br /&gt;സംസ്ഥാന  വരുമാനത്തിൽ കൃഷിയുടെ വിഹിതം 12 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.കൃഷിയെ ആശ്രയിച്ചു  കഴിയുന്ന ദളിതരും ആദിവാസികളും കർഷകത്തൊഴിലാളികളുമായ മണ്ണിൽ പണിയെടുക്കുന്നവർ കൂടുതൽ  പാർശ്വവല്ക്കരിക്കപ്പെട്ടിരിക്കുന്നു.&lt;br /&gt;ഹരിയാന കഴിഞ്ഞാൽ ഗ്രാമീണ അസമത്വം ഏറ്റവും  കൂടുതലുള്ള ഇന്ത്യൻ സസ്ഥാനമായി കേരളം മാറിയിരിക്കുന്നു.&lt;br /&gt;പൊതുവിതരണത്തെ തകർക്കുന്ന  കേന്ദ്രനയത്തിന്റെ ചുവടു പിടിച്ച്1996-2001 കാലത്തെ LDFസർക്കാറിന്റെ റേഷൻ കാർഡുകളേ  APL-BPL വിഭാഗങ്ങളായി തിരിച്ച നടപടി നിർബാധം തുടരുന്നതിനാൽ രൂക്ഷമാകുന്ന ഭഷ്യ  വിലക്കയറ്റം സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;അഖിലേന്ത്യാതൊഴിലില്ലായ്മയുടെ പത്ത് ശതമാനത്തിലധികമാണ് 3ശതമാനം ജനസംഖ്യയുള്ള  കേരളത്തിലേത്.44 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരാണ് എം പ്ലോയിമെന്റ്  എക്സ്ചേഞ്ചുകളിൽ പേരു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്ന് പരിഹാരമായി മുന്നോട്ടു  വെക്കപ്പെടുന്ന ഐ ടി പാർക്കുകളും സ്മാർട്ട്സിറ്റിയും മറ്റും സാമ്രാജ്യ  ധനകാര്യസ്ഥാപനങ്ങളുടെ പുറം കരാർ തൊഴിലിൽ മാത്രം അധിഷ്ടിതമാണ്.സാമ്രാജ്യത്വ  രാജ്യങ്ങളിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഈ തൊഴിലവസരങ്ങൾ അപ്രത്യക്ഷമാകുമെന്നത്  വർത്തമാനകാല അനുഭവമാണ്.&lt;br /&gt;സ്മാർട്ട്സിറ്റി റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് പറഞ്ഞ്  അധികാരത്തിൽ വന്ന അച്ചുതാനന്ദൻ ഭരണാവസാനമായപ്പോൾ യൂസഫലി എന്ന മറുനാടൻ മലയാളിയുടെ  മദ്ധ്യസ്ഥതയിൽ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടു തന്നെയായി അത്  യാഥാർത്ഥ്യമാക്കിയിരിക്കുന്നു.&lt;br /&gt;ഇതിന്റെ മറവിൽ കൊച്ചിയിലെ ബോൾഗാട്ടിയിൽ ശതകോടികൾ  വിലമതിക്കുന്ന 27 ഏക്കർ ഭൂമി ഇന്റർ നാഷണൽ കൺസെൻഷൻ സെന്റർ എന്നതിന്റെ പേരിൽ ഈ  ഊഹക്കച്ചവടക്കാരനു കൈമാറിയിരിക്കുകയാണ്.&lt;br /&gt;മുന്നാറിൽ ടാറ്റക്കെതിരെ വീരവാദം മുഴക്കിയ  അച്ചുതാനന്ദൻ തിരുവനന്തപുരം പള്ളിപ്രത്ത് ടാറ്റക്ക് ശതകോടികൾ വിലമതിക്കുന്ന 80  ഏക്കർ ഭൂമി ചുളു വിലക്കാണ് ഐ ടി വികസനത്തിന്റെ പേരിൽ കൈമാറിയത്.&lt;br /&gt;മൂലമ്പള്ളിയിലും  കിനാലൂരുമെല്ലാം കോർപ്പറേറ്റ് മാഫിയക്ക് വേണ്ടി ജനങ്ങളെ അടിച്ചൊതുക്കുകയായിരുന്നു&lt;br /&gt;അച്ചുതാനന്ദൻ സർക്കാർ.തീരദേശപരിപാലന നിയമം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇടക്കൊച്ചിയിൽ  ചൂതാട്ട മാഫിയക്ക് വേണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കിക്കൊടുത്തത്.&lt;br /&gt;&lt;br /&gt;കേരളത്തിന്റെ  ആവാസവ്യവസ്ഥയേയും പരിസ്ഥിതി സന്തുലനത്തേയും ജൈവവൈവിദ്യത്തേയും ഇല്ലാതാക്കുന്ന  ആതിരപ്പള്ളി പോലുള്ള പദ്ധതികളും കണ്ടൽ കാടുകളെ തകർക്കുന്ന വാട്ടർ തീം ടൂറിസം  പാർക്കുകളും വികസനമായി ഊഹമാഫിയക്കൊപ്പം CPI(M)നേതൃത്വവും  ഉയർത്തിപ്പിടിക്കുന്നു.&lt;br /&gt;&lt;br /&gt;ആരോഗ്യമേഖലയിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ്  നിയമനിർമ്മാണം നടത്തിയLDFസർക്കാർ ആശുപത്രികളുടെ വാണിജ്യവല്ക്കരണത്തിന്ന് പ്രാമുഖ്യം  നല്കി.&lt;br /&gt;സർക്കാർ ആശുപത്രികളിൽ ജീവൻ രക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്നു പകരം  സ്വകാര്യ മേഖലക്ക് സർക്കാർ ആശുപത്രികളുടെ സൗകര്യം ഉപയോഗിക്കുന്നതിന്ന് അനുമതി  നല്കി.&lt;br /&gt;ദാരിദ്ര്യജന്യരോഗങ്ങളും പകർച്ചവ്യാധികളും കേരളത്തെ ഗ്രസിക്കുമ്പോൾ  സൂപ്പർസ്പെഷാലിറ്റി ചികിത്സാകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കലാണ് സർക്കാർ നയം  പ്രാഥമിക ആരോഗ്യത്തിനടിസ്ഥാനമാക്കിയിട്ടുള്ള കുടിവെള്ളവിതരണത്തിൽ നിന്നും സർക്കാർ  പൂർണ്ണമായി പിൻ വാങ്ങി&lt;br /&gt;ലോകബാങ്കിന്റേയും ADB യുടേയും ജലനിധിപോലുള്ള പദ്ധതികളിലൂടെ  സ്വയം സഹായ സംഘങ്ങളേയും എൻ ജി ഒ കളേയും ഏല്പ്പിച്ചു  കഴിഞ്ഞു.&lt;br /&gt;&lt;br /&gt;സ്ത്രീശാക്തീകരണത്തിന്റെ പേരിൽ കുടുംബശ്രീകൾ,അയല്കൂട്ടങ്ങൾ തുടങ്ങി  ജാതിമതാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ടിട്ടുള്ള മൈക്രോ ഫൈനാൻസ് സംഘങ്ങൾ കേരളീയ  സ്ത്രീകൾക്കിടയിൽ രാഷ്ട്രീയ-സാമൂഹികബോധത്തെ വിപണി മൂല്യങ്ങൾക്ക്  കീഴ്പ്പെടുത്തിക്കഴിഞ്ഞു.&lt;br /&gt;മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ജാതി-മതശക്തികളും  അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭരണകൂട ഒത്താശയോടെ സ്ത്രീകളെ ഇരകളും  കരുക്കളുമാക്കിക്കൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;കേരളത്തിലെ ഇടതു വലത് മുന്നണികൾ തമ്മിലുള്ള  തർക്കം അവർ നടത്തിയിട്ടുള്ള സ്ത്രീ പീഡനത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കുന്ന  തലത്തിലേക്ക് രാഷ്ട്രീയ സാംസ്കാരികമണ്ഡലം ജീർണ്ണിച്ചിരിക്കുന്നു.&lt;br /&gt;തൊഴിൽ സ്ഥലത്തും  പൊതു ഇടങ്ങളിലും വീട്ടിനകത്തും സ്ത്രീകൾ ഇത്രമാത്രം അരക്ഷിതാവസ്ഥ നേരിട്ട കാലം  ഇതിനുമുമ്പുണ്ടായിട്ടില്ല.&lt;br /&gt;&lt;br /&gt;ശുദ്ധജല സമ്പന്നമായ 44 നദികളുള്ള കേരളത്തിൽ ഭൂരിപക്ഷം  പ്രദേശങ്ങളിലും വേനലാരംഭത്തോടെ തുടങ്ങുന്ന കുടിവെള്ളക്ഷാമം ശാസ്ത്രീയമായി  പരിഹരിക്കുന്നതിനു പകരം മൾട്ടിനാഷണൽ കമ്പനികളുടെ കുപ്പിവെള്ള വിതരണ കമ്പോളമാക്കി  കേരളത്തെ മാറ്റിയിരിക്കുകയാണ് (തുടരും) &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-2053130380173921369?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/2053130380173921369/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=2053130380173921369' title='10 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/2053130380173921369'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/2053130380173921369'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/03/ldf.html' title='കഴിഞ്ഞ അഞ്ചു വർഷത്തെ LDFഭരണം:-'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-3655978994199091208</id><published>2011-03-18T10:38:00.000+05:30</published><updated>2011-03-18T10:38:51.499+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>മാവോയിസ്റ്റുകൾ ജനകീയ താല്പര്യങ്ങളാണോ സേവിക്കുന്നത്?.</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഒറീസ്സയിലെ ഒരു ജില്ലാകലക്റ്ററേയും ജൂനിയർ എഞ്ചീനീയറേയും മാവോയിസ്റ്റുകൾ  തട്ടിക്കൊണ്ടുപോയതും &lt;br /&gt;ഇവരുടെ മോചനവുമായി ബന്ധപ്പെട്ടു നിയോഗിക്കപ്പെട്ട  മധ്യസ്ഥന്മാരും അവരുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളും, ആന്ധ്രപ്രദേശിലും  പശ്ചിമബംഗാളിലും മുമ്പ് നടന്ന സമാനമായ സംഭവങ്ങളുടെ മാതൃകയിൽ ഗവർമേന്റ് ചില  ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ വിമോചിതരായി &lt;br /&gt;അതോടെ ഈ സംഭവും ഇത്  ആഘോഷമാക്കിയ പത്രമാധ്യമങ്ങളും റ്റി വി ചാനലുകളും വിസ്മൃതിയിലായി.&lt;br /&gt;&lt;b&gt;എന്നാൽ പിന്നീട്  എന്ത്? &lt;/b&gt;&lt;br /&gt;സി പി ഐ (മാവോയിസ്റ്റ്) നേതൃത്വമോ ഈ സംഭവം ആഘോഷിച്ചവരോ ഈ ചോദ്യം  ഉന്നയിക്കുന്നതേയില്ല.&lt;br /&gt;ജനകീയാവശ്യങ്ങൾ നേടിയെടുക്കാനുള്ള മാർഗ്ഗം ഇതാണെങ്കിൽ, ഒരു  വമ്പൻ സ്രാവിനെ തട്ടിയെടുത്തു അയാളെ വിട്ടയക്കാനുള്ള ഉപാധിയായി പുത്തൻ ജനാധിപത്യ  വിപ്ലവം ആവശ്യപ്പെട്ടുകൂടേ? &lt;br /&gt;ചിയാങ്ങ് കൈഷേക്കിനെ ബന്ധിയാക്കിയ വിമത സൈനിക  ഓഫീസർമാരോട് മാവോ പറഞ്ഞതെന്താണെന്ന് വായിക്കാൻ അതിന്റെ നേതാക്കൾ  ശ്രമിച്ചിരുന്നെങ്കിൽ അത് സി പി ഐ (മാവോയിസ്റ്റി)ന് ഏറെ ഗുണം  ചെയ്യുമായിരുന്നു.&lt;br /&gt;വരവരറാവുവിന്റേയും കല്യാൺ റാവുവിന്റേയും മധ്യസ്ഥതയിൽ അന്നത്തെ  ആന്ധ്രാ മുഖ്യമന്ത്രിയുമായി പി ഡബ്ല്യു ജി യുടെ ഒരുന്നത നേതാവിന്റെ  നേതൃത്വത്തിലുള്ള മാവോയിസ്റ്റ് പ്രതിനിധി സംഘം ചർച്ച നടത്തിയതിന്റെ പരിണതി പരക്കെ  അറിവുള്ളതാണ്.&lt;br /&gt;മാവോയിസ്റ്റുകൾ പുറത്ത് വന്ന് തിരിച്ചു പോയതിലൂടെ സമാഹരിച്ച മുഴുവൻ  രഹസ്യവിവരങ്ങളും ഉപയോഗപ്പെടുത്തി പി ഡബ്ല്യു ജിയെ സംസ്ഥാനത്ത് ഏതാണ്ട്  നാമാവശേഷമാക്കാൻ സർക്കാറിനു കഴിഞ്ഞു.&lt;br /&gt;ഒറീസ്സയിലെ ഈ സംഭവം കഴിഞ്ഞാലുടൻ  ഉദ്യോഗസ്ഥന്മാരെ പിന്തുണക്കാനെന്നപേരിൽ മാവോയിസ്റ്റുകൾക്കും ആദിവാസികൾക്കുമെതിരായ  ഉന്മൂലനപരിപാടി ഊർജ്ജിതമാക്കുകമാത്രമല്ല,&lt;br /&gt;മാവോയിസ്റ്റുകളെ അടിച്ചൊതുക്കാനെന്നപേരിൽ  മോസ്കോ,കലിം നഗർ,ഭുവനേശ്വരിലെ ബസ്തി സുരക്ഷാമഞ്ച് തുടങ്ങിയ ജനകീയമുന്നേറ്റങ്ങളെ  അടിച്ചൊതുക്കുന്നതിനും ജനവിരുദ്ധ നവീൻ പട്നായിക്ക് ഗവർമേന്റ് ഇതുപയോഗപ്പെടുത്താൻ  പോകുകയാണ്. &lt;br /&gt;മാവോയിസ്റ്റ് സ്ക്വാഡുകൾ നിലവിലുള്ള ഛത്തീസ്ഘട്ടിലും ജാർഖണ്ഡിലും പശ്ചിമ  ബംഗാളിലെ ചിലപ്രദേശങ്ങളിലും അവരുടെ സ്ക്വാഡ് ആക്ഷന്റെ പേരിൽ ജനകീയമുന്നേറ്റങ്ങളിലെ  അടിച്ചൊതുക്കാനോ &lt;br /&gt;അതുമല്ലെങ്കിൽ ജ്ഞാനേശ്വരീ എക്സ്പ്രസ്സ് അട്ടിമറിയുടെ പേരിൽ ഖരഗ്  പൂരിലും ടാറ്റാനഗറിനും ഇടക്കുള്ള രാത്രികാല തീവണ്ടിഗതാഗതം നിർത്തിവെക്കുന്നത്  പോലുള്ള ഏർപ്പാടുകൾക്കോ ആണ് സംസ്ഥാന സർക്കാറുകൾ മുതിരുന്നത്.&lt;br /&gt;‘ആക്ഷനു’ശേഷം  അരാജകവാദികൾ പാലായനം ചെയ്യുകയും ജനങ്ങളും പ്രസ്ഥാനങ്ങളും അതിന്റെ പേരിൽ  ബുദ്ധിമുട്ടുകയാണ് ചെയ്യുന്നത്. &lt;br /&gt;അവരുടെ ആക്ഷനുകൾ ജനകീയ മുന്നേറ്റങ്ങളെ ഒരു  തരത്തിലും സഹായിക്കുന്നില്ല.&lt;br /&gt;പ്രയോഗിക്കപ്പെട്ട സോഷ്യലിസത്തിലെ പരിമിതികൾ  മറികടക്കുന്നതിന് ഉതകും വിധം &lt;br /&gt;മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തവും വിപ്ലവകരമായ  ബഹുജനലൈനും തൊഴിലാളിവർഗ്ഗ ജനാധിപത്യ വികസന പരിപ്രേക്ഷ്യവും  വികസിപ്പിക്കുന്നതിനാവശ്യമായ ധാരണകൾ വികസിപ്പിക്കാതേയും &lt;br /&gt;സോവിയറ്റു യൂണിയനിലേയും  ചൈനയിലേയും തിരിച്ചടികൾ മൂലം മനം മടുത്ത ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള  ശ്രമങ്ങളിലേർപ്പെടാതേയും &lt;br /&gt;കഴിഞ്ഞകാല തെറ്റുകളിൽ നിന്ന് പാഠം പഠിക്കാതേയും കേവലം  മാധ്യമ ശ്രദ്ധയും പ്രചരണവും ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ നടത്തുന്ന ട്രെയിൽ  തകർക്കലും തട്ടിക്കൊണ്ടു പോകലും &lt;br /&gt;എൽ റ്റി റ്റി യുടേയും ഉൾഫയുടേയും തലത്തിലേക്ക് അവരെ  വ്യതിചലിപ്പിക്കുകയാണ്.&lt;br /&gt;ട്യൂണീഷ്യയും ഈജിപ്ത് മുതൽ ബഹറിനടനടക്കം പശ്ചിമേഷ്യയിലെ  നിരവധി സമീപകാല ജനകീയ ഉയർത്തെഴുന്നേല്പ്പുകൾ കാണിക്കുന്നത് തെരുവിലറങ്ങാനും ചരിത്രം  സൃഷ്ടിക്കുന്നതിൽ തങ്ങൾക്കുള്ള പങ്കുവഹിക്കാനും ജനങ്ങൾ മുന്നോട്ടു  വരുന്നതാണ്.&lt;br /&gt;കമ്യൂണിസ്റ്റുകാർ വിപ്ലവം കരാർ എടുത്തിട്ടുള്ളവരല്ലെന്നും മറിച്ച്  ജനങ്ങളെ വിപ്ലവത്തിനു തയാറാക്കുന്ന മുന്നണി പോരാളികളാണെന്നും മാവോയിസ്റ്റുകൾ  മനസ്സിലാക്കുന്നില്ല.&lt;br /&gt;അവരുടെ അരാജക പ്രവർത്തനങ്ങൾ ചരിത്രം തള്ളിക്കളഞ്ഞതും ചരിത്ര  സൃഷ്ടിയിൽ ജനങ്ങൾക്കുള്ള പങ്കിനെ നിഷേധിക്കുന്നതുമാണ്.&lt;br /&gt;പശ്ചിമ ബംഗാളിൽ മമത  ബാനർജിയുടെ തൃണമുൽ കോൺഗ്രസ്സിനേയും ജാർഖണ്ഡിൽ ബി ജെ പി സംഖ്യത്തിലുള്ള ഷിബുസോറന്റെ  ജെ എം എം നേയും പിന്തുണക്കുന്ന മാവോയിസ്റ്റുകളുടെ പ്രവൃത്തി വിപ്ലവത്തേയല്ല  പ്രതിവിപ്ലവത്തേയാണ് സേവിക്കുന്നത്.&lt;br /&gt;മാവോയിസ്റ്റുകളുടെ ഇപ്രകാരമുള്ള  അരാജകപ്രവർത്തനങ്ങളെ സി പി ഐ (എം എൽ) അപലപിക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളിൽ  അണിചേരാനും രാജ്യത്തിനകത്തും ലോകമെങ്ങും ശക്തിപ്പെടുന്ന ജനകീയ  ഉയിർത്തെഴുന്നേല്പ്പുകളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനും സി പി ഐ(എം എൽ) ജനങ്ങളോട്  അഭ്യർത്ഥിക്കുന്നു.&lt;br /&gt;തിരിച്ചടിക്കാനെന്നപേരിൽ ഒറീസ്സയിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന  ജനകീയമുന്നേറ്റങ്ങളെ അടിച്ചൊതുക്കാനാണ് ഭാവമെങ്കിൽ എല്ലാ വിപ്ലവ ഇടത് ജനാധിപത്യ  ശക്തികളേയും ഐക്യപ്പെടുത്തി തക്ക മറുപടി നല്കുമെന്ന് പാർട്ടി സംസ്ഥാന  ഗവർമ്മേന്റിന്ന് മുന്നറിയിപ്പു നല്കുന്നു.&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;  കേന്ദ്രക്കമ്മിറ്റി.സി പി ഐ( എം  എൽ).&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-3655978994199091208?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/3655978994199091208/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=3655978994199091208' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/3655978994199091208'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/3655978994199091208'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/03/blog-post_18.html' title='മാവോയിസ്റ്റുകൾ ജനകീയ താല്പര്യങ്ങളാണോ സേവിക്കുന്നത്?.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-5623678904191200629</id><published>2011-03-16T15:55:00.001+05:30</published><updated>2011-03-16T21:48:36.587+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>നക്സലൈറ്റുകളുടെ ചെലവിൽ ഊച്ചാളിയുടെ കരിങ്കാലി പ്രണാമം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span style="font-family: AnjaliOldLipi;"&gt;കെ കരുണാകരന്‌ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി  ചെയ്തപ്രസംഗത്തില്‍ &lt;br /&gt;കരുണാകരന്റെ ചരിത്ര സംഭാവനയായി എടുത്തു പറയുന്നത്  നക്സലൈറ്റുകളില്‍ നിന്ന് അദ്ദേഹം &lt;br /&gt;കേരളത്തെ മോചിപ്പിച്ചു എന്നതാണ്. &lt;br /&gt;രാജന്‍ സംഭവം  അടക്കമുള്ള അടിയന്തിരാവസ്ഥകാലത്തേയും കക്കയം ക്യാമ്പ് അടക്കമുള്ള പോലീസ്  കേന്ദ്രങ്ങളിലെ നരമേധത്തേയും ,വര്‍ഗ്ഗീസിനോട് കാണിച്ച മഹാക്രൂരതയേയുമാണു കരുണാകരന്റെ  പേരില്‍&amp;nbsp; &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ഉമ്മന്‍ &lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ന്യായീകരിച്ചത്.&lt;br /&gt;ആരായിരുന്നു ഈ കരുണാകരന്‍?&lt;br /&gt;കേരളത്തിലെ  വലതുപക്ഷ-പിന്തിരിപ്പന്‍ ഭരണവര്‍ഗ്ഗ കൂട്ടുകെട്ടിന്റെ അമരക്കാരനും &lt;br /&gt;സര്‍ സിപിക്ക് ശേഷം  കേരളം കണ്ട മര്‍ദ്ദകവീരനുമായിരുന്നു കെ കരുണാകരന്‍. &lt;br /&gt;തൊഴില്‍ സമരങ്ങളെ തകര്‍ക്കാന്‍  തൊഴിലാളികളെ മുതലാളിമാര്‍ക്ക് കൂട്ടിക്കൊടുക്കുന്ന രാഷ്ട്രീയ  പ്രവര്‍ത്തനത്തിലൂടെ&lt;br /&gt;‘കരിങ്കാലി കരുണാകരന്‍ എന്ന കുപ്രസിദ്ധി നേടുകയുകയും &lt;br /&gt;ക്രമേണ  ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലെ ലീഡറും ചാണക്യനും ഭീഷ്മാചാര്യനുമായി പട്ടം നേടുകയും ചെയ്ത    &lt;br /&gt;കരുണാകരനെ വേറിട്ടു നിര്‍ത്തിയത് അടിയുറച്ചതും അചഞ്ചലവുമായ കമ്യൂണിസ്റ്റ്  വിരുദ്ധതയാണ്.&lt;br /&gt;കമ്യൂണിസ്റ്റ് വിപ്ലവശക്തികള്‍ക്കും പുരോഗമനകാരികള്‍ക്കുമെതിരെ ഉദ്യോഗസ്ഥ  മേധാവിത്വ-പോലീസ്-ക്രിമിനല്‍ &lt;br /&gt;സംഘം കെട്ടഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ രക്ഷാധികാരി  കരുണാകരനായിരുന്നു.&lt;br /&gt;കേരളത്തിലെ അഴിമതിക്കാരനും ജനമര്‍ദ്ദകരുമായ പോലീസ്-ഉദ്യോഗസ്ഥ  മേധാവി വിഭാഗങ്ങളുടെ ആശ്രയവും അവസാനത്തെ അത്താണിയും കരുണാകരന്‍ തന്നെ. &lt;br /&gt;വിമോചന  സമരാനന്തരം തറപറ്റിയ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിച്ച് അതിന്റെ നേതൃത്വത്തില്‍ &lt;br /&gt;യു ഡി  എഫ് എന്ന ജാതി -മത-വര്‍ഗ്ഗീയ-പിന്തിരിപ്പന്‍ കാളീകൂളി സംഘത്തെ കേരള രാഷ്ട്രീയത്തില്‍  പ്രതിഷ്ടിക്കുന്നതിലും അതുമായി ബന്ധപ്പെട്ട്  കേരളത്തിലുണ്ടായിട്ടുള്ളരാഷ്ട്രീയാപചയത്തിലും കരുണാകരനുള്ള പങ്ക് അദ്വതീയമാണ്.&lt;br /&gt;ഭരണ  വര്‍ഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള സി പി ഐ(എം)ന്റെ അപചയത്തിന്റെ തുടക്കമായ1967-ലെ ഇ എം  എസ് മന്ത്രി സഭയില്‍ നിന്ന് സി പി ഐ യെ അടര്‍ത്തിയെടുത്ത് അച്യുതമേനോന്‍ മുഖ്യമന്ത്രിയായി  സര്‍ക്കാര്‍ ഉണ്ടാക്കുന്നതിലും &lt;br /&gt;ആ ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ നടന്ന നക്സലൈറ്റ്  വേട്ടയിലും അടിയാന്തിരാവസ്ഥക്കാലത്തെ ഇന്ദിരാഫാസിസം കേരളത്തില്‍ ആവിഷ്കരിക്കുന്നതിലും  അക്കാലത്ത് &lt;br /&gt;സ:രാജനെയടക്കം ഉരുട്ടിക്കൊല്ലുന്നതിലും അഴിമതി സ്ഥാപന  വല്കരിക്കുന്നതിലും എല്ലാം കരുണാകരനുള്ള പങ്ക് ഭരണ വര്‍ഗ്ഗചരിത്രത്തിന്റെ  ഭാഗമാണ്.&lt;br /&gt;എല്ലായിനങ്ങളിലും പെട്ട കേരളത്തിലെ പിന്തിരിപ്പന്മാര്‍ കരുണാകരനെ  ആചാര്യതുല്ല്യം കൊണ്ടാടുന്നതിന്റെ കാരണവും മറ്റൊന്നല്ല.&lt;br /&gt;70 വര്‍ഷക്കാലത്തെ തന്റെ  രാഷ്ട്രീയ ജീവിതത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധതയിലും വലതുപക്ഷ-പിന്തിരിപ്പത്വത്തിലും  അടിപതറാതെ ഉറച്ചു നിന്ന കരുണാകരന്‍ &lt;br /&gt;കമ്യൂണിസ്റ്റുകാരേയും പുരോഗമനശക്തികളേയും  സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലുമൊരു ’നിഷേധാത്മകഗുരു‘ (negative teacher)  വാണ്. &lt;br /&gt;വലതുപക്ഷക്കാറ്റില്‍ ഇടതുപക്ഷക്കാരെന്ന് മേനി നടിക്കുന്ന പലരും അടിപതറുകയും കളം  മാറി ചവിട്ടുകയും ചെയ്തപ്പോള്‍ തന്റെ ജനവിരുദ്ധ-പ്രതിലോമ നിലപാടുകളില്‍ അവസാനം വരെ  ഉറച്ചു നിന്നുവെന്നതാണ് കരുണാകരന്‍ നല്കുന്ന പാഠം.&lt;br /&gt;ഈ പാഠം ശരിയായി  ഉള്‍ക്കൊള്ളുന്നതോടൊപ്പം ജനപക്ഷത്തു നില്ക്കുന്നവരാരും കരുണാകരന്റെ മരണത്തില്‍  ദു:ഖിക്കാന്‍ ബാധ്യസ്ഥരല്ലെന്ന കാര്യവും ഈ സന്ദര്‍ഭത്തില്‍  ഊന്നിപ്പറയേണ്ടതുണ്ട്.&lt;br /&gt;&lt;b&gt;പറഞ്ഞുവരുന്നത്,അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-&lt;/b&gt;&lt;br /&gt;മൂത്തന്മാരുടെ  ലീഡറായി കരിങ്കാലി കരുണാകരന്‍ കേരളത്തില്‍ വിലസിയകാലത്ത് &lt;br /&gt;യൂത്തന്മാരുടെ നേതാവായിരുന്ന  ഉമ്മന്‍ ചാണ്ടിയെ വെറും ഊച്ചാളിയെന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്.&lt;br /&gt;തന്റെ  സില്ബന്ധികളായ പോലീസിലെ ക്രിമിനല്‍ സംഘത്തേയും അഴിമതി വീരന്മാരായ  ഉദ്യോഗപ്രമാണിമാരേയും പണച്ചാക്കുകളേയും മത-വര്‍ഗ്ഗീയ പിന്തിരിപ്പന്‍  നേതൃത്വത്തേയുമെല്ലാം കൂട്ടിക്കെട്ടി അടിയന്തിരാവസ്ഥാകാലത്ത് &lt;br /&gt;കരുണാകരന്‍ കേരളത്തില്‍  ഇന്ദിരാഫാസിസം അടിച്ചേല്പ്പിച്ചപ്പോള്‍ &lt;br /&gt;നിര്‍ബ്ബന്ധിത വന്ധ്യംകരണം അടക്കമുള്ള സജ്ഞയ്  ഗാന്ധിയുടെ ഇരുപതിന പരിപാടിയിലെ ഇനങ്ങള്‍ മന:പാഠമാക്കുകയായിരുന്നു യൂത്തന്മാരുടെ  പ്രധാനപണി.&lt;br /&gt;മകന്‍ മുരളീധരനൊന്നും രാഷ്ട്രീയത്തിലേക്ക് കടന്നു വന്നിട്ടില്ലാത്ത  അക്കാലത്ത് &lt;br /&gt;ഭരണത്തിന്റെ നാലയലത്ത് പോലും ഉമ്മന്‍ ചാണ്ടിയടക്കമുള്ള യൂത്തന്മാരെ  കരുണാകരന്‍ അടുപ്പിക്കുമായിരുന്നില്ല. &lt;br /&gt;തന്നിമിത്തം കരുണാകരനെ നേരിടാനുള്ള ത്രാണിയോ  കഴിവോ ഇല്ലാതിരുന്ന ഉമ്മനുംകൂട്ടരും &lt;br /&gt;അയാള്‍ക്കെതിരെ കുശുമ്പു പറഞ്ഞു നടന്നിരുന്ന  കാലമായിരുന്നു അത്.&lt;br /&gt;എന്നാല്‍ പുത്രവാത്സല്യം കലശലായ കരുണാകരന്‍ തന്റെ പിന്‍ ഗാമിയായി മകന്‍  മുരളീധരനെ &lt;br /&gt;കടത്തിക്കൊണ്ട് വന്നതോടെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി  മറിയുകയും &lt;br /&gt;ചെന്നിത്തലയടക്കമുള്ള കരുണാകര ശിഷ്യന്മാര്‍ മുരളിക്കെതിരേ  കലാപക്കൊടിയുയര്‍ത്തുകയും ചെയ്തു.&lt;br /&gt;ഈ സന്ദര്‍ഭം മുതലാക്കിയാണ് കുഴിയിലേക്ക്  കാലുനീട്ടിത്തുടങ്ങിയ കരുണാകരനെ &lt;br /&gt;ഒരു പരുവത്തിലാക്കി മൂലക്കിരുത്താന്‍ അതുവരെ വെറും  ചണ്ടിയായിരുന്ന ഉമ്മനും കൂട്ടര്‍ക്കും &lt;br /&gt;മനോരമയുടെ പിന്‍ ബലത്തില്‍ കഴിഞ്ഞത്. &lt;br /&gt;കോണ്‍ഗ്രസ്സിലെ  ഗ്രൂപ്പുകളുടെ ഈ നാറിയ ചരിത്രം മറച്ചുപിടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ദിവസം ഉമ്മന്‍  ചാണ്ടി &lt;br /&gt;കോട്ടയത്ത് കരുണാകര അനുശോചനം നടത്തിയത്.&lt;br /&gt;എന്നുമാത്രമല്ല,മറ്റാരേക്കാളും  കരുണാകരഭക്തി തനിക്കാണെന്നു തെളിയിക്കാനുമാണ് ഉമ്മന്‍ ശ്രമിച്ചത്. &lt;br /&gt;കേരളീയര്‍  കരുണാകരനോട് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് നക്സലൈറ്റുകളെ  അടിച്ചമര്‍ത്തിയതിയതിന്റെ പേരിലാണെന്ന് ഉമ്മന്‍ തട്ടിവിട്ടത് ഈ  സന്ദര്‍ഭത്തിലാണ്.&lt;br /&gt;കേരളജനതയുടെ മുമ്പില്‍ കരുണാകരന്‍ ഏറ്റവും നികൃഷ്ടനും  വെറുക്കപ്പെട്ടവനുമായത് അടിയന്തിരാവസ്ഥയില്‍ രാജനെ ഉരുട്ടിക്കൊന്നതടക്കം  നക്സലൈറ്റുകളെ വേട്ടയാടിയതിന്റെ പേരിലാണെന്നറിഞ്ഞുകൊണ്ട്തന്നെ &lt;br /&gt;ഇത്തരമൊരു പ്രസ്താവന  ഉമ്മന്‍ നടത്തിയിരിക്കുന്നത് കരുണാകരനെപ്പോലെ താനും ഭരണവര്‍ഗ്ഗങ്ങള്‍ക്ക്  പ്രിയങ്കരനായിരിക്കുമെന്ന് ബോധ്യപ്പെടുത്തുന്നതിന്ന് വേണ്ടിതന്നെയാണ്. &lt;br /&gt;എന്നാലതേ  സമയം, കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാന്‍ ശ്രമിച്ച ‘സര്‍ സിപി’യേക്കാള്‍ രാഷ്ട്രീയമായി  പുഴുത്തു നാറിയാണ് നക്സലൈറ്റുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ച കരുണാകരന്‍ അവസാനിച്ചതെന്നും    &lt;br /&gt;ഭരണ വര്‍ഗ്ഗങ്ങളുടേയും അവരുടെ ചോറ്റുപട്ടികളുടേയും ഉറക്കം കെടുത്തിക്കൊണ്ട്  നക്സലൈറ്റുകള്‍ മുന്നോട്ടുപോവുകയാണെന്നും ഉമ്മനും കൂട്ടരും അറിയുന്നത് നന്ന്. &lt;br /&gt;ഇത്തരം  പ്രസ്താവനയിലൂടെ ആത്മരതി കിട്ടുന്നുവെന്നതിന്നപ്പുറം കരുണാകരനും ഉമ്മനും  പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന് &lt;br /&gt;നക്സലൈറ്റുകളെ അടിച്ചമര്‍ത്താനാവില്ലെന്ന്  അനുഭവങ്ങളിലൂടെ തിരിച്ചറിയുകയാണ് ഉമ്മന്‍ ചെയ്യേണ്ടത് എന്നാണ്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-5623678904191200629?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/5623678904191200629/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=5623678904191200629' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/5623678904191200629'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/5623678904191200629'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/03/blog-post_16.html' title='നക്സലൈറ്റുകളുടെ ചെലവിൽ ഊച്ചാളിയുടെ കരിങ്കാലി പ്രണാമം'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-4194934795409303798</id><published>2011-03-02T22:25:00.002+05:30</published><updated>2011-03-02T23:12:44.309+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം.'/><title type='text'>പുത്തൻ നവോത്ഥാനത്തിനു തുടക്കമിടുക:-</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പുത്തൻ നവോത്ഥാനത്തിന് തുടക്കമിടുക. കെ എൻ രാമചന്ദ്രൻ &lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt; &lt;b&gt;&amp;nbsp;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;b&gt;1  &lt;/b&gt;, കേരളത്തിന്റെ  വര്‍ത്തമാനാവസ്ഥ ഒരു കാലത്ത് ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ 1950-  കളോടെ ഉണ്ടായ സാമൂഹ്യ , രാഷ്ട്രീയ മാറ്റങ്ങളെ അഭിമാനപൂര്‍വ്വം  ഉയര്‍ത്തിപ്പിടിച്ചിരുന്നവരെയെല്ലാം വേദനിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന  തരത്തിലുള്ളതാണ്. &lt;br /&gt;ഇപ്പോഴും സാക്ഷരതയിലും പരിസരവൃത്തിയിലും ജീവിതദൗര്‍ഘ്യത്തിലും  അവയുള്‍പ്പെടേ ഐകുരാഷ്ട്രസഭ&amp;nbsp; നിര്‍ദ്ദേശിക്കുന്ന&lt;br /&gt;&amp;nbsp;‘ മാനവ വികസനസൂചിക ’ കളിലും  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നില്‍ തന്നെയാണ്.&lt;br /&gt;പക്ഷെ , അവയോടൊപ്പം  കേരളത്തിനിന്ന് മറ്റു പല മേഘലകളില്‍കൂടി ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു &lt;br /&gt;പ്രതിശീര്‍ഷ  മദ്യപാന അളവില്‍ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിനേക്കാള്‍ വളരെ മുന്നിലാണ്  കേരളം.മദ്യാസക്തിക്കൊപ്പം ഇതര ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിലും കേരളമിന്ന് വളരെ  മുന്നിലാണ്. &lt;br /&gt;സാമൂഹ്യരാഷ്ട്രീയ രംഗങ്ങളില്‍ ജാതി- മതാധിപത്യം അപകടകരമായ  നിലയിലേക്കുയര്‍ന്നു &lt;br /&gt;കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കണ്ണൂര്‍ കൊലപാതകങ്ങള്‍  കുറഞ്ഞെങ്കിലും, മത തീവ്രവാദികള്‍ തങ്ങളുടെ പ്രവാചകനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്  കോളേജധ്യാപകന്റെ കൈവെട്ടുന്നതിലേക്ക് എല്ലാ മതമൗലിക വാദികളും  ശക്തിപ്പെട്ടിരിക്കുന്നു.&lt;br /&gt;തങ്ങളുടെ ശാസനകളെ സ്വീകരിക്കാത്തവരെ സാമൂഹ്യമായി  ബഹിഷ്കരിക്കുവാന്‍ ‘ഫത്’വ‘ പുറപ്പെടുവിക്കുംവിധം &lt;br /&gt;ജാതിമേധാവികളും  കൊഴുത്തിരിക്കുന്നു.&lt;br /&gt;കോടികള്‍ ചെലവഴിച്ചുണ്ടാക്കിയ അമ്പലങ്ങളും പള്ളികളും മസ്ജിദുകളും  പരസ്പരം മത്സരിച്ച് ദുര്‍ലഭമായി വരുന്ന കൃഷിസ്ഥലങ്ങള്‍ പോലും കൈയ്യേറി പെരുകുന്നു.    &lt;br /&gt;ആറുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശബരിമല ക്ഷേത്രത്തിനു തീ പിടിച്ചപ്പോള്‍ ’ ഒരമ്പലം  കത്തിയാല്‍ അത്രയും അന്ധവിശ്വാസം പോകും ‘ എന്നു പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി സി  കേശവന്റെ സ്ഥാനത്ത് യുഡിഫ്,എല്‍ഡിഫ് ഭരണങ്ങള്‍ മതാരാധനാ കേന്ദ്രങ്ങളെ  പോഷിപ്പിക്കുന്നതില്‍ മത്സരിക്കുന്നു.&lt;br /&gt;ഭരണഘടനയേയും തെരഞ്ഞെടുപ്പു ചട്ടങ്ങളേയും  ലംഘിച്ച് ആര്‍ക്ക് വോട്ടു ചെയ്യണം, ആര്‍ക്ക്ചെയ്യരുത് എന്ന് ഉത്തരേന്ത്യന്‍  സസ്ഥാനങ്ങളേപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ മതജാതി നേതൃത്വങ്ങള്‍ പരസ്യമായി  ഇടയലേഖനങ്ങള്‍ ഇറക്കുന്നതിലേക്കും കേരളം വളര്‍ന്നു.&lt;br /&gt;&lt;br /&gt;&lt;b&gt;2&lt;/b&gt;  ,&amp;nbsp; ജാതിവിരുദ്ധ മതേതര മൂല്യങ്ങള്‍  താരതമ്യേന ഏറ്റവും ശക്തിപ്പെട്ട സംസ്ഥാനമായിരുന്നു കേരളം ഒരിക്കല്‍. അതുകൊണ്ടാണല്ലോ  “ ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ&amp;nbsp; മനുഷ്യന് ”എന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സഹോദരന്‍  അയ്യപ്പനു എത്താന്‍ കഴിഞ്ഞത്.&lt;br /&gt;’ഭ്രാന്താലയമായി‘ കേരളത്തെ വിവേകാനന്ദന്‍  വിലയിരുത്തിയിട്ട് അരനൂറ്റാണ്ടു കഴിയുമ്പോഴേക്കും അയ്യങ്കാളിയും,നാരായണഗുരുവും  മറ്റു നവോത്ഥാന നായകരും ഉഴുതുമറിച്ച മണ്ണില്‍ ദേശീയപ്രസ്ഥാനവും കമ്യൂണിസ്റ്റ്  പാര്‍ട്ടിയും തഴച്ചു വളരാന്‍ തുടങ്ങി.ഇതിന്റേയൊക്കെ തുടര്‍ച്ചയായിട്ടായിരുന്നു 1957-ല്‍  കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഒരു മന്ത്രി സഭ ഐക്യകേരളത്തില്‍ പിറന്നത്.    &lt;br /&gt;കേരളത്തിലേയും ഇന്ത്യയിലേയും മാത്രമല്ല,ആഗോളസാമ്രാജ്യത്വ കേന്ദ്രങ്ങളിലേയും  പിന്തിരിപ്പന്മാരെ അമ്പരപ്പിച്ച സംഭവമായിരുന്നു ഇത് അതുകൊണ്ട് ആ മന്ത്രിസഭ  നടപ്പിലാക്കാന്‍ ശ്രമിച്ച തീര്‍ത്തും പരിഷ്കരണവാദപരമായ നയങ്ങള്‍ പോലും അവരെ  ഭയപ്പെടുത്തി.&lt;br /&gt;ഇതിന്റെ ഫലമായി , പിന്തിരിപ്പന്‍ കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്താരംഭിച്ച  ’വിമോചന സമരം‘ അതുവരെ കേരളത്തിലുണ്ടായ മുന്നേറ്റങ്ങളുടെയെല്ലാം അടിവേരറുക്കുന്ന  ഒന്നായി തീര്‍ന്നു.ഇതിനെ ചെറുക്കുന്നതിനു പകരം CPI നേതൃത്വവും CPI(M) നേതൃത്വവും  വിപ്ലവപാത ഉപേക്ഷിച്ച് പ്രതിലോമശക്തികള്‍ക്കൊപ്പം ഇവയോട് പ്രീണനനയം സ്വീകരിക്കുകയാണ്  ചെയ്തിട്ടുള്ളത്. &lt;br /&gt;തുടക്കത്തില്‍ പിന്തുടര്‍ന്ന സാഹസികലൈനും പില്ക്കാലത്ത്  കേരളത്തിലുണ്ടായ മാറ്റങ്ങള്‍ വിപ്ലവചിന്താഗതിക്കേല്പിച്ച ശക്തമായ തിരിച്ചടികളും ഒരു  ബദല്‍ ശക്തിയായി ഈ പ്രവണതയെ ചെറുക്കാന്‍ കഴിയാത്ത വിധം CPI-ML-പ്രസ്ഥാനത്തെ  ദുര്‍ബ്ബലമാക്കുകയും ചെയ്തു.&lt;br /&gt;എല്‍ഡീഫ് ഭരണ മാകട്ടെ യുഡിഫ് ഭരണത്തിനു പര്യായമായി മാറി.  കേരളത്തിന്റെ ഇടതു പക്ഷ മനസ്സിനു ക്ഷീണമേല്പിക്കുകയും വിപ്ലവസ്വപ്നങ്ങള്‍ കെടുത്തുകയും  ചെയ്തു.&lt;br /&gt;&lt;br /&gt;&lt;b&gt;3&lt;/b&gt;,&amp;nbsp;&amp;nbsp;&amp;nbsp; ഇവ എല്ലാ രംഗത്തും സ്വാധീനമുറപ്പിക്കാന്‍ പ്രതിലോമ രാഷ്ട്രീയ  ശക്തികള്‍ക്കും, പിന്തിരിപ്പന്‍ സിദ്ധാന്തങ്ങള്‍ക്കും, മതാധിപത്യ ശക്തികള്‍ക്കും ജാതി  ഭ്രാന്തന്മാര്‍ക്കും, ഇവയെ എല്ലാം ഉപയോഗിച്ചു ശക്തിപ്പെടാന്‍ കെല്പ്പുള്ള  സാമ്രാജ്യത്വശക്തികളുടെ പുത്തന്‍ അധിനിവേശത്തിനും ശക്തി പകര്‍ന്നു കൊടുത്തു.&lt;br /&gt;കേരളം  പുത്തന്‍ അധിനിവേശത്തിന്റെ ഇന്ത്യിലെ ഏറ്റവും നല്ല ഷോകേസായി മാറുന്നതങ്ങിനേയാണ്. &lt;br /&gt;നവ  ഉദാര നയങ്ങളോടെ ആഗോള സമ്പദ് വ്യവസ്ഥയോടും വിപണിയോടുമുള്ള ഉദ്ഗ്രഥനം നേരത്തെ തന്നെ  തൊഴിലിനുവേണ്ടി ഗള്‍ഫിലേക്കും മറ്റു വിദേശനാടുകളിലേക്കും നടന്നിരുന്ന  കുടിയേറ്റത്തെ ശക്തിപ്പെടുത്തി. ജനസംഖ്യാനുപാതികമായി ആഭ്യന്തരകുടിയേറ്റത്തിലെന്നപോലെ വിദേശകുടിയേറ്റത്തിലും കേരളം  ഒന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസ രംഗത്തിന്റെ ‘വളര്‍ച്ച’മൂലം ബീഹാറില്‍ നിന്നോ പഞ്ചാബില്‍  നിന്നോ ഉള്ള കുടിയേറ്റത്തില്‍ നിന്ന് വ്യത്യസ്തമായി കേരളീയ കുടിയേറ്റക്കാര്‍ ഭൂരിഭാഗവും  ഓഫീസ്ജോലികളിലും മറ്റും ഏര്‍പ്പെട്ട മധ്യവര്‍ഗമായതിനാല്‍ ഇവിടുത്തെ മുമ്പേ ശക്തമായ  മധ്യവര്‍ഗ്ഗ ചിന്തകളേയും സംസ്കാരത്തേയും കൂടുതല്‍ പോഷിപ്പിച്ചു. &lt;br /&gt;മുമ്പു  സൂചിപ്പിച്ചതുപോലെ വിപ്ലവസ്വപ്നങ്ങള്‍ക്ക് ക്ഷീണമേറ്റ സാഹചര്യത്തില്‍ നവോത്ഥാന കാലം  മുതല്‍ ശക്തിപ്പെട്ടിരുന്ന പുരോഗമന,ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് കാര്യമായ  ക്ഷതമേറ്റ്, തല്‍സ്ഥാനത്ത് ഉത്തരാധുനികതയുടെ പിന്‍ബലത്തോടെ സ്വത്വവാദവും മറ്റും  ഊര്‍ജസ്വലമായി.&lt;br /&gt;ഈ സാഹചര്യത്തിലാണ് പുത്തന്‍ അധിനിവേശ സാമ്പത്തിക ക്രമത്തിനൊപ്പം മത  മൗലികവാദവും പുതിയരൂപങ്ങളോടെ ജാതിചിന്തയും ജന്മി-നാടുവാഴിത്തകാല സംസ്കാരത്തിന്റെ  ഉത്തരാധുനിക രൂപങ്ങളും സാമ്രാജ്യത്വവസംസ്കാരത്തിന്റെ ജീര്‍ണ്ണവശങ്ങളും  സര്‍വ്വവ്യാപിയാകുന്നത്.&lt;br /&gt;വിപ്ലവപരമായ സമരാവേശം മതതീവ്രവാദത്തിന്റെ നാനാരൂപങ്ങള്‍ക്ക്  വഴിമാറിക്കൊടുത്തു.&lt;br /&gt;ഈ ‘തിരിച്ചുപോക്ക്’അഥവാ ജീര്‍ണ്ണത കേരളീയ ജീവിതത്തിന്റെ സമസ്ത  മേഖലകളേയും സ്വാധീനിച്ചു.&lt;br /&gt;ഇതെല്ലാം ഒരു ഭാഗത്ത് സാമ്രാജ്യത്വാശ്രിത,വലതുപക്ഷ  സ്വാധീനങ്ങള്‍ സാമ്പത്തിക രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക മണ്ഡലങ്ങളിലാകെ ആധിപത്യത്തില്‍  വരുന്നതിലേക്കും കോണ്‍ഗ്രസ്സും ബിജെപിയും മുതല്‍ CPI-M- വരെ ഭരണ രംഗത്ത് ഇവയെ  പ്രതിഷ്ടിക്കുന്നതിലേക്കും എത്തിച്ചു.&lt;br /&gt;മറുഭാഗത്ത് ഇവയെ നേരിടുകയാണെന്ന ഭാവത്തോടെ  വിവിധ മത തീവ്രവാതങ്ങളും അവയുടെ ചാവേര്‍ ഗ്രൂപ്പുകളും ശക്തിപ്പെട്ടു.‘കൊട്ടേഷന്‍  സംഘങ്ങള്‍’ എല്ലായിടത്തും വളര്‍ന്നു.&lt;br /&gt;ഈ വലതു പക്ഷ കുത്തിയൊഴുക്കിന്റെ ഒരു പ്രതീകാത്മക&amp;nbsp;  രൂപമാണ് ‘ എക്സലൈറ്റുകള്‍ക്ക് ’ എല്‍ ഡി എഫിന്റെ  വേദിപങ്കിടുമ്പോള്‍ , നാമമാത്രമായ ‘മാവോയിസ്റ്റ്’അനുയായികള്‍ എന്‍ ഡി എഫിനൊപ്പം  കൈകോര്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;4, ഇതൊക്കെ സംഭവിച്ചിട്ടും കേരളത്തില്‍ അവശേഷിക്കുന്ന , ഇപ്പോഴും  പ്രായേണ ശക്തമായ ഇടതുപക്ഷമനസ്സിന് ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തിന്റെ അപകടം  പ്രതിലോമശക്തികള്‍ തിരിച്ചറിയുന്നു. &lt;br /&gt;അതിനെ തകര്‍ക്കാനാണ് കലാസാഹിത്യ മാധ്യമ രംഗങ്ങളിലെ  നാനാതരം ശ്രമങ്ങള്‍. &lt;br /&gt;മലയാളി വായിക്കുന്ന പുസ്തകങ്ങളിലും കഥകളിലും മുഴച്ചു  നില്ക്കുന്നത് ഉത്തരാധുനികതയുടെ പേരില്‍ പ്രതിലോമചിന്തകളാണ്.പത്രങ്ങളും ,വാരികകളും  മറ്റും ക്ഷേത്രം പള്ളി, മസ്ജിദ് വിശേഷങ്ങള്‍കൊണ്ട് നിറയുന്നു.&lt;br /&gt;യുക്തിചിന്തക്കും  ശാസ്ത്രബോധത്തിനും കിട്ടുന്ന ഇടം ലോപിച്ച് ഏതാണ്ട് ഇല്ലാതാകുന്നു.&lt;br /&gt;ദൃശ്യമാധ്യമങ്ങളില്‍  നിറയുന്നത് മധ്യവര്‍ഗ്ഗ ജീര്‍ണ്ണതയുടെ മഹത്വവല്ക്കരണവും,പാട്ട്-ആട്ട മത്സരങ്ങളും,തരം  താണ ഹാസ്യാവതരണങ്ങളും,യക്ഷിക്കഥകളും.&lt;br /&gt;മത-ജാതി ശക്തികള്‍ ആധിപത്യം ഉറപ്പിച്ച  വിദ്യാഭ്യാസരംഗത്തുനിന്ന് സാമുഹ്യശാസത്ര വിഷയങ്ങള്‍ നിഷ്ക്രമിക്കുന്നതോടെ, പുതിയ  തലമുറയുടെ സാങ്കേതികമാത്ര മനസ്സുകളിലേക്ക് ഈ അധമ ചിന്തകള്‍ക്ക് വേഗം കടന്നു വരാന്‍  കഴിയുന്നു. &lt;br /&gt;ഗോവയെ കടത്തിവെട്ടി കേരളം തായ്‌ലാന്റ് ആകാന്‍ കുതിക്കുമ്പോള്‍ ചിത്രം  പൂര്‍ണ്ണമാകുന്നു. എല്ലാ വനോത്ഥാന മൂല്യങ്ങളും കൈമോശം വന്ന് പുത്തന്‍ അധിനിവേശത്തില്‍  കീഴിലെ പുത്തന്‍ ഭ്രാന്താലയമായി മാറിയിരിക്കുകയാണ് കേരളീയ സമൂഹം.&lt;br /&gt;&lt;br /&gt;5, ഈ അവസ്ഥയെ  ചെറുക്കാനും പരാജയപ്പെടുത്താനും കഴിയണമെങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍  ആരംഭിച്ച,&lt;br /&gt;ജന്മി-നാടുവാഴിത്തത്തിനും സവര്‍ണ്ണാധിപത്യത്തിനും എതിരേ നടന്ന നവോത്ഥാന  പ്രസ്ഥാനത്തില്‍ നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ മുന്നേറ്റത്തിന്  വഴിയൊരുക്കണം. &lt;br /&gt;അങ്ങിനെ കേരളീയ മനസ്സുകളെ ഒരിക്കല്‍ കൂടി ഉഴുതു മറിച്ചാലേ  വിപ്ലവസ്വപ്നങ്ങള്‍ കാണുന്ന,സോഷ്യലിസ്റ്റ് ഭാവിക്കായി എന്തും ത്യജിക്കാന്‍ തയാറുള്ള  പുതിയ തലമുറ രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്യൂ.&lt;br /&gt;അന്നു മുലക്കരം ചോദിച്ചരാജാവിന്  മുലയറുത്തുകൊടുത്താണ് ചാന്നാര്‍ സ്ത്രീകള്‍ തിരിച്ചടിച്ചത്. സവര്‍ണ്ണാധിപത്യത്തിനും  ജന്മിനാടുവാഴിത്തത്തിനും എതിരേ അയ്യങ്കാളി പോരാട്ടം തുടങ്ങിയത്. ജാതിവ്യവസ്ഥയേയും ജന്മിത്വത്തേയും തകര്‍ക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ്    &lt;br /&gt;നാരായണഗുരുവിന്റെ ‘ ഒരു ജാതി ,ഒരു മതം,ഒരു ദൈവ ’ ചിന്തയില്‍ പുത്തന്‍ മാനവികതയിലേക്ക്  നയിച്ച ദര്‍ശനമാണ്,പ്രവര്‍ത്തനങ്ങളാണ്‘ജാതിവേണ്ട,മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്ന  ചിന്തയിലേക്ക് മലയാളിയെ ഉയര്‍ത്തിയത്. &lt;br /&gt;കീഴാള സമൂഹങ്ങളില്‍ നിന്നുയര്‍ന്ന ഈ  കൊടുങ്കാറ്റുകളാണ് മേലാള സമൂഹങ്ങളിലേക്ക് വെളിച്ചം എത്തിക്കുന്നതും  അന്ധവിശ്വാസങ്ങള്‍ക്കും സ്ത്രീകളെ അടിമകളാക്കി വെക്കുന്നതിനും മറ്റുമെതിരായ  കലാപങ്ങള്‍ക്ക് വഴിതെളീച്ചത്. ഇവയൊന്നും ഇന്ന് പലരും പറയുന്നതുപോലെ ആരുടേയും  വാഗ്ദാനങ്ങളോ,സമാധാനപരമായ മാറ്റങ്ങളോ ആയിരുന്നില്ല.&lt;br /&gt;അന്ധകാരജടിലമായ അവസ്ഥയില്‍നിന്ന്  കേരളത്തെ നിവര്‍ത്തിപ്പിക്കുന്നതിനുള്ള മോചന പ്രസ്ഥാനങ്ങളായിരുന്നു.&lt;br /&gt;ഈ നവോത്ഥാന  മുന്നേറ്റമാണ് ജന്മിത്വം അവസാനിപ്പിക്കുന്നതിനും സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നതിനും  ദേശീയ വിമോചന സമരത്തില്‍ പങ്കാളിയാകുന്നതിനും മലയാള മനസ്സിനെ തയാറാക്കിയത്.&lt;br /&gt;ആ  അന്തരീക്ഷത്തിലാണ് കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്ന ഗര്‍ജ്ജനത്തോടെ  ജന്മിനാടുവാഴിത്ത വിരുദ്ധ സമരം കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ നേതൃത്വത്തില്‍  വളരുന്നത്.&lt;br /&gt;സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ,കലാ സാഹിത്യ മണ്ഡലങ്ങളിലെല്ലാം ഉണ്ടായ  മന്നേറ്റങ്ങള്‍ക്ക് നവോത്ഥാന പ്രസ്ഥാനമാണ് മണ്ണൊരുക്കിയത്.&lt;br /&gt;&lt;br /&gt;6 , സ:പി കൃഷ്ണപിള്ളയുടെ  നേതൃത്വത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ  മുന്നേറ്റങ്ങള്‍ക്ക് ശേഷം, ഇ എം എസിന്റെ നേതൃത്വത്തില്‍,സാര്‍വദേശീയ രംഗത്ത് ശക്തിപ്പെട്ട  തിരുത്തല്‍ വാദ സംവിധാനങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ,കേരളത്തിലെ കമ്യൂണിസ്റ്റ്  പ്രസ്ഥാനത്തില്‍ മുന്‍ കൈനേടിയത് സംസ്കാരികരംഗത്തും ഉല്പാദനബന്ധങ്ങളിലും നിരന്തരം  നടത്തേണ്ടസമരങ്ങളെ അവഗണിച്ച് സാമ്പത്തിക സമരങ്ങള്‍ക്കും പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കും  മുന്‍ഗണന നല്കുന്ന പരിഷ്കരണവാദമാണ് &lt;br /&gt;അധികാരകൈമാറ്റത്തേ തുടര്‍ന്നു പുത്തന്‍  അധിനിവേശത്തിനടിപ്പെട്ട ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിലനില്കുന്ന  ബൂര്‍ഷ്വാജനാധിപത്യ വ്യവസ്ഥകളിലെ പ്രവര്‍ത്തനത്തെ വര്‍ഗ്ഗസമരത്തിന്റെ ഭാഗമായി കാണുന്നതിനു  പകരം,1957-ല്‍ മുഖ്യമന്ത്രിയായി അധിക്കാരത്തിലേറുമ്പോള്‍ ഇ എം എസ്സ് പ്രഖ്യാപിച്ചത്  കോണ്‍ഗ്രസ്സിന്റെ പുരോഗമന നയങ്ങള്‍ നടപ്പിലാക്കാന്‍ ഭരണത്തെ ഉപയോഗിക്കുമെന്നാണ്.&lt;br /&gt;അതുകൊണ്ട്  കയ്യൂരിന്റേയും കരിവെള്ളൂരിന്റേയും തെലുങ്കാനയുടേയും തുടര്‍ച്ചയായി,കൃഷിഭൂമി മണ്ണില്‍  പണിയെടുക്കുന്നവരിലേക്ക് എത്തിക്കുന്ന സമരങ്ങളെ ഉത്തേജിപ്പിക്കുന്ന ഒരു കാര്‍ഷിക  ബന്ധബില്ലിന് പകരം എ എം എസ് മന്ത്രിസഭ അവതരിപ്പിച്ചത് പുത്തന്‍ അധിനിവേശ നയങ്ങളുടെ  ഭാഗമായി റോക്ക്ഫെല്ലര്‍ ഫോര്‍ഡ്ഫൗണ്ടേഷനുകള്‍ നിദ്ദേശിച്ച പ്രകാരമുള്ള ഭൂപരിധിനിയമമാണ്.  അധ:സ്ഥിതന്റെ അവകാശം കുടിവെക്കാനുള്ള പത്തുസെന്റില്‍ ഒതുക്കി.&lt;br /&gt;സാംസ്കാരിക രംഗത്ത്  കുതിച്ചു ചാട്ടത്തിനു കളമൊരുക്കുന്ന പുരോഗമന വിദ്യാഭ്യാസ പ്രസ്ഥാനത്തെ  ഉത്തേജിപ്പിക്കുന്നതിനു പകരം, വിദ്യാഭ്യാസത്തെ പൊതുമേഖലയില്‍ കൊണ്ടുവരണമെന്ന്  പ്രഖ്യാപിച്ച് അതിന്നു വേണ്ടി നിയമനിര്‍മ്മാണം നടത്തുന്നതിനു പകരം,വിദ്യാഭ്യാസബില്ലില്‍  ഊന്നിയത് വിദ്യാഭ്യാസ രംഗത്ത് പൊതുമേഖലയും സ്വകാര്യമേഖലയുമായി  പങ്കുവെക്കുന്നതിലാണ്.&lt;br /&gt;വര്‍ഗ്ഗസമരത്തെ ഉത്തേജിപ്പിക്കുന്നതിനു പകരം പരിഷ്കരണ വാദത്തെ  പ്രോത്സാഹിപ്പിക്കുകയാണ് ഇ എം എസ് മന്ത്രിസഭ ചെയ്തത്.&lt;br /&gt;&lt;br /&gt;7, ഈ പരിഷ്കരണങ്ങള്‍ക്ക് പോലും  ഇടം കൊടുക്കാതെ പ്രതിലോമശക്തികള്‍ തിരിച്ചടിക്കുകയും വിമോചന സമരാഭാസത്തിലൂടെ  സര്‍ക്കാറിനെ അട്ടിമറിക്കുകയും ചെയ്തപ്പോള്‍ ,അതില്‍ നിന്നും പാഠം ഉള്‍ക്കൊള്‍ണ്ട്  പ്രസ്ഥാനത്തെ വിപ്ലവപാതയില്‍ തിരിച്ചുകൊണ്ടു വരുന്നതുനു പകരം,&lt;br /&gt;1964-ല്‍ പരസ്യമായി  വര്‍ഗ്ഗസഹകരണ പാത കൈവരിച്ച സി പി ഐ നേതൃത്വത്തിന്നെതിരെ കലാപം ചെയ്ത സി പി ഐ (എം)  രൂപീകരിച്ചിട്ടും അതിന്റെ തലപ്പത്ത് വന്ന ഇ എം എസ് ചെയ്തത്. കൂടുതല്‍ വലത്തോട്ട്  പോയി,എങ്ങിനേയും ബൂര്‍ഷ്വാഭരണക്രമത്തില്‍ പങ്കാളിയാകുന്നതിനുവേണ്ടി ‘കോണ്‍ഗ്രസ്സിനെ  എതിര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടാം’ എന്ന വാദത്തോടെ അവസരവാദ ഐക്യമുന്നണി  രാഷ്ട്രീയം മുന്നോട്ട് കൊണ്ടു വരികയാണ്.&lt;br /&gt;1967-ല്‍ ആരംഭിച്ച ഈ ഐക്യമുന്നണി  രാഷ്ട്രീയത്തോടെ ഫലത്തില്‍ വലത്,ഇടത് ഭരണങ്ങള്‍ ഒരേ നാണയത്തിന്റെ ഇരു  വശങ്ങളായി.ഭരണത്തില്‍ കയറുന്നതിനുവേണ്ടി ആരുമായും കൂട്ടുകൂടാമെന്നായി.&lt;br /&gt;ഈ പിന്തിരിപ്പന്‍  ആശയം സി പി ഐ (എം) നെ മാത്രമല്ല.പല കാലത്തായി അത് വിട്ടു പുറത്തു പോയ എല്ലാ വിമത  വിഭാഗങ്ങളേയും ഒഴിയാബാധയായി പിടികൂടി.&lt;br /&gt;കോണ്‍ഗ്രസ്സില്‍ നിന്ന് കമ്യൂണിസ്റ്റ്  പ്രസ്ഥാനത്തില്‍ എത്തിയ ഇ എം എസ് ചെയ്തത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ  അനുബന്ധമാക്കി മാറ്റുന്ന പ്രവര്‍ത്തിയാണ്.&lt;br /&gt;&lt;br /&gt;8, ഈ പശ്ചാത്തലത്തിലാണ് തുടക്കത്തില്‍ വിശകലനം  ചെയ്ത അവസ്ഥയിലേക്ക് കേരളീയ സമൂഹം ജീര്‍ണ്ണിക്കപ്പെട്ടത്. പുതിയ തലമുറകളില്പോലും  കുത്തിവെക്കപ്പെടുന്നത് എങ്ങിനേയും ഒരു ജോലിനേടി വ്യവസ്ഥയുടെ ഭാഗമാവുക, പുത്തന്‍  അധിനിവേശ സംസ്കാരത്തിന്റെ ഭാഗമാവുക എന്ന നിലപാടുകളാണ്.&lt;br /&gt;എല്ലാ സ്ഥലത്തും  വിറ്റഴിക്കപ്പെടുന്ന ലോട്ടറിയുടെ കാര്യം പര്‍ശോധിക്കുക.ലോകത്തില്‍ ഏറ്റവും കൂടുതല്‍  ലോട്ടറി ഭ്രാന്ത് കേരളത്തിലായത് യാദൃശ്ചികമല്ല.എങ്ങിനേയും പണകാരനാവുക എന്ന ആശയമാണ്  മലയാളിയെ പ്രമുഖമായി നയിക്കുന്നത്. ഇ എം എസിന്റെ അവസാനത്തെ സൈദ്ധാന്തിക സംഭാവനയായ  ജനകീയാസൂത്രണം ഐ എം എഫ് -ലോകബാങ്ക് നിര്‍ദ്ദേശപ്രകാരം ഗ്രാമങ്ങളേ പോലും  ആഗോളസമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. അതോടെ  പഞ്ചായത്ത് തലം വരെ അഴിമതി വികേന്ദ്രീകരിക്കപ്പെടുകയും ചെയ്തു .&lt;br /&gt;അങ്ങിനെ മദ്യവും  മതവും എത്രയും അഴിമതിയും എന്തും സ്വീകരിക്കാമെന്ന അവസ്ഥയിലെത്തിയ മലയാളി സ്വന്തം  മക്കളേയും ‘ബ്രോയിലര്‍ ചിക്കനെ’ പോലെ ഇതേരൂപത്തില്‍ വാര്‍ത്തെടുക്കുന്നതില്‍  വ്യാപൃതനാണ്.&lt;br /&gt;ഭരണ,സാസ്കാരിക,മത,ജാതി,ആരാധനാസ്ഥാപനങ്ങളാകെ ഇതിലേക്കാണ് അവരെ  എത്തിക്കുന്നത്. &lt;br /&gt;ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് പ്രവര്‍ത്തിക്കാനാരംഭിച്ച  നക്സലൈറ്റ്&amp;nbsp; പ്രസ്ഥാനത്തിലേയും അതിന്റെ നേതൃത്വത്തില്‍ കേരളീയ സമൂഹത്തില്‍ വളരെ സ്വാധീനം  സൃഷ്ടിച്ച ജനകീയ സാംസ്കാരിക വേദിയിലേയും നിരവധിപ്രവര്‍ത്തകരെ പോലും വലിയൊരളവില്‍  പിറകോട്ടടിപ്പിക്കാന്‍ കഴിയും വിധം ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുകയാണ്. &lt;br /&gt;ഈ  പ്രതിലോമരാഷ്ട്രീയവും സസ്കാരവും എന്നതിനാല്‍ അവയ്ക്കെതിരെ സര്‍വ്വശക്തിയും ഉപയോഗിച്ച്  ആഞ്ഞടിക്കാതെ മലയാളി സമൂഹത്തെ വിപ്ലവപാതയില്‍ തിരിച്ചു കൊണ്ടുവരാന്‍ ആവില്ല. &lt;br /&gt;രണ്ടാം  ലോകയുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ സാമ്രാജ്യത്വ ചേരി ആരംഭിച്ച പുത്തന്‍  അധിനിവേശ കടന്നാ &amp;nbsp; ക്രമണങ്ങളെ തിരിച്ചറിയുന്നതിനും സാമ്രാജ്യത്വവ്യവസ്ഥക്ക് എതിരേ  സോഷ്യലിസ്റ്റ് ബദല്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിലും ഉണ്ടായ പാളിച്ചകളുടെ ഫലമായി  സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചടിയെ നേരിടുന്ന പശ്ചാത്തലത്തില്‍ ഈ  സംരംഭത്തിനു വന്‍ പ്രാധാന്യമണ്ട്.&lt;br /&gt;&lt;br /&gt;&amp;nbsp;9, ആധിപത്യഭരണ,സാമ്പത്തികവ്യവസ്ഥയും അതിന്റെ സംസ്കാരവും എല്ലാപുരോഗമന മൂല്യങ്ങളേയും  സാമൂഹ്യബോധത്തേയും നിഷേധിക്കുന്നവനായി മലയാളിയെ മാറ്റുന്ന  സാഹചര്യത്തില്‍,തൊഴിലാളികളുടേയും ജീവനക്കാരുടേയും നിലവിലുള്ള സംഘടനകള്‍ പോലും  സാമ്പത്തിക സമരവാദത്തിലും അഴിമതിയിലും കക്ഷിരാഷ്ട്രീയ സങ്കുചിതത്വത്തിലും  മുഴുകിയിരിക്കുമ്പോള്‍,&lt;br /&gt;ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിലോമശക്തികളുടെ ഭാഗമായി  മാറിയിരിക്കുമ്പോള്‍ ,&lt;br /&gt;നിലവിലുള്ള സാംസ്കാരിക സംഘടനകള്‍ പോലും  വ്യവസ്ഥാപിതവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുമ്പോള്‍,&lt;br /&gt;സത്വവാദം അധസ്ഥിത വിഭാഗങ്ങളിലെ  നേതൃശക്തികളെ പോലും പ്രതിലോമതയിലെത്തിക്കുമ്പോള്‍ &lt;br /&gt;നവ ഉദാരനയങ്ങളുടെ ഭാഗമായി  വിദ്യാഭ്യാസം കച്ചവടവല്ക്കരിക്കുമ്പോള്‍ ,&lt;br /&gt;വമ്പിച്ചൊരു സാംസ്കാരികമുന്നേറ്റത്തിലൂടെ  മാത്രമേ ഈ അവസ്ഥയെ മറികടക്കാനാകൂ.&lt;br /&gt;അതായത് സാമ്പത്തികാടിത്തറയില്‍ മൗലികമായ മാറ്റങ്ങള്‍  വരുത്തുന്നതിന് സാംസ്കാരിക മണ്ഡലത്തിലെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഗണന  കൊടുക്കേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;10,ഇത്രയേറെ പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷചിന്തക്ക്  ഇന്നും കേരളത്തില്‍ സ്വാധീനം നിലനില്ക്കുന്നുണ്ട്. &lt;br /&gt;അതിന്ന് പലപ്പോഴും  പ്രകടമാക്കുന്നില്ലെങ്കിലും&amp;nbsp; അസംഘടിതമാണെങ്കിലും എത്രയേറെ ദുര്‍ബ്ബലമാണെങ്കിലും എല്ലാ  രംഗങ്ങളിലും പുരോഗമനാശയങ്ങള്‍ക്ക് സ്വാധീനമുണ്ട്.&lt;br /&gt;സി പി ഐ (എം എല്‍) പുത്തന്‍  അധിനിവേശകാലത്തെ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കുന്നതിനും  സാര്‍വ്വദേശീയ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ പാളിച്ചകളില്‍ നിന്ന് പാഠങ്ങള്‍  ഉള്‍ക്കൊണ്ട് &lt;br /&gt;സോഷ്യലിസ്റ്റ് ബദല്‍ സങ്കല്പത്തേക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍  ആവിഷക്കരിക്കുന്നതിനും മുന്‍‘കൈ എടുത്തുകൊണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍വഴി ഈ ഇടതുപക്ഷ  ചിന്തയേയും പുരോഗമനാശയങ്ങളേയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയാല്‍,    &lt;br /&gt;പുത്തന്‍ നവോത്ഥാന മുന്നേറ്റത്തില്‍ പങ്കാളികളാകേണ്ട ദളിത്,ആദിവാസി,അധസ്ഥിത  വിഭാഗങ്ങളിലും സ്ത്രീകള്‍ക്കിടയിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തിയാല്‍ &lt;br /&gt;വര്‍ത്തമാന  പ്രതിലോമാവസ്ഥക്കെതിരായ വെല്ലുവിളി വളര്‍ത്തിക്കൊണ്ടു വരാനാകും.&lt;br /&gt;ഇതിനു ജനകീയാസൂത്രണവും  കുടുംബശ്രീകളുവരെ എത്തിയിരിക്കുന്ന നവ ഉദാര നയങ്ങളെ സൈദ്ധാന്തികവും രാഷ്ട്രീയവുമായി  തുറന്നു കാട്ടി ബദല്‍ പ്രസ്ഥാനങ്ങള്‍ക്കും പ്രാദേശികസമിതിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള  പുരോഗമന പാത വെട്ടിതുറക്കണം.&lt;br /&gt;വിദ്യാഭ്യാസം,ചികിത്സാധിമേഖലകളുടെ കച്ചവട  വല്ക്കരണത്തിന്നെതിരായും ഈ മേഖലകളില്‍ നിന്ന് മത,ജാതി,മാഫിയാ ശക്തികളെ  പുറത്താക്കുന്നതിനുമുള്ള കാമ്പയിന്‍ &lt;span id="6_TRN_1x"&gt;&lt;/span&gt;ആരംഭിക്കണം &lt;span id="6_TRN_1x"&gt; &amp;nbsp; &lt;/span&gt;&lt;span id="6_TRN_1v"&gt;&lt;span id="6_TRN_1w"&gt;&lt;/span&gt;&lt;/span&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;മതമൗലികവാദികളെ എതിര്‍ക്കുന്നതോടൊപ്പം  മതവിമര്‍ശനത്തിനും കമ്യൂണിസ്റ്റുകാര്‍ മുന്‍ കൈ എടുക്കണം.&lt;br /&gt;സവര്‍ണ്ണാധിപത്യത്തെ  ചെറുക്കുന്നതില്‍ നിന്ന് തുടങ്ങി ജാതിരഹിത സമൂഹത്തിനായി പ്രവര്‍ത്തിക്കണം.&lt;br /&gt;സര്‍ക്കാര്‍ തന്നെ  മദ്യവില്പന പ്രോത്സാഹിപ്പിക്കുന്നതിനെ ചെറുത്തുകൊണ്ട് മദ്യാസക്തിക്കും  മദ്യമാഫിയകള്‍ക്കുമെതിരെ സമരം വളര്‍ത്തണം.&lt;br /&gt;സ്ത്രീകല്ക്കെതിരായ ആക്രമണങ്ങളേയും  സെക്സ്ടൂറിസത്തേയും ചെറുക്കണം.&lt;br /&gt;മാനവ രാശിയുടെ നിലനില്പ്പിനു തന്നെ അപകടം  സൃഷ്ടിക്കുന്ന സാമ്രാജ്യത്വ പ്രേരിതവികസന നയത്തിനെതിരെ ജനപക്ഷ,പ്രകൃതിപക്ഷ വികസന  നയം ആവിഷ്കരിച്ച് അതിനായി പ്രവര്‍ത്തിക്കണം.&lt;br /&gt;പരിഷ്കരണ വാദത്തേയും വര്‍ഗ്ഗ സഹകരണ  സങ്കല്പങ്ങളേയും ചെറുത്ത് വിപ്ലവപരമായ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ,സോഷ്യലിസത്തിന്റെ  ആശയങ്ങള്‍ പ്രചരിപ്പിക്കണം.&lt;br /&gt;കലാ-സാഹിത്യ-മാധ്യമരംഗങ്ങളിലെ ദുഷ്ടശക്തികളെ  വെല്ലുവിളിക്കാനും പുത്തന്‍-കലാ-സാഹിത്യ-മാധ്യമ സങ്കല്പങ്ങള്‍ വളര്‍ത്താനും പരിപാടിയിട്ട്  പ്രവര്‍ത്തിക്കണം.&lt;br /&gt;’പുത്തന്‍ നവോത്ഥാനത്തിനു തുടക്കമിടുക‘ എന്ന മുദ്രാവാക്യത്തോടെ  പാര്‍ട്ടിയും വര്‍ഗ്ഗബഹുജനപ്രസ്ഥാനങ്ങളും പുരോഗമന,ജനാധിപത്യ,ജാതിവിരുദ്ധ,മതേതര  ശക്തികളോട് ഐക്യപ്പെട്ടു മുന്നേറാന്‍ശക്തിനേടണം.&lt;br /&gt;ഈ കാലഘട്ടത്തിന്റെ  വെല്ലുവിളിയാണിത്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-4194934795409303798?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/4194934795409303798/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=4194934795409303798' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/4194934795409303798'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/4194934795409303798'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/03/blog-post.html' title='പുത്തൻ നവോത്ഥാനത്തിനു തുടക്കമിടുക:-'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-3017229665226232409</id><published>2011-02-23T11:38:00.005+05:30</published><updated>2011-02-23T23:38:26.345+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ഐസ്ക്രീം :കളവു പറയുന്നവരും സത്യംപറയാത്തവരും തമ്മിലുള്ള ചക്കളാത്തിപോരാട്ടം</title><content type='html'>&lt;p&gt;(കുറച്ചുദിവസം മുമ്പ് ഞാന്‍ ഫൈസ് ബുക്കില്‍ ഇട്ട ഒരു പോസ്റ്റാണിത് അതിവിടേയും എടുത്തു  ചേര്‍ക്കുന്നു.)&lt;br /&gt;&lt;/p&gt;&lt;p&gt;“പെണ്‍ വാണിഭകാരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ കയ്യാമം വീണിരിക്കും.കയ്യാമം  വെക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.അതുതന്നെയാണ്‌ ഇപ്പോഴും  പറയുന്നത്.ഐസ്ക്രീം കേസിന്റെ വസ്തുതകള്‍ പയ്യെപ്പയ്യെ പുറത്തു വന്നിട്ടുണ്ട്  രഹസ്യ  സീഡിയും എന്നെ ഏല്പിക്കുമന്ന് പറഞ്ഞിട്ടുണ്ട്”എന്ന് VS....&lt;/p&gt;&lt;p&gt;നല്ലത്  ഇത്തരം വിലപ്പെട്ട രേഖകള്‍ ഉത്തരവാദപ്പെട്ടവരെവേണമല്ലോ ഏല്പിക്കാൻ &lt;/p&gt;&lt;p&gt;ഒരിക്കല്‍,അതായത്  കൃത്യമായി പറഞ്ഞാല്‍ 2005 ജനുവരി 31 ന്കൊട്ടിയം പീഡനക്കേസിലെ ഇര ഷൈനി  കൊലചെയ്യപ്പെട്ടു,&lt;/p&gt;&lt;p&gt;അതിന്ന്ശേഷം ഒരാഴ്ച കഴിഞ്ഞ് 9-2-05ന് അന്നത്തെ മുഖ്യന്‍ ഉമ്മന്‍  ചാണ്ടിയുടെ കയ്യിലേക്ക്അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അച്ചുതാനന്ദന്‍,കൊല്ലപ്പെട്ട ഷൈനിയുടെ അഭിമുഖം അടക്കമുള്ള വീഡിയോ സിഡി ഇതുപോലെ കൈമാറിയിരുന്നു.ആ  സീഡി പിന്നീട് എവിടെപ്പോയി എന്ന് ഒരു വിവരവുമില്ല.&lt;/p&gt;&lt;p&gt;പ്രതികള്‍ സമര്‍ത്ഥമായി  രക്ഷപ്പെട്ടു...&lt;/p&gt;&lt;p&gt;കിളിരൂര്‍ കവിയൂര്‍ കേസുകള്‍ പ്രഹസനമായി അവസാനിച്ചുകൊണ്ടിരിക്കുന്ന  ഘട്ടത്തില്‍ ശാരി എസ് നായരുടെ അച്ഛനും മാധ്യമ-സാമൂഹ്യ പ്രവര്‍ത്തകരുടേയും  സാന്നിദ്ധ്യത്തില്‍ഒരു നിവേദനം മുഖ്യമന്ത്രി വീ എസ്സിന്നും ആഭ്യന്തര മന്ത്രിക്കും  സമര്‍പ്പിച്ചിരുന്നു.&lt;/p&gt;&lt;p&gt;എന്നിട്ടും വീ എസ്സ് പറഞ്ഞത് എനിക്ക് അങ്ങിനെ ഒരു സാധനം  കിട്ടിയിട്ടില്ല എന്നാണ്...മാത്രമല്ല ഒരിക്കല്‍ ഒരു വി ഐ പി യെക്കുറിച്ചും വി എസ്സി  ന്ന്ഇതുപോലൊരു പൊട്ടന്‍ കളി കളിക്കേണ്ടിവന്നതുമായ ദൃശ്യമാധ്യമ കാഴ്ച അത്ര പെട്ടെന്ന്  മറക്കാന്‍ മാത്രം കാലമായിട്ടില്ലല്ലോ...&lt;/p&gt;&lt;p&gt;&lt;strong&gt;പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍  ഉദ്ദേശിച്ചത്:-&lt;/strong&gt;&lt;/p&gt;&lt;p&gt;ഈ സീഡിയും രേഖകളും മുഖ്യമന്ത്രിയെ ഏല്പിക്കമന്നു പറഞ്ഞവര്‍ക്കും അറിയാം&lt;/p&gt;&lt;p&gt;ഇതിന്റേയും ഗതി അങ്ങിനെയൊക്കെ തന്നെ ആയിരിക്കുമെന്ന്.&lt;/p&gt;&lt;p&gt;അവരും അത്രയേ  ആഗ്രഹിക്കുന്നുള്ളൂ.&lt;/p&gt;&lt;p&gt;അവരുടെ അജണ്ട തെരഞ്ഞെടുപ്പു മാത്രമാണല്ലോ.&lt;/p&gt;&lt;p&gt;ഏറെക്കുറെ ജനങ്ങള്‍ക്കും  അത് മനസ്സിലാവുന്നുണ്ട്.&lt;/p&gt;&lt;p&gt;എന്നാലും മുഖ്യമന്ത്രി അതു ഏറ്റുവാങ്ങുക,&lt;/p&gt;&lt;p&gt;ഒന്നുമില്ലെങ്കിലും  ഒരു ചുക്കും നടക്കാതിരിക്കുമ്പോള്‍&lt;/p&gt;&lt;p&gt; പത്രക്കാരുടെ ചോദ്യത്തിന്ന് മുന്നിലിരുന്നു വി  എസ്സി ന് കളിക്കേണ്ടി വരുന്ന&lt;/p&gt;&lt;p&gt; (ഏതെങ്കിലും സ്ഥാനത്ത് ഉണ്ടെങ്കില്‍ ) പൊട്ടന്‍ കളിയിലെ  തമാശ കണ്ട്&lt;/p&gt;&lt;p&gt;പൊട്ടിച്ചിരിക്കാനുള്ള ഒരു വകുപ്പുണ്ടാകുമല്ലോ,എന്നതാണ്.    &lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-3017229665226232409?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/3017229665226232409/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=3017229665226232409' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/3017229665226232409'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/3017229665226232409'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/02/blog-post_23.html' title='ഐസ്ക്രീം :കളവു പറയുന്നവരും സത്യംപറയാത്തവരും തമ്മിലുള്ള ചക്കളാത്തിപോരാട്ടം'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-1338706331439536298</id><published>2011-02-21T14:18:00.001+05:30</published><updated>2011-02-21T18:13:52.682+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>സുധാകരന്റെ വെളിപ്പെടുത്തൽ എന്തിന്?</title><content type='html'>&lt;span style="font-family:AnjaliOldLipi;"&gt;ഇത് വെളിപ്പെടുത്തലുകളുടെ കാലമെന്നാണ് ബുദ്ധിജീവിഭാഷ്യം....&lt;br /&gt;വര്‍ഗീസിനെ വെടിവെച്ചുകൊന്ന  രാമചന്ദ്രന്‍ നായരില്‍ നിന്ന് തുടങ്ങി സുധാകരനില്‍ വരെ എത്തിനില്ക്കുന്ന  വെളിപ്പെടുത്തലുകള്‍ക്ക് ദൃശ്യ-പത്രമാധ്യമങ്ങള്‍ക്കുണ്ടായത്ര നടുക്കം  ജനങ്ങള്‍ക്കുണ്ടായില്ല എന്നതാണ് വസ്തുത.&lt;br /&gt;ഇതിന്റെയൊക്കെ ഉള്ളുകള്ളികളും യാഥാര്‍ത്ഥ്യവും  ഇതും ഇതിലപ്പുറവും രാജ്യത്തെ സാധാരണക്കാരനു് വളരെ നേരത്തെ തന്നെ  തിരിച്ചറിഞ്ഞിരുന്നു,മനസ്സിലായിക്കഴിഞ്ഞിരുന്നു എന്നതും,&lt;br /&gt;ഈ പുത്തന്‍ വെളിപാടുകാര്‍ക്കും  അറിയാവുന്നത് പോലെ വെളിപ്പെടുത്തിയവന്റെ മനസ്സില്‍ ചില ലഡ്ഡുകള്‍ പൊട്ടുമെന്നല്ലാതെ  മറ്റൊരു ചുക്കും സംഭവിക്കാന്‍ സാധ്യതയില്ലെന്ന തിരിച്ചറിവും ആണ്  അടിസ്ഥാനകാരണം.&lt;br /&gt;എങ്കിലും ഈ വെളിപ്പെടുത്തലുകളുകള്‍ക്കപ്പുറം ചിലതു വെളിവായിട്ടുണ്ടു  എന്ന സാഹചര്യമാണു ഈ കുറിപ്പിന്നാധാരം.&lt;br /&gt;ഇന്ത്യന്‍ ജുഡീഷ്യറിക്ക് സംഭവിച്ചിട്ടുള്ള ചില  “പുഴുക്കുത്തു”കളെക്കുറിച്ച് കോടതിതന്നെ കുറ്റസമ്മതം നടത്തുമ്പോള്‍,ജുഡീഷ്യറി  ലജിസ്ലേറ്റീവിന്നെതിരെ ശകാരം ചൊരിയുമ്പോള്‍ ഒരു കോടതിയലക്ഷ്യ സാദ്ധ്യതയില്ലാത്ത  വിധത്തില്‍ഗൗരവപൂര്‍വ്വം ഈ വിഷയം ചര്‍ച്ച ചെയ്യചെയ്യപ്പെടേണ്ടതുണ്ട്.&lt;br /&gt;തങ്ങളുടെ  പ്രിയപ്പെട്ട നേതാക്കന്മാരുടെ അഴിമതിക്കേസ് ശിക്ഷിക്കപ്പെട്ടതിന്റെ  പേരിലോ,കോടതിയുടെ അന്തസ്സിന്നും നീതി നിര്‍വ്വഹണ വ്യവസ്ഥക്കും അപമാനം  വരുത്തിവെക്കുന്ന ചില ന്യായാധിപന്മാരുടെ പ്രശ്നമായും ഇതിനെ ലളിതവല്കരിക്കാന്‍  ശ്രമിക്കുന്നത് തെറ്റായിരിക്കും.&lt;br /&gt;ജുഡീഷ്യറിയേക്കുറിച്ച് കേരളത്തിലെങ്കിലും നടക്കുന്ന  ചര്‍ച്ചകള്‍ പലപ്പോഴും കേന്ദ്രീകരിക്കുന്നത് ന്യായാധിപന്മാരുടെ വ്യകതിപരമായ  ദൗര്‍ഭല്യങ്ങളോ,വീഴ്ചകളോ,അഴിമതിയോ,നിലപാടുകളോ ആയി  ബന്ധപ്പെടുത്തിയാണ്,&lt;br /&gt;ഈ രീതിയിലുള്ള  വിമര്‍ശനം ഉന്നയിക്കുന്നവര്‍ കോടതികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോളമാറ്റങ്ങളെ  മറച്ചു വെച്ച് ഫലത്തില്‍ ഇന്നത്തെ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ച സാഹചര്യത്തെ  സംരക്ഷിക്കുകയാണ് ചെയ്യുന്നത്.&lt;br /&gt;ലോകവ്യാപകമായി നീതിന്യായവ്യവസ്ഥക്ക്  സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളേയും അതിന്റെ ഇന്ത്യന്‍ പ്രതിഫലനങ്ങളേയും  കാണാതിരിക്കുന്നത് നമ്മുടെ ജുഡീഷ്യറി ഇന്നെത്തിച്ചേര്‍ന്ന അവസ്ഥയില്‍ നിന്നും  കരകയറാനുള്ള സാഹചര്യം ഇല്ലാതാക്കും.&lt;br /&gt;അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവുമായി  ഉല്‍ഗ്രഥിച്ചുകഴിഞ്ഞ ഇന്ത്യന്‍ ഭരണകൂടവും അതിന്റെ സമ്പദ് വ്യ്വസ്ഥയും നാനാതരത്തിലുള്ള  പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്.&lt;br /&gt;ഇന്ത്യന്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലെ  ഉന്നതനേതൃത്വങ്ങളുടെ അഴിമതിയും ക്രിമിനലീകരണവും പലപ്പോഴായി തുറന്നുകാടിയെന്ന  ശ്ലാഘനീയമായ ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.&lt;br /&gt;ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാനത്തെ  അഭയകേന്ദ്രം കോടതിയാണെന്ന വീക്ഷണത്തിന്ന് ശക്തിപകര്‍ന്നിട്ടുണ്ട് എന്നും  കരുതാവുന്നതാണ്.&lt;br /&gt;എക്സിക്യുട്ടീവിന്റെമേല്‍ ജുഡീഷ്യറിക്കുണ്ടാകുന്ന ഈ മേല്ക്കൈ  ആത്യന്തികമായി ഇത്യന്‍ ഭരണകൂടത്തിന്റേയും ഭരണഘടനയുടേയും ദുര്‍ബ്ബലാവസ്ഥയാണ്  പ്രതിഫലിക്കുന്നത് എന്ന് നാം തിരിച്ചറിയണം.&lt;br /&gt;ബൂര്‍ഷ്വാ ജനാധിപത്യവിപ്ലവങ്ങളുടെ  വിജയത്തേതുടര്‍ന്ന് അതിന്റെ ഭാഗമായി രൂപംകൊണ്ടിട്ടുള്ള പാശ്ചാത്യ മുതലാളിത്ത  ഭരണകൂടസ്ഥാപനങ്ങളും അവയുടെ പാര്‍ലമെന്ററി വ്യവസ്ഥയുമായി താരതമ്യപ്പെടുത്തി നമ്മുടെ  രാജ്യത്തെ പാര്‍ലമെന്റിനേയും ഭരണകൂട സ്ഥാപനങ്ങളായ ജുഡീഷ്യറിയേയും  പരിശോധിക്കുന്നത്,&lt;br /&gt;പ്രത്യേകിച്ച്.സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഈ ഘട്ടത്തില്‍  ശരിയായിരിക്കില്ല.&lt;br /&gt;ഉദാഹരണത്തിന്ന് ‘ഗരീബി ഹഠാവോ’ വിന്റെ മറ പിടിച്ച് ബൂര്‍ഷ്വാ  ജനാധിപത്യത്തിന്റെ എല്ലാ മൂടു പടങ്ങളും വലിച്ചെറിഞ്ഞ് ഇന്ദിരാഗാന്ദി അടിച്ചേല്പിച്ച  അടിയന്തിരാവസ്ഥയെ കോടതി പിന്തുണക്കുകയും&lt;br /&gt;മൗലികാവകാശങ്ങള്‍ പോലും റദ്ദ് ചെയ്ത ആ  ഫാഷിസ്റ്റ് നടപടിയെ ഭരണഘടനാപരമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.&lt;br /&gt;പാര്‍ലമെന്റിനോട് പോലും  ആലോചിക്കാതെ എക്സിക്യുട്ടീവ് ഗാട്ടുകരാറില്‍ ഒപ്പ് വെച്ചപ്പോഴും ഇക്കാര്യം വളരെ  വ്യക്തമാക്കപ്പെട്ടിരുന്നു.&lt;br /&gt;ജനപ്രതിനിധി സഭയുടെ അംഗീകാരമില്ലാതെ എക്സിക്യുട്ടീവ്  ഒപ്പു വെക്കുന്ന അന്താരാഷ്ട്ര ഉടമ്പടികള്‍ രാജ്യത്തിന്ന് ബാധകമല്ലെന്ന നിലപാടുള്ള ഭരണ  ഘടനകളാണ് അമേരിക്കയിലേയും ബ്രിട്ടനേയും പോലുള്ള സാമ്രാജ്യത്വ  ഭരണകൂടങ്ങള്‍ക്കുള്ളത്.&lt;br /&gt;1935-ലെ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ഗവര്‍മേന്റ് ഓഫ്  ഇന്ത്യ ആക്റ്റിന്റെ 250 വകുപ്പുകള്‍ മാറ്റമൊന്നും വരുത്താതെ ഉള്‍ച്ചേര്‍ത്ത്  ഉണ്ടാക്കിയതാണ് ഇന്ത്യന്‍ ഭരണഘടന.&lt;br /&gt;അടിസ്ഥാന പരമായ ഈ ദൗര്‍ബ്ബല്യമാണ്‌  സാമ്രാജ്യത്വ  മൂലധനത്തിനെ തിരെ നിലപാടെടുക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍പോലും ഇല്ലാത്ത ഒന്നാക്കി  ഇന്ത്യന്‍ ഭരണഘടനയെ മാറ്റിതീര്‍ത്തിട്ടുള്ളത് എന്ന് പലരും  ചൂണ്ടിക്കാണിച്ചിരുന്നു.&lt;br /&gt;അപ്പോഴും ഈ ദൗര്‍ബ്ബല്യത്തെ ചൂണ്ടിക്കാണിക്കാന്‍ സുപ്രീം കോടതി  തയാറായില്ല.&lt;br /&gt;എന്നാല്‍ ഇക്കാലയളവില്‍ പ്രകടമാക്കിയ ജുഡീഷ്യല്‍ ആക്റ്റീവിസം ഇതര  ഭരണകൂടസ്ഥാപനങ്ങളായ എക്സിക്യുട്ടീവിനേയും,നിയമനിര്‍മ്മാണ സഭകളേയും പിന്നിലാക്കികൊണ്ട്  ആഗോളവല്കരണത്തിന്റെ താല്പര്യങ്ങള്‍ക്കായി കോടതികള്‍ മുന്നോട്ട് വരുന്നതായി കാണുന്നു.&lt;br /&gt;ഇത്  ആഗോളമൂലധനത്തിനും അവര്‍ക്ക്സേവചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിനും ഏറ്റവും ഗുണകരമായ  സാഹചര്യം ദൃഷ്ടിക്കുന്നു.&lt;br /&gt;WTO-GATS സംവിധാനങ്ങള്‍ നിലവില്‍ വരികയും അതിന്റെ അടിസ്ഥാനത്തില്‍ വിവിധരാജ്യങ്ങളിലെ  ഭരണഘടനയും നിയമ തത്വസംഹിതകളും മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തു.&lt;br /&gt;ജുഡീഷ്യറിയില്‍  മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുകയും കോടതികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സമീപനങ്ങളില്‍  പൊളിച്ചെഴുത്തുകള്‍ ആവശ്യപ്പെടുകയും ചെയ്തു.&lt;br /&gt;നിലനില്ക്കുന്ന സാമൂഹ്യ ഉത്തരവാദിത്വ  സങ്കല്പങ്ങളും നീതിയുടെ പ്രശ്നങ്ങളും പൂര്‍ണ്ണമായും അട്ടിമറിക്കുന്നതിലേക്ക്  കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.&lt;br /&gt;കോടതിവ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പദാവലികള്‍  അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ മുന്നോട്ടുവെക്കുന്ന തരത്തില്‍  പരിഷ്കരിക്കപ്പെട്ടു.&lt;br /&gt;കാഴ്ചപ്പാടുമാറി. നിലനില്ക്കുന്ന ആഗോളീകരണ സമ്പദ് ക്രമവും  അതിന്റെ പ്രത്യയശാത്രവും കോടതിവിധികളിലൂടെ പുറത്തുവരാന്‍ തുടങ്ങി.&lt;br /&gt;അന്താരാഷ്ട്ര  ജുഡീഷ്യല്‍ സമ്മേളനങ്ങളും ചര്‍ച്ചകളും ലോകവ്യാപകമായി നടക്കുന്നു.&lt;br /&gt;ഓരോ രാജ്യത്തേയും നീതി  നിര്‍വ്വഹണ സംവിധാനങ്ങള്‍ എങ്ങിനെയാണ് മാറ്റിതീര്‍ക്കേണ്ടത് എന്നു തീരുമാനിക്കുന്നത്  അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങളോ,ന്യായാധിപന്മാരോ അല്ലാതായി.&lt;br /&gt;മറിച്ച് ഈ സമ്മേളനങ്ങളും  ചര്‍ച്ചകളും ആയിതീര്‍ന്നു.&lt;br /&gt;ഭൂട്ടാനില്‍ 2005 ജൂലൈമാസം നടന്ന saarc  നിയമസമ്മേളനത്തില്‍ (saarc  Low Meet)   ADB യുടേ &lt;/span&gt;&lt;br /&gt;&lt;span style="font-family:AnjaliOldLipi;"&gt;യും ലോകബാങ്കിന്റേയും പ്രതിനിധികള്‍  പങ്കെടുത്തു.&lt;br /&gt;saarc  രാജ്യങ്ങളില്‍ ഉണ്ടാക്കേണ്ട നിയമ നിര്‍മ്മാണത്തേക്കുറിച്ചും  WTO യുമായും വിദേശമൂലധനത്തേക്കുറിച്ചുള്ള നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നും ഈ  പ്രതിനിധികളാണ് നേതൃത്വം നല്കുന്നത്.&lt;br /&gt;south asia  യിലെ നിയമ സംവിധാനം  പരിഷ്കരിക്കുന്നതിനേക്കുറിച്ച് ADB അതിയായ താല്പര്യം പ്രകടിപ്പിക്കുകയും  ചെയ്തു.&lt;br /&gt;saarc law,ഭൂട്ടാന്‍ ചാപ്റ്റര്‍ പ്രസിഡന്റിന്റെ അഭിപ്രായത്തില്‍ സാര്‍ക്ക്  രാജ്യങ്ങളിലെ പദ്ധതികളുമായി  ADB  ക്ക് അബേദ്ധ്യബന്ധമുള്ളത് കൊണ്ട് ADB  യുടെ ഈ താല്പര്യം  എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാണ്.&lt;br /&gt;ഇതിനു മുമ്പും ഫിലിപ്പീന്‍സിലും ഇതുപോലുള്ള  അന്താരാഷ്ട്ര ജുഡീഷ്യല്‍ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.&lt;br /&gt;അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെ  പങ്കാളിത്തമാണ് ഈ സമ്മേളനങ്ങളില്‍ ശ്രദ്ധേയമാവുന്നത്.&lt;br /&gt;നിയമനിര്‍മ്മാണ സംവിധാനം  എങ്ങിനേയാണ് രാജ്യങ്ങളില്‍ നടപ്പിലാക്കേണ്ടത് എന്ന് WTOയുടെ മുന്‍ കയ്യില്‍ ഇങ്ങനെ  അസൂത്രണം ചെയ്യപ്പെടുന്നുണ്ട്.&lt;br /&gt;“ഗ്ളോബലൈസ്ഡ് ജസ്റ്റിസ്” എന്ന് നാമകരണം  ചെയ്യപ്പെടുന്ന ഈ സംവിധാനം സാമൂഹ്യനീതിയെക്കുറിച്ചാണ് പ്രതിജ്ഞാബദ്ധതയാണ്  ഉറപ്പിക്കുന്നത്.&lt;br /&gt;ലോകത്ത് ആവിഷ്കരിക്കപ്പെടുന്ന പേറ്റന്റ് നിയമവും IPRനിയമങ്ങളും ഇതു  തന്നെയാണ് വെളിപ്പെടുത്തുന്നത്.&lt;br /&gt;മുമ്പ് പരിഗണിച്ചിരുന്ന സമൂഹത്തിന്റെ പൊതു  താല്പര്യങ്ങള്‍ കോടതികള്‍ നിരാകരിക്കുന്നു.&lt;br /&gt;American Judicial Trendsപലരാജ്യങ്ങളിലേക്കും  ഇറക്കുമതി ചെയ്യാപ്പെടുന്നു.&lt;br /&gt;ബഹുരാഷ്ട്ര കുത്തകകള്‍ക്കും വിദേശമൂലധന സക്തികള്‍ക്കും  അനികൂലമായ കോടതി വിധികളാണ് ലോകത്ത് തുടര്‍ച്ചയായി  വന്നുകൊണ്ടിരിക്കുന്നത്.&lt;br /&gt;കുത്തകകള്‍ക്കും വ്യക്തികള്‍ക്കുമുള്ള പ്രാധാന്യം സമൂഹത്തിന്റെ  പൊതുതാല്പര്യത്തിന്ന് ലഭിക്കുന്നില്ല.&lt;br /&gt;ശാസ്ത്രസാങ്കേതിക വിദ്യാരംഗം പൂര്‍ണ്ണമായും  സ്വകാര്യവല്കരിക്കപ്പെടുകയും ബഹുരാഷ്ട്രകുത്തകകളെ ഏല്പിക്കുകയും ചെയ്യുക എന്ന  സാമ്രാജ്യത്വ ആഗോളീകരണ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കോടതികള്‍ വിധിപ്രസ്ഥാവ  പണിയിലൂടെ ചെയ്യുന്നത്.&lt;br /&gt;ഇത്തരമൊരു ലോക സാഹചര്യത്തില്‍ നിന്നാണ് 90 കള്‍ക്ക് ശേഷമുള്ള  ഇന്ത്യന്‍ ജുഡിഷ്യറി അനുഭവങ്ങളെ നാം വായിച്ചെടുക്കേണ്ടത്.&lt;br /&gt;1996 മാര്‍ച്ച് മാസത്തില്‍  ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് കൂലിനിഷേധിക്കുന്ന  മാനേജ്മെന്റിന്റെ നിലപാടിനെ ശരിവെച്ചുകൊണ്ട് ബോംബേ ഹൈക്കോടതി നടത്തിയ വിധിപ്രസ്താവം  ,&lt;br /&gt;വ്യവസായ-തൊഴില്‍തര്‍ക്ക നിയമത്തിന്റെ വെളിച്ചത്തില്‍ വ്യവസായക്കോടതിയുടെ പൂര്‍ണ്ണമായ  അധികാരപരിധിയില്‍ പൊടുന്നതും അതിന്‍ പ്രകാരം ആ കോടതി തൊഴിലാളികള്‍ക്ക് അനുകൂലമായി  വിധിയെഴുതുകയും ചെയ്ത ഒരു കേസിലാണ് ജുഡീഷ്യല്‍ ആക്റ്റീവിസം പ്രകടമാക്കികൊണ്ട്  ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം  ദൂരവ്യാപകമായി പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിധിയുണ്ടായത്.&lt;br /&gt;ആഗോളമൂലധനത്തിന്റെ  പ്രലോഭനങ്ങള്‍ക്കടിപ്പെട്ടു രാജ്യത്തെ ഉന്നത നീതിപീഠം സ്വയം വില്ക്കാന്‍ തയ്യാറായതിന്റെ  ഉത്തമ ഉദാഹരണമായിരുന്നു ഭോപ്പാലില്‍ കൂട്ടക്കൊലനടത്തിയ യൂണിയണ്‍കാര്‍ബൈഡുമായി  കോടതിനടപടികള്‍ക്ക് പുറത്ത് അതുണ്ടാക്കിയ ഉടമ്പടി.&lt;br /&gt;തുടക്കത്തില്‍ യൂണിയണ്‍ കാര്‍ബൈ&lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;ഡ് &lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;തരാമെന്നേറ്റ നഷ്ടപരിഹാരത്തുകയേക്കാള്‍ വളരെ ചെറിയ ഒരു തുകയ്ക്കാണ് ചരിത്രത്തിലെ  ഏറ്റവും വലിയ വ്യാവസായികകൂട്ടക്കൊല നടത്തിയ ആ ബഹുരാഷ്ട്രകുത്തകയെ അന്ന്  കോടതി രക്ഷപ്പെടുത്തിയത്.&lt;br /&gt;ലോകബാങ്കിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി  ഊഹക്കച്ചവടമൂലധനത്തിന്ന് വന്‍ തോതില്‍ കൊള്ളലാഭമുണ്ടാക്കാനവസര മൊരുക്കുന്ന  സ്വശ്രയകോഴ്സുകളുടെ ഭരണഘടനാ സാദ്ധ്യതയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഒരു  ഹര്‍ജിയില്ന്മേല്‍ ഗവര്‍മേണ്ടിന്ന് പണമില്ലാത്ത സ്ഥിതിക്ക് സ്വാശ്രയകോഴ്സുകള്‍ ശരിയായ  നടപടിയും അനുകരണീയവുമായ മാതൃകയാണെന്നും വിധിപറഞ്ഞ് സുപ്രീം കോടതി  രംഗത്തുവന്നു.&lt;br /&gt;ആഗോളവല്കരണത്തിന്റെ മുഖ്യനടത്തിപ്പുകാരനായ മന്മോഹന്‍സിംങ്ങിന്റെ  വ്യജസത്യവാംഗ് മൂലത്തിന്റെ മേല്‍ ഗോഹട്ടി ഹൈക്കോടതിയെടുത്ത തീരുമാനം  അധികാരകൈമാറ്റത്തിന്ന് ശേഷമുണ്ടായ ഏറ്റവും ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്ക്  നേതൃത്വംകൊടുത്തയാളെന്ന നിലക്ക് നേരിട്ടൊരു തെരഞ്ഞെടുപ്പില്‍ ജനങ്ങളെ  അഭിമുഖീകരിക്കുന്നതിന്ന് ദൈര്യമില്ലാതിരുന്ന മന്മോഹന്‍സിംഗ് ആസ്സാമില്‍നിന്ന്  രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആ സംസ്ഥാനത്തെ സ്ഥിരതാമസക്കാരനാണെന്ന  പേരിലായിരുന്നു.&lt;br /&gt;ഇതേ സബന്ധിച്ച് കേസില്‍ താന്‍ ആസാമിലെ ഒരു വോട്ടറാണെന്ന കള്ള  സത്യവാങ്മൂലം മന്മോഹന്‍സിഗ് നല്കുകയും അത് മുഖവിലക്കെടുത്ത് ഈ കേസ്സുമായി ബന്ധപ്പെട്ട  എല്ലാനടപടികള്‍ക്കും ഗോഹട്ടി ഹൈക്കോടതി വിരാമമിട്ടു.&lt;br /&gt;സംശുദ്ധമായ തെരഞ്ഞെടുപ്പുകള്‍  നടത്തി ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാനിറങ്ങിത്തിരിച്ചിരുന്ന ശേഷനാകട്ടെ ഈ  കേസ്സ് തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറാകാതെ അര്‍ത്ഥഗര്‍ഭമായി മൗനം പാലിച്ചു.  &lt;br /&gt;സംവരണത്തിന്റെ പേരില്‍ ഇന്ത്യിലെ ഭരണവിഭാഗങ്ങള്‍ പരസ്പരമേറ്റുമുട്ടിയ പശ്ചാത്തലത്തില്‍  ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായ ഒരു വിധിയും സുപ്രീം കോടതിയുടെ ഭാഗത്തു  നിന്നുണ്ടായി.&lt;br /&gt;സാമൂഹ്യ ഉച്ഛ-നീചത്വങ്ങള്‍ പരിഹരിക്കാനുള്ള ഒരു ഉപാധിയെന്ന നിലയിലാണ്  സംവരണാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്.&lt;br /&gt;എന്നാല്‍  ക്രിമീലെയറിന്ന് സംവരണം പാടില്ലെന്ന വ്യാജേന സാമ്പത്തികമാനദണ്ഡം കൂടി  സംവരണത്തിലുള്‍പ്പെടുത്തികൊണ്ട് അതിന്റെ ഭരണഘടനാപരമായ അന്തസ്സത്തയെ തന്നെ  നിഷേധിക്കുന്ന ഒരു സമീപനം വളരെ വിദഗ്ദമായി കടത്തിക്കൊണ്ടു വരികയായിരുന്നു സുപ്രീം  കോടതി.&lt;br /&gt;പ്ലാച്ചിമടയിലെ നിവാസികള്‍ക്കും കൊക്കക്കോളക്കും ഒരു പോലെ ജലവിഭവ ചൂഷണത്തിന്ന്  അവകാശമുണ്ടെന്ന ഹൈക്കോടതി പ്രഖ്യാപനം ഭൂഗര്‍ഭജലത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട്  നിലവിലുള്ള indian casement Actപോലും പരിഗണിക്കാന്‍ തയാറായില്ലെന്നത് പല പ്രശസ്ത  ന്യായാധിപന്മാരും വിമര്‍ശനമായി ഉന്നയിച്ചിരുന്നു.&lt;br /&gt;ലാഭേച്ഛമാത്രം ലക്ഷ്യം വെച്ചുള്ള ഈ  വികസനകാഴ്ചപ്പാടിനെ ഉറപ്പിക്കുകയാണ് നര്‍മ്മദാ-കൊക്കക്കോളാ വിധിയിലൂടെ കോടതി  ചെയ്തത്.&lt;br /&gt;ജനാധിപത്യ സ്ഥാപനങ്ങളേയും പ്രക്രിയകളേയും തകര്‍ക്കുക എന്ന സമീപനത്തിന്റെ  ഭാഗമായി വിദേശ മൂലധനശക്തികള്‍ ഇന്ന് രാജ്യത്തിന്റെ വിവിധമേഖലകളില്‍  ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍&lt;br /&gt;എല്ലാ രീതിയിലുമുള്ള  സമരങ്ങളേയും പണിമുടക്കുകളേയും,പൊതുയോഗങ്ങളേയും,പ്രകടനങ്ങളേയും കോടതികള്‍  നിഷേധിക്കുന്നു.&lt;br /&gt;industrial Dispute Act(1947)ന്റെ 33 -ആം വകുപ്പ് squashചെയ്ത കോടതി  കുത്തകകളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്.&lt;br /&gt;കോണ്‍ ട്രാക്റ്റ് ലേബറിനെ  നിലനിര്‍ത്താനുള്ള പഴയ കോടതിവിധി തിരുത്തപ്പെട്ടിരിക്കുന്നു.&lt;br /&gt;നിരവധി ഫാക്റ്ററികള്‍  അടച്ചു പൂട്ടുകയും പരസ്സതം തൊഴിലാളികള്‍ പട്ടിണിയുടെ തടവറയിലേക്ക് തള്ളപ്പെടുകയും  ചെയ്തിട്ടുണ്ട്.&lt;br /&gt;ആയിരക്കണകിന്ന് കര്‍ഷകര്‍ കടബാധ്യതകൊണ്ട് ആത്മഹത്യചെയ്യാന്‍  നിര്‍ബ്ബന്ധിതരായിട്ടുണ്ട്&lt;br /&gt;വിദ്യാര്‍ത്ഥി രാഷ്ട്രീയം  നിരോധിച്ചത്,വിദ്യാര്‍ത്ഥീപ്രക്ഷോഭങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് അവകാശം  നിഷേധിക്കുന്നു.&lt;br /&gt;കാലാകാലമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട  വിഭാഗത്തിനു ഏതെങ്കിലും  രീതിയിലുള്ള പരിരക്ഷ കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ 'Merrit 'ന്റെയും  Quality യുടെയും ഔന്നത്യത്തെക്കുറിച്ചുമുള്ള പ്രസ്താവനകളാണ് സവര്‍ണ്ണ  ലോബിയോടൊപ്പം കോടതികളും ആവര്‍ത്തിക്കുന്നത്.(കൃഷി ഭൂമി  കൃഷി ചെയ്യാന്‍  കഴിവുള്ളവന്നു കൊടുക്കണം എന്നനിര്‍ദ്ദേശം ഈ സവര്‍ണ്ണ ഫൂഡല്‍പ്രമാണിമാരെ  കൊണ്ട് അംഗീകരിപ്പിക്കുമോ എന്ന ചോദ്യം കോടതി കേട്ടില്ല )&lt;br /&gt;ഉന്നത വിദ്യാഭ്യാസം മുഴുവനും പണമുള്ളവന് റിസര്‍വ്വ് ചെയ്യുന്ന  രീതിയിലേക്കു  സെല്‍ഫ് ഫൈനാന്‍സ്‌ സ്ഥാപനങ്ങള്‍ക്ക് പച്ചക്കൊടി  കാണിക്കുമ്പോള്‍ കോടതികള്‍ക്ക് 'കഴിവിനെ' ക്കുറിച്ച് &lt;/span&gt;ഉല്ക്കണ്ഠ ഉണ്ടാവുന്നില്ല .&lt;br /&gt;എന്തുകൊണ്ട് ടാലന്റ് ഇല്ലാത്ത പണമുള്ള വന്ന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നു എന്ന ചോദ്യവും കോടതി കേട്ടില്ല.&lt;br /&gt;&lt;span style="font-family:AnjaliOldLipi;"&gt;ജന്മിത്തതിന്നെതിരായ നാമമാത്ര ഭൂപരിഷ്കരണം പോലും സ്വകാര്യസ്വത്തിന്റെ  പവിത്രതയുടെ പേരില്‍ കോടതികള്‍ അനുവദിക്കാതിരുന്ന സന്ദര്‍ഭത്തിലായിരുന്നു  &lt;br /&gt;കോടതിയിടപെടലുകളെ ഒഴിവാക്കുന്ന 9-ആം പട്ടിക 1951 ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്‍  ഭരണഘടനയുടെ ഭാഗമായത്.&lt;br /&gt;തുടര്‍ന്ന് ക്ഷേമരാഷ്ട്രകാലം തീരുന്ന 1970 വരെ ഈ ഭരണഘടനാ  ഭേദഗതിയെ ചോദ്യം ചെയ്യാന്‍ കോടതി തയ്യാറാകുമായിരുന്നില്ല.&lt;br /&gt;ഇതിലേറ്റവും പ്രധാനപ്പെട്ടത്  ഭരണഘടനയിലെ അല്ഘനീയതയുടെ പേരില്‍ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്തിയ ഓരോ നിയമവും  പുന:പരിശോധനക്ക് വിധേയമാക്കുമെന്ന സുപ്രീം കോടതിയുടെ വിധി പ്രകാരം&lt;br /&gt;ദരിദ്ര  ജനങ്ങള്‍ക്കും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കും സാമൂഹ്യ നീതി കൊണ്ടുവാരാനെന്ന  പേരില്‍ 1973 നു ശേഷം ഒമ്പതാം പട്ടികയില്‍ പെടുത്തിയ 284 നിയമങ്ങള്‍  പുന:പരിശോധനാ ഭീഷണി നേരിടുകയാണ് .&lt;br /&gt;ജനാധിപത്യ സ്ഥാപനങ്ങളേയും പ്രക്രിയകളേയും തകര്‍ക്കുക എന്ന സമീപനത്തിന്റെ  ഭാഗമായി വിദേശ മൂലധനശക്തികള്‍ ഇന്ന് രാജ്യത്തിന്റെ വിവിധമേഖലകളില്‍  ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍&lt;br /&gt;സ്പെഷല്‍ ഇക്കണോമിക്ക് സോണുകളുടെ ശൃംഖലകള്‍ രാജ്യവ്യാപകമായി  ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍,ഭൂപരിഷ്കരണ നിയമങ്ങള്‍പോലും  സംരക്ഷിക്കപ്പെടാനുള്ള സാദ്ധ്യതയാണ് ഈ വഴി തകര്‍ക്കപ്പെടുന്നത്.&lt;br /&gt;അയോദ്ധ്യാ വിധിയടക്കമുള്ള എത്ര യെത്ര വിധികള്‍ ഇങ്ങനെ ....&lt;br /&gt;.     പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍  ഉദ്ദേശിച്ചത്:-&lt;br /&gt;സാമ്രാജ്യത്വത്തിന്റേയും-ദല്ലാള്‍ ഉദ്യോഗസ്ഥമേധാവിത്വ  മുതലാളിത്തത്തിന്റേയും ജന്മിവാടുവാഴിത്തത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന  &lt;br /&gt;ഇന്ത്യന്‍ഭരണകൂടത്തിന്റെ മൂന്ന് അവിഭാജ്യഘടകങ്ങളാണ്.  ലജിസ്ലേച്ചറും എക്സിക്യുട്ടീവും  ജുഡീഷ്യറിയും.&lt;br /&gt;ഈ മൂന്നു ഭരണകൂടസ്ഥാപനങ്ങള്‍ തമ്മിലുള്ള .അതിര്‍ത്തി  തര്‍ക്കങ്ങള്‍‘ ബൂര്‍ഷ്വാപാര്‍ലമെന്റെറി വ്യവസ്ഥയുടെ ഭാഗവുമാണ് ബൂര്‍ഷ്വാജനാധിപത്യം  നിലനില്ക്കുന്ന മറ്റുരാജ്യങ്ങളിലെന്ന പോലെ ഈ മൂന്ന് ഭരണകൂട സ്ഥാപനങ്ങള്‍ തമ്മില്‍  സ്വാഭാവികമായി ഉണ്ടാവുന്ന’ഏറ്റുമുട്ടലുകള്‍‘&lt;br /&gt;ഭരണവര്‍ഗ്ഗങ്ങളുടെ  താല്പര്യങ്ങള്‍ക്കനു സൃതമായി ഇന്ത്യയിലും പരിഹരിക്കപ്പെടുന്നതാണ് പൊതുരീതി.&lt;br /&gt;അതായത്  വ്യവസ്ഥക്ക് കോട്ടം തട്ടുകയോ ഭരണവര്‍ഗ്ഗ താല്പര്യങ്ങള്‍ക്ക് ഹാനികരമാവുകയോ ചെയ്യുന്ന  അവസ്ഥയിലേക്ക് ഇവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ വളരാറില്ലെന്ന് അര്‍ത്ഥം.&lt;br /&gt;സുദാകരന്‍  പാര്‍ലമെന്റിന്ന് പുറത്ത് നടത്തിയ ഈ വെളിപ്പെടുത്തലില്‍ ഇങ്ങിനെ ഒരു ആഗോള പൊതു  പശ്ചാലത്തലമില്ല ഈ മേഖലയിലെ ഏതെങ്കിലും അടിയന്തര വിഷയം പരിഹാരം കാണുന്നതിനോ വേണ്ടിയു മായിരുന്നില്ല .എങ്കിലും,&lt;br /&gt;ജനാധിപത്യ വിശ്വാസികള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഇതുകൂടി  കണക്കിലെടുക്കണം എന്നാണ്.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-1338706331439536298?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/1338706331439536298/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=1338706331439536298' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/1338706331439536298'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/1338706331439536298'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/02/blog-post_21.html' title='സുധാകരന്റെ വെളിപ്പെടുത്തൽ എന്തിന്?'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-9112299895825922160</id><published>2011-02-16T11:09:00.002+05:30</published><updated>2011-02-16T11:14:08.100+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ജനാധിപത്യം സംരക്ഷിക്കാനുള്ള ചെലവുകൾ...</title><content type='html'>ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചിലവ് 8000 കോടി  രൂപയോളമായിരുന്നു.&lt;br /&gt;ഇതാകട്ടെ 2004 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചിലവിന്റെ  ഇരട്ടിയായിരുന്നു.&lt;br /&gt;ഇതൊരു സര്‍വകാല രെക്കാര്‍ഡാണെന്നാണ്  വിലയിരുത്തപ്പെടുന്നത്.&lt;br /&gt;എന്നാല്‍,ഔദ്യോഗികവും അനൗദ്യോഗികവുമായ തെരഞ്ഞെടുപ്പുചിലവുകള്‍  കണക്കാക്കിയാല്‍ കഴിഞ്ഞ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിന്ന് ചലവാക്കിയതുക 15000 മുതല്‍ 16000  കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്.ഡെല്‍‘ഹി കേന്ദ്രീകരിച്ചു  പ്രവര്‍ത്തിക്കുന്ന സെന്റ്ര് ഫോര്‍ മീഡിയാ സ്റ്റഡീസിന്റെ പഠനം  പറയുന്നത്.&lt;br /&gt;പൊതുതെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്ന പണം 10000കോടിരൂപക്കു മുകളില്‍  പോകുമെന്നാണ്.&lt;br /&gt;ബജറ്റില്‍ തെരഞ്ഞെടുപ്പിനായി നീക്കിവെച്ചിരുന്നത് 9700  കോടിരൂപയാണ്.&lt;br /&gt;ഇതാകട്ടെ ഔദ്യോഗിക ചെലവുകള്‍ മാത്രമാണ്.ഇതിനു പുറമേയാണ് ഓരോ മണ്ഡലത്തിലും  സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക.&lt;br /&gt;ശരാശരി 5 മുതല്‍ 12 കോടി രൂപവരെ ഒരു പാര്‍ലമെന്റ്  മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്നുണ്ടെന്നാണ്  കണക്ക്.&lt;br /&gt;നിയപ്രകാരം ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 35 ലകഷം  രൂപയാണ്.&lt;br /&gt;എന്നാല്‍ വിവിധ പാര്‍ട്ടികള്‍ ചെലവഴിക്കുന്ന വിമാനക്കൂലി,ഹെലിക്കോപ്റ്റര്‍  വാടക,വാഹനചെലവ്,പോസ്റ്റര്‍,നോട്ടീസ് തുടങ്ങിയവക്ക് വേണ്ടിവരുന്ന ചെലവുകള്‍ ,വോട്ടര്‍മാരെ  പ്രീതിപ്പെടുത്താന്‍ വേണ്ടിവരുന്ന മറ്റുചെലവുകള്‍ എന്നിവയ്ക്കായി കോടികളാണ് ഓരോ  മണ്ഡലത്തിലും ഭരണ വര്‍ഗ്ഗ പാര്‍ട്ടികള്‍ ചെലവഴിക്കുന്നത്.&lt;br /&gt;വോട്ടര്‍മാരെ വിലക്കെടുക്കാന്‍  വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ മാറ്റിവെക്കുന്നത് അഖിലേന്ത്യാടിസ്ഥാനത്തില്‍ 2500 കോടി  രൂപയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.&lt;br /&gt;ചുരുക്കത്തില്‍ എല്ലാതരത്തിലുമുള്ള അവിഹിത  പണമായിരിക്കും തെരഞ്ഞേടുപ്പിലൂടെ വരുന്ന ദിവസങ്ങളില്‍ നാട്ടില്‍ ഒഴുകുക.&lt;br /&gt;വളരെ ഹൃസ്വമായ  സമയത്തേക്ക് ഇത്രയധികം തുക സമ്പദ്ഘടനയില്‍ ചെലവഴിക്കപ്പെടുന്നത് ചില മേഖലയിലെങ്കിലും  ഡിമാന്റ് വര്‍ദ്ധനവിന്ന് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.&lt;br /&gt;അതെന്തായാലും ശതകോടികള്‍  വരുന്ന ഊഹമൂലധനത്തിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന ഒരു രാജ്യവ്യാപക കാര്‍ണിവലായി&lt;br /&gt;പൊതുതെരഞ്ഞെടുപ്പിനെ ഭരണവര്‍ഗ്ഗങ്ങളും സാമ്രാജ്യത്വയജമാനന്മാരും അധ:പതിപ്പിച്ചു  കഴിഞ്ഞു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-9112299895825922160?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/9112299895825922160/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=9112299895825922160' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/9112299895825922160'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/9112299895825922160'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/02/blog-post.html' title='ജനാധിപത്യം സംരക്ഷിക്കാനുള്ള ചെലവുകൾ...'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-5433462005021048147</id><published>2011-01-28T20:45:00.001+05:30</published><updated>2011-01-29T01:03:03.893+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>ജനിതകവിദ്യ : ചില യാഥാർത്ഥ്യങ്ങൾ.</title><content type='html'>&lt;span style="font-family:AnjaliOldLipi;"&gt;ബയോടെക്ക്നോളജി ഗവേഷണങ്ങള്‍,ജൈവ സുരക്ഷ,ജി എം ഒ (Gentically Modified Organisms)കള്‍  സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍, ജൈവരൂപങ്ങള്‍ക്ക്  പേറ്റന്റ്  നല്കുന്നതുമായിബന്ധപ്പെട്ടകാര്യങ്ങളും ഏറെ ചര്‍ച്ച  നടന്നുകൊണ്ടിരിക്കുകയാണല്ലൊ.&lt;br /&gt;&lt;br /&gt;ജൈവസാങ്കേതിക വിദ്യ യുടെ നൈതികതയും പാരിസ്ഥിതിക മൗലിക  വാദികള്‍ ഉന്നയിക്കുന്ന Deep Ecology/Shallow Ecology എന്നിങ്ങനെയുള്ള തരം  തിരിക്കലുകളും ഈ ചര്‍ച്ചകളുടെ ഭാഗമായി കടന്നു വരുന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍ ,&lt;br /&gt;ഇത്തരം ചര്‍ച്ചകള്‍  മിക്കവാറും ജൈവസുരക്ഷയിലുംധാര്‍മിക മൂല്യങ്ങളിലും  കേന്ദ്രീകരിക്കുന്നവയാണ്.&lt;br /&gt;ലോകമെമ്പാടും,ബയോടെക്ക്നോളജി മേഖലയില്‍ ബഹുരാഷ്ട്രകുത്തകകല്‍  നടത്തുന്ന ഇടപെടലുകളെ ഇത് ലഘൂകരിച്ചു കാണുന്നു.നിയമ നിയന്ത്രണങ്ങള്‍ വഴി ഇവയെല്ലാം  പരിഹരിക്കാമെന്ന വീക്ഷണം മുന്നോട്ട്&lt;/span&gt;&lt;span&gt;വെക്കപ്പെട്ടു&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family:AnjaliOldLipi;"&gt;2002-ജോഹന്നാസ് ബര്‍ഗ്ഗില്‍ നടന്ന ഭൗമ  ഉച്ചകോടിയിലെ ചര്‍ച്ചകളും ഈ പ്രവണതകളെ തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത്.&lt;br /&gt;ജൈവ  സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പ്രാധാന്യമില്ലെന്ന് പറയുകയല്ല ഇവിടുത്തെ  ഉദ്ദേശം,&lt;br /&gt;മറിച്ച്,ബയോടെക് ഉല്പന്നങ്ങള്‍ പാരിസ്ഥിതിക രംഗത്ത്സൃഷ്ടിക്കുന്ന  പ്രത്യാഘാതങ്ങള്‍&lt;br /&gt;ഇതോടൊപ്പം ഇതിന്റെ ഭാഗമായി തന്നെ മനസ്സിലാക്കപ്പെടെണ്ടതുണ്ടെന്ന്  സൂചിപ്പിക്കുകയാണ്.&lt;br /&gt;&lt;br /&gt;വിവിധരാജ്യങ്ങളില്‍,ഇതുമായിബന്ധപ്പെട്ട ജനകീയപ്രതിഷേധങ്ങള്‍ ഉയര്‍ന്നു  വന്നുകഴിഞ്ഞു. വികസിതരാജ്യങ്ങളില്‍ ,ജി എം ഒ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന  തലത്തിലേക്ക് ഈ പ്രതിഷേധങ്ങള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.&lt;br /&gt;ബഹുരാഷ്ട്ര  കമ്പനികള്‍ ബയോടെക്ക് ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് ശരിയായപഠനങ്ങള്‍ക്കു  ശേഷമല്ല.ജനിതകമാറ്റം വഴി സൃഷ്ടിക്കുന്ന ഉല്പന്നങ്ങള്‍ക്ക്,ഒരു ജീനിന്റെ  സാന്നിദ്ധ്യത്തില്‍ ലക്ഷ്യമാക്കപ്പെടാത്ത,നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതായി  പല  പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.&lt;br /&gt;അതുകൊണ്ട് തന്നെ,ജനിതക എഞ്ചെനീയറിങ്ങുമായി  ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്  പ്രേരിപ്പിക്കപ്പെടുന്നുണ്ട്.&lt;br /&gt;&lt;br /&gt;ഇന്ത്യയില്‍ 2003 മെയ് മാസത്തില്‍ രൂപീകരിച്ച എം എസ്  സ്വാമിനാഥന്‍ ചെയര്‍മാനായുള്ള ടാസ്ക് ഫോഴ്സ് ജനിതക സാങ്കേതിക വിദ്യാരംഗത്ത്  നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ ക്കുറിച്ച് പഠനം നടത്തുകയും 2004 മെയ് 25ന് അതിന്റെ  റിപ്പോര്‍ട്ട് കൃഷിമന്ത്രാലയത്തിന്ന് സമര്‍പ്പിക്കുകയും ചെയ്തു.&lt;br /&gt;സാധാരണ കര്‍ഷര്‍ക്ക്  പ്രാധാന്യം കൊടുക്കേണ്ടതിനെ കുറിച്ച് ഊന്നിപ്പറയുന്ന റിപ്പോര്‍ട്ടില്‍ ജൈവ സാങ്കേതിക  വിദ്യാരംഗത്ത് പാരിസ്ഥിതിക,സാമൂഹിക,സാമ്പത്തിക,ധാര്‍മ്മിക,ലിംഗ പ്രശ്നങ്ങളെയെല്ലാം  പരിഗണിക്കേണ്ടുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.&lt;br /&gt;GEAC   (ജനിറ്റിക്ക് എഞ്ചിനീയറിങ്ങ്  അപ്രൂവല്‍ കമ്മിറ്റി)ക്ക് പകരം NBRA- നാഷണല്‍ ബയോടെക്ക്നോളജി റഗുലേറ്ററി അതോറിറ്റിയെ-  പ്രതിഷ്ടിച്ചുകൊണ്ട് ബയോടെക്ക്നോളജി ഗവേഷണവും ബയോടെക്ക് ഉല്പന്നങ്ങളുടെ ഉല്പാദനവും  സുതാര്യമാക്കണമെന്ന്   റിപ്പോര്‍ട്ട് പ്രത്യാശിക്കുന്നു.&lt;br /&gt;ഈ &lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;റിപ്പോര്‍ട്ട്&lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;  ഊനുന്നതും  മുമ്പ് സൂചിപ്പിച്ച ജൈവ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്നെയാണ് . ഈ  റിപ്പോര്‍ട്ടിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്.&lt;br /&gt;ഇന്ത്യേപ്പോലുള്ള  രാജ്യങ്ങളില്‍ മൊണ്‍സാന്റോയെപ്പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ എങ്ങിനേയാണ് കാര്‍ഷിക ജൈവ  സാങ്കേതിക വിദ്യാരംഗത്ത് ഇടപെടുന്നതെന്നും തങ്ങളുടെ മൂലധന താല്പര്യങ്ങള്‍  സംരക്ഷിക്കുന്നതെന്നും മറ്റുമുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതേയില്ല.&lt;br /&gt;&lt;br /&gt;ബഹുരാഷ്ട്ര  കുത്തകകള്‍ വളരെ പ്രത്യക്ഷമായി കര്‍ഷകരുടെമേല്‍ പിടിമുറുക്കുന്നതിന്റെ സമീപകാല  ഉദാഹരണമാണ്‌,&lt;br /&gt;2004 മെയ് 21 കാനഡ സുപ്രീം കോടതിയുടെ ഒരു വിധിയിലൂടെ  വെളിവാകുന്നത്&lt;br /&gt;ഭരണകൂടവും നീതിന്യായ വ്യവസ്ഥയും സമാനമായ രീതിയില്‍ ബയോടെക്ക്  പ്രശ്നങ്ങളെ കാണുന്നു വെന്നതിന് നിരവധി  ഉദാഹരണങ്ങള്‍ ഇതിന്നു മുമ്പും ഉണ്ടായിട്ടുണ്ട്.&lt;br /&gt;കാനഡയിലെ ഒരു കര്‍ഷകനായ ഷ്മെയ്സറും  മൊന്‍സാന്റോവും തമ്മിലുള്ള കേസ് അവസാനിച്ചത്,മൊന്‍സാന്റോക്ക് അനുകൂലമായ സുപ്രീംകോടതി  വിധിപ്രഖ്യാപനത്തിലൂടെയാണ് ബയോടെക്ക്നോളജി പര്യവേഷണങ്ങളുടേ​&lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt;യും&lt;/span&gt;&lt;span style="font-family:AnjaliOldLipi;"&gt; നയങ്ങളുടേയും ദിശ  എങ്ങോട്ടാണെന്ന് ഈ വിധി സൂചിപ്പിക്കുന്നുണ്ട്.&lt;br /&gt;കമ്പോള സസ്യത്തിന്റെ  ജനിതകമാറ്റത്തിലൂടെ റൗണ്ട്-അപ്പ് എന്ന കളനാശിനിയെ ചെറുത്തു തോല്പ്പിക്കാന്‍ കഴിവുള്ള  കമ്പോളയുടെ ഉല്പാദനം സാദ്ധ്യമാകും.( റൗണ്ട്-അപ്പും ഉല്പാധിപ്പിക്കുന്നത് മൊണ്‍സാന്റോ  തന്നെയാണ് )&lt;br /&gt;ഷ്മ്യൂയ്സറുടെ സ്വന്തം കൃഷിസ്ഥലത്തേക്ക് പരാഗണം വഴി മറ്റൊരു  കൃഷിസ്ഥലത്തുനിന്നും എത്തപ്പെട്ട ജീന്‍ , സാധാരണ കമ്പോള യുടെ കൂടെ വളരുകയും അത്  മൊണ്‍സാന്റോ കണ്ടുപിടിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ കേസ് നല്കുകയും  ചെയ്തു .ബയോടെക്ക് മേഖലയിലെ കേസുകളില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് അനുകൂലമായി  വിധിക്കുന്ന പതിവ് ഇപ്പോഴും ആവര്‍ത്തിച്ചു.&lt;br /&gt;&lt;br /&gt;സുപ്രീം കോടതി പലകാര്യങ്ങളും  പരിഗണിക്കാതെയാണ് ഈ വിധി പ്രഖ്യാപിച്ചിട്ടുള്ളത്.&lt;br /&gt;ജി എം ഒ സൃഷ്ടിക്കുന്ന പാരിസ്ഥിതിക  പ്രത്യാഘാതങ്ങള്‍, കര്‍ഷകരറിയാതെ, പരാഗണം വഴി കൃഷിസ്ഥലത്തേക്ക് എത്തിച്ചേരുന്ന ജീനുകളെ  അവര്‍ എങ്ങിനേയാണ് തിരിച്ചറിയുന്നതെന്ന പ്രശ്നം, ജൈവമണ്ഡലത്തിലേക്ക് മറ്റു ജീനുകള്‍  കടന്നുവരുന്നതിന്റെ ഉത്തരവാദിത്വം ഈ ജീനുകള്‍ സൃഷ്ടിച്ച കമ്പനികള്‍ക്കുണ്ടാകേണ്ടതാണെന്ന  പ്രശ്നം,കര്‍ഷകരുടെ അവകാശങ്ങള്‍....തുടങ്ങിയവയൊന്നും സുപ്രീം കോടതി  പരിഗണിക്കുകയുണ്ടായില്ല.&lt;br /&gt;ലോകത്തുള്ള കാര്‍ഷിക മേഖലയ്കായി സിംഹ ഭാഗവും കയ്യടക്കി  വെച്ചിരിക്കുന്നത് മോണ്‍സാന്റോ എന്ന ബഹുരാഷ്ട്ര കുത്തകയാണ്&lt;br /&gt;ടെര്‍മിനേറ്റര്‍  സാങ്കേതികവിദ്യ വഴി കര്‍ഷകര്‍ക്ക് വിത്തുകള്‍ പുനരുല്പാദിപ്പിക്കാനുള്ള സാദ്ധ്യതകള്‍ക്ക്  തടയിട്ടതും ഇന്ത്യയില്‍ Bt Cotton വ്യാപകമാക്കിയതും   ഗോള്‍ഡണ്‍ റൈസ് വിപണിയിലാക്കി  ധാന്യമേഖല കുത്തക വല്ക്കരിക്കാന്‍ ശ്രമിക്കുന്നതും ഇവര്‍ തന്നെയാണ്.&lt;br /&gt;കര്‍ഷകരെ സ്വന്തം  കൃഷിയിടങ്ങളില്‍ പോലും നിയന്ത്രണ വിധേയരാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നതിന്ന്  ബഹുരാഷ്ട്ര കുത്തകകള്‍ നേതൃത്വം നല്കുന്നുണ്ട്.ജൈവസുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് ഈ  പ്രശ്നം ജൈവശാസ്ത്രത്തിന്റെ മണ്ഡലത്തിലും പുറത്തും ചര്‍ച്ചചെയ്യപ്പെടുന്നത്.  &lt;br /&gt;&lt;br /&gt;ബഹുരാഷ്ട്ര കുത്തകകളുടെ ലാഭതാല്പര്യങ്ങളുമായി ബന്ധപ്പെട്ട് എങ്ങിനെയാണ് ബയോടെക്  ഗവേഷണങ്ങളുടെ ദിശമാറ്റുന്നത് എന്നതിനേക്കുറിച്ചോ,ലാഭം മാത്രം ലക്ഷ്യമാക്കിയിട്ടുള്ള  കുത്തകകളുടെ ഇടപെടലുകളെക്കുറിച്ചോ ജൈവസാങ്കേതിക വിദ്യാ ഗവേഷണങ്ങള്‍ പൊതുമേഖലയില്‍  നിന്നും പൂര്‍ണ്ണമായും വിടുതല്‍ നേടുന്നതിനെക്കുറിച്ചോ ബയോടെക് രംഗത്തെ ഓഹരി വിപണി  സൂചികകള്‍ എപ്പോഴും ഉയര്‍ന്നു നില്ക്കുന്നതിനേക്കുറിച്ചോ ശരിയായ രീതിയില്‍ ചര്‍ച്ചകള്‍  പലപ്പോഴും നടക്കുന്നില്ല.&lt;br /&gt;അഥവാ അത്തരം ചര്‍ച്ചകള്‍ പലപ്പോഴും  പാര്‍ശ്വവല്ക്കരിക്കപ്പെടുകയാണ്.ഇതിന്ന് നേതൃത്വം നല്കുന്നത് കുത്തകകളാണ്.&lt;br /&gt;നിയമങ്ങള്‍  രൂപീകരിക്കപ്പെടുകയും നേരത്തെ സൂചിപ്പിച്ച റഗുലേറ്ററി കമ്മറ്റികള്‍ എന്നപോലെ ഇത്  നടപ്പിലാക്കപ്പെടുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;എന്തുകൊണ്ട്  റൌണ്ട് - അപ്പിനെതിരായി കമ്പോള  സൃഷ്ടിക്കപ്പെടുന്നു? &lt;br /&gt;&lt;br /&gt;ശ്രദ്ധിക്കപ്പെടേണ്ട ചിലകാര്യങ്ങളുണ്ട്.&lt;br /&gt;റൗണ്ട്-അപ്പ്  വിപണിയിലെത്തിക്കുന്നതും കമ്പോള ഉല്പാദിപ്പിക്കുന്നതും ഒരേ കമ്പനി  തന്നെയാണ്.&lt;br /&gt;ലോകത്തില്‍ നടക്കുന്ന എഴുപത്ത്ഞ്ച് ശതമാനം സസ്യജൈവ സാങ്കേതികവിദ്യാ  പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് കളനാശിനി പ്രതിരോധത്തിലാണ്.&lt;br /&gt;തങ്ങള്‍  ഉല്പാദിപ്പിക്കുന്ന കളനാശിനികള്‍ ഒരു വശത്തും അതിനെ പ്രതിരോധിക്കുന്ന വിത്തുകള്‍  മറുവശത്തും വിപണിയിലെത്തിച്ചുകൊണ്ടാണ് കുത്തകകള്‍ കര്‍ഷകരേയും ജനങ്ങളേയും  കൊള്ളയടിക്കുന്നത്.&lt;br /&gt;കളകളെ ചെറുക്കുന്ന വിത്തുകള്‍ക്ക് പകരം തങ്ങള്‍ ഉല്പാദിപ്പിക്കുന്ന  കളനാശിനിയെ ചെറുക്കുന്ന വിത്തുകള്‍ ഉല്പാദിപ്പിക്കുന്നത് കുത്തകകളുടെ വിപണി  താല്പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് HeukHobbelink  നെപ്പോലെയുള്ള ഗവേഷകര്‍  നിരീക്ഷിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;അടിസ്ഥാന ജൈവ ശാസ്ത്ര ഗവേഷണങ്ങള്‍ നടക്കാതിരിക്കുകയും ഹ്യൂമണ്‍  ജീനോം പ്രൊജക്റ്റ്  (HGP})  ന് CeleraGenomics നേതൃത്വം കൊടുക്കുകയും അവയവം മാറ്റിവെക്കല്‍  ഗവേഷണങ്ങള്‍ക്ക് വര്‍ഷംതോറും പത്ത് ബില്യന്‍ ഡോളര്‍ നീക്കിവെക്കുകയും ചെയ്യുന്ന  ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് വാണിജ്യ താല്പര്യങ്ങള്‍ മാത്രമേയുള്ളു.&lt;br /&gt;HGPയിലൂടെ  ഔഷധമേഖല കയ്യടക്കാനാണ് അവര്‍ ശ്രമിക്കുന്നത്&lt;br /&gt;&lt;br /&gt;ഗോള്‍ഡന്‍ റൈസ് വിപണിയിലെത്തിക്കാന്‍  മൊണ്‍സാന്റോ ശ്രമിച്ചപ്പോഴും ജൈവസുരക്ഷയുടെ പ്രശ്നങ്ങളാണ് മുഖ്യമായും  ചര്‍ച്ചകളില്‍  കടന്നു വരുന്നത്.&lt;br /&gt;ജീവകം -A അഭാവം പരിഹരിക്കാന്‍ മൊണ്‍സാംന്റോ നിര്‍ദ്ദേശിച്ച  പരിഹാരം,&lt;br /&gt;യഥാര്‍ത്ഥത്തില്‍, നമ്മുടെ നെല്ലുല്പാദന മേഖലയെ  തകര്‍ക്കുന്നതും ബഹുരാഷ്ട്രകുത്തകകള്‍ ഈ മേഖല കയ്യടക്കുന്നതിലേക്ക്  നയിക്കുന്നതുമായിരുന്നു.&lt;br /&gt;ബീറ്റാകരോട്ടിന്‍ ഉല്പാദിപ്പിക്കുന്ന ജീനുകള്‍ സന്നിവേശം ചെയ്ത  ഗോള്‍ഡന്‍     റൈസ് ,ജൈവസുരക്ഷയുടെ പേരിലാണ്.ഫിലപ്പിന്‍സിലെ IRRI ( ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച്  ഇന്‍സ്റ്റിറ്റൂട്ടില്‍) ല്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. നിയമ തടസ്സം നീക്കിയും  പുതിയ നിയമരൂപീകരണങ്ങള്‍ വഴിയും മൊണ്‍സാന്റോ അതു വീണ്ടും വിപണിയിലിറക്കും.  &lt;br /&gt;&lt;br /&gt;ഭ്രൂണകോശഗവേഷണങ്ങള്‍ക്കെതിരേ ചിലശാസ്ത്രഞ്ഞന്മാരും മതമേധാവികളും ബുഷ്  ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തുവരികയുണ്ടായി.&lt;br /&gt;ഒരു പരിധിവരെ,ഇവരുടെ  ആവശ്യങ്ങളെ ബുഷ് ഭരണകൂടം നല്ലമനസ്സോടെ സ്വീകരിക്കുകയായിരുന്നു&lt;br /&gt;“മരണത്തിന്റെ  വ്യവസായം” റിപ്പബ്ളിക്കന്‍ പാര്‍ട്ടിനേതാക്കള്‍ ഈ ഗവേഷണ മേഖലയെ വിശേഷിപ്പിക്കുന്നത്.&lt;br /&gt;ഒരു ഭ്രൂണ കോശം സ്വയം പ്രത്യുല്പാദനത്തിന് വിധേയമാക്കിയാല്‍ വ്യത്യസ്ത കോശനിരകള്‍  സൃഷ്ടിക്കാന്‍ കഴിയും&lt;br /&gt;ഇത് കാനിബാളിസ  മാണെന്നാണ്  മത മേധാവികള്‍ പറയുന്നത്.&lt;br /&gt;എന്നാല്‍,ഒരു ഭ്രൂണം  നാഡീവ്യവസ്ഥയില്ലാതെ കുറച്ചുദിവസം കഴിഞ്ഞാല്‍ അതിന് Sensation ഇല്ലാതാവും.ഇതിനെ ഒരു  ജീവിയായി പരിഗണിക്കേണ്ടതില്ല.&lt;br /&gt;എന്നാല്‍,മതത്തിന്റെ വ്യക്താക്കള്‍ ഭൂണനാശത്തിന്നെതിരേയും  പരീക്ഷണങ്ങള്‍ക്കെതിരേയും രംഗത്ത് വരുന്നത് ഇക്കാര്യങ്ങളെ  ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്.ഇറാക്കിലെ മനുഷ്യക്കുരുതിക്കെതിരേയും ലോകമെമ്പാടും  മനുഷ്യരെ പട്ടിണിയിലേക്ക് നയിക്കുന്ന ആഗോള വല്ക്കരണ നയങ്ങള്‍ക്കെതിരെയും ഇവര്‍ക്ക്  പ്രതിഷേധങ്ങളില്ല.&lt;br /&gt;ഭ്രൂണകോശ ഗവേഷണം വന്‍ കിടവ്യവസായമാക്കാന്‍ശ്രമിക്കുന്ന  ബഹുരാഷ്ട്ര കുത്തകള്‍ക്കെതിരേയും ഈ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധം ഉയരുന്നില്ല.  &lt;br /&gt;&lt;br /&gt;പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്കുള്ള Dopamma അഭാവം,ഭ്രൂണകോശങ്ങളില്‍ നിന്ന് തലച്ചോറിലെ ചില കോശങ്ങള്‍ മാറ്റുന്നതു വഴി പഹരിക്കപ്പെടുന്നുണ്ട്.&lt;br /&gt;ഇത്തരം കാര്യങ്ങള്‍ മുന്നില്‍  വെച്ചുകൊണ്ട് ഭ്രൂണകോശ ഗവേഷണം തടസ്സപ്പെടുത്തരുതെന്ന് പറയാവുന്നത്. എന്നാല്‍,&lt;br /&gt;ഈ  ഗവേഷണങ്ങള്‍ ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നത്.&lt;br /&gt;ഗവേഷണ മേഖലയെ നിയന്ത്രിക്കുന്നത്  സ്വകാര്യ  സംരംഭകര്‍ ആണെന്നതുകൊണ്ട്തന്നെ കുറച്ചു മൂലധനം മുടക്കി കൂടുതല്‍ ലാഭം  കിട്ടുന്ന മേഖലയിലേക്ക് മാത്രമേ ഗവേഷണം കടന്നു ചെല്ലുന്നുള്ളു.&lt;br /&gt;കമ്പനികള്‍ തമ്മിലുള്ള  കിടമത്സരങ്ങല്‍ മൂലം ഗവേഷണഫലങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതിനും അപൂര്‍ണ്ണമായ പഠനങ്ങള്‍  പ്രസിദ്ധീകരിക്കുന്നതിനും കാരണമാകുന്നുണ്ട്.&lt;br /&gt;&lt;br /&gt;ഇന്ന് ബയോടെക്ക് കമ്പനികള്‍ അവരുടെ  ഉല്പന്നങ്ങള്‍ വാങ്ങാന്‍ രാഷ്ട്രങ്ങളെ നിര്‍ബ്ബന്ധിക്കുകയാണ്&lt;br /&gt;സ്വതന്ത്ര  വ്യാപാരത്തിന്ന്തടസ്സം നില്ക്കുന്ന എല്ലാ നിയമങ്ങളും ഇല്ലാതാക്കാന്‍ WTOയോട് അത്  ആവശ്യപ്പെടുന്നു.&lt;br /&gt;പ്രധാനപ്പെട്ട എല്ലാ ബയോടെക് കുത്തകകളും  അമേരിക്കയിലാണ്  മോണ്‍സാന്റൊയെപ്പോലുള്ള കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന രാസകീടനാശിനികളെ  പ്രതിരോധിക്കുന്നവയാണ്,&lt;br /&gt;വീണ്ടും മുളപ്പിക്കുവാന്‍ കഴിയാത്തതുമൂലം വിത്തുകള്‍ തുടര്‍ച്ചയായി  ഈ കമ്പനികളില്‍ നിന്നുതന്നെ കര്‍ഷകര്‍ക്ക് വാങ്ങേണ്ടിവരുന്നു.പലരാജ്യങ്ങളും ബഹുരാഷ്ട്ര  കുത്തകകള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ നിയമങ്ങള്‍ മാറ്റുന്നത് കര്‍ഷകരെ കൂടുതല്‍  ദുരിതത്തിലക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്നു.&lt;br /&gt;ഇറാക്ക് യുദ്ധം ആരംഭിച്ചപ്പോള്‍  &lt;br /&gt;ടോണിബ്ലയര്‍ അമേരിക്കയുടെ താല്പര്യങ്ങക്ക്ക്ക് വഴങ്ങി ബയോടെക്ക് മേഖലയിലെ നിയമങ്ങള്‍  മാറ്റാന്‍ തയ്യാറായി.&lt;br /&gt;ബ്രസീലിലെ ലുലു സര്‍ക്കാര്‍ മൊണ്‍സാന്റോക്ക് ജനിതക പരിഷ്ക്കാരം  വരുത്തിയ സോയാബീന്‍&lt;br /&gt;കൃഷിചെയ്യാന്‍ അനുവാദം നല്കി (ഇക്കണോമിസ്റ്റ്2003,ഒക്ടോബര്‍  4) ചൂണ്ടിക്കാണിക്കുന്നത്.പത്തു വര്‍ഷത്തിനുള്ളില്‍ സോയാബീന്‍ ഉല്പാദനത്തിന്റെ 70 ശതമാനവും  മൊണ്‍സാന്റോ കയ്യിലൊതുക്കും എനാണ്&lt;br /&gt;നവ ഉദാരവല്ക്കരണ നടപടികളുടെ ഭാഗമായാണ്‌ ഇത്തരം  തീരുമാനങ്ങളെടുക്കുന്നത്..&lt;br /&gt;ദരിദ്രരാഷ്ട്രങ്ങള്‍ തങ്ങളുടെ രാജ്യത്തുള്ള വളകള്‍ നന്നാക്കാന്‍  ശ്രമിക്കുമ്പോള്‍ ഇതിന്റെയൊക്കെ കുത്തകാവകാശങ്ങള്‍ തന്ത്രപൂര്‍വ്വം ബയോടെക് കമ്പനികള്‍  കൈവശപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;വളരെ അടുത്തകാലത്ത് മൈക്രോസോഫ്റ്റിന്റെ അധിപന്‍ ബില്‍ഗേറ്റ്സ്  &lt;br /&gt;ഇരുപത്തിയഞ്ച് ബില്യണ്‍ ഡോളര്‍ ജനിതക ഗവേഷണത്തിന്ന് വേണ്ടി ഗേറ്റ്സ്ഫൗണ്ടേഷന്‍ വഴി  നല്കുകയുണ്ടായി .ലോകത്തിലെ ദരിദ്രരരെ ഇതു സഹായിക്കുമെന്നാണ്ഗേറ്റ്സ് പറഞ്ഞത്.  &lt;br /&gt;വിശപ്പിനെ ആയുധമാക്കി ഉപയോഗിച്ചുകൊണ്ട് ദരിദ്രരാജ്യങ്ങളില്‍ തങ്ങളുടെ ബയോടെക്  ഉല്പന്നങ്ങള്‍ ചിലവഴിക്കാനുള്ള മാര്‍ഗ്ഗമാണിതെന്ന് ജോണ്‍ വൈഡല്‍ പറയുന്നു&lt;br /&gt;2003 ഒക്റ്റോബര്‍  13ലെ ന്യുയോര്‍ക്ക്റ്റൈംസ് ഇങ്ങനെ പറയുന്നു“ ജനിതകമാറ്റത്തിന് പലതരം സാങ്കേതിക  വിദ്യകളുണ്ട്.ഇവയെല്ലാം സര്‍വ്വകലാശാലകള്‍ വികസിപ്പിച്ചെടുത്തതാണ്​‍.&lt;br /&gt;എന്നാല്‍ ഇതിന്റെ  ലൈസന്‍സുകളെല്ലാം സ്വകാര്യകമ്പനികള്‍ക്കാണ്”.&lt;/span&gt; &lt;p&gt;&lt;b&gt;&lt;span style="font-family:AnjaliOldLipi;"&gt;പറഞ്ഞുവരുന്നത്, അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത് &lt;/span&gt;&lt;/b&gt;&lt;br /&gt;&lt;/p&gt; &lt;span style="font-family:AnjaliOldLipi;"&gt; ലാഭത്തെ മാത്രം മുന്‍ നിര്‍ത്തി  പ്രവര്‍ത്തിക്കുന്ന&lt;br /&gt;ബഹുരാഷ്ട്ര കുത്തകകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  നിശബ്ദത പാലിച്ചുകൊണ്ട്&lt;br /&gt;ജൈവസുരക്ഷാ നിയമങ്ങളെക്കുറിച്ചും കേവല ധാര്‍മ്മികതയെക്കുറിച്ചും  നിരന്തരം ചര്‍ച്ചചെയ്യുന്ന പ്രവണതകള്‍&lt;br /&gt;ജനതയുടെ താല്പര്യങ്ങളെ  ഉള്‍ക്കൊള്ളുന്നില്ല.&lt;br /&gt;ആരാഗ്യ, ബയോടെക് മേഖലകള്‍ കൈകാര്യം ചെയ്യേണ്ടതും  നിയന്ത്രിക്കേണ്ടതും&lt;br /&gt;പൊതുമേഖലയില്‍ തന്നെയായിരിക്കണം.&lt;br /&gt;ഗവേഷണതലത്തില്‍ പരസ്പര സഹകരണത്തിന്റേയും  &lt;br /&gt;അറിവു പങ്കുവെക്കുന്നതിന്റെയും അന്തരീക്ഷമുണ്ടാവണം.&lt;br /&gt;സാമ്രാജ്യത്വ-ആഗോളവല്ക്കരണ  നയങ്ങളുടെ ഭാഗമായി&lt;br /&gt;ബയോടെക്ക്നോളജി മേഖലയിലും&lt;br /&gt;വളര്‍ന്നു വന്നിട്ടുള്ള പ്രതിലോമ  പ്രവണതകളെ&lt;br /&gt;ചെറുത്ത് തോല്പ്പിക്കുന്നതിന്ന് തുടക്കം കുറിക്കാന്‍ ഇങ്ങനെയേ  കഴിയൂ.&lt;br /&gt;( സഖാവിനോട് കടപ്പാട്) &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1070770926765915947-5433462005021048147?l=edachridasanak.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://edachridasanak.blogspot.com/feeds/5433462005021048147/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1070770926765915947&amp;postID=5433462005021048147' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/5433462005021048147'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1070770926765915947/posts/default/5433462005021048147'/><link rel='alternate' type='text/html' href='http://edachridasanak.blogspot.com/2011/01/blog-post_28.html' title='ജനിതകവിദ്യ : ചില യാഥാർത്ഥ്യങ്ങൾ.'/><author><name>kadathanadan:കടത്തനാടൻ</name><uri>http://www.blogger.com/profile/01482492982529889569</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://2.bp.blogspot.com/_GZUDp3XhFfA/SyX1l8B_IXI/AAAAAAAAAIY/0wHbaC-IOFQ/S220/img051.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1070770926765915947.post-3242185340726993787</id><published>2011-01-12T17:08:00.002+05:30</published><updated>2011-01-12T17:37:45.248+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><title type='text'>“മതം മനുഷ്യരുടെ മയക്കുമരുന്നാണ്”</title><content type='html'>മത മൗലികവാദവും വർഗീയതയും ഭീഷണമായി വളർന്നു വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ&lt;br /&gt;മതത്തിന്നെതിരായ മാർക്സിസ്റ്റ് സമീപനം മുന്നോട്ട് വെക്കുമ്പോൾ ഏറെ ആക്ഷേപത്തിന്നിരയാകുമെന്ന് അറിയാം എന്നാലും ചിലത് സൂചിപ്പിക്കുന്നു.&lt;br /&gt;വർഗ്ഗ സമൂഹത്തിൽ സാമൂഹ്യബോധത്തിന്റെ ഒരു രൂപമായ മതം നിലനില്ക്കുക സ്വാഭാവികം മാത്രമാണ്.പ്രാകൃത കമ്യൂണിസത്തിൽ മതം ഇല്ലായിരുന്നു.ശാസ്ത്രീയ കമ്യൂണിസത്തിന്റേതായ വർഗ്ഗ രഹിത സമുദായത്തിലും മതം ഉണ്ടായിരിക്കുകയില്ല.&lt;br /&gt;എന്നാൽ വർഗ്ഗ സമൂഹത്തിൽ മതം അതിന്റെ സ്വഭാവിക തുടർച്ച എന്ന നിലയിൽ സ്വന്തം നിലയിൽ നിലനില്ക്കുന്നതിനേക്കാൾ കൂടുതൽ അപകടകരമാവുന്നത് മതമൗലികവാദവും,വർഗീയതയുമാണ്‌.&lt;br /&gt;ചൂഷകർക്കെതിരായ വർഗ്ഗസമരത്തിൽ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ഒന്നിച്ച് നിന്ന് പോരാടുന്നതിന്ന് മതം ഒരു തടസ്സമായിക്കൊള്ളണമെന്നില്ല.എന്നാൽ ഇന്ന് മൗലികവാദത്തിന്റേയും വർഗ്ഗീയതയുടേയും റോൾ അതല്ല.നാടുവാഴിത്തത്തിന്നും സാമ്രാജ്യത്വത്തിന്നും,മൂലധന താല്പര്യങ്ങൾക്ക് മെതിരേയുള്ള വർഗ്ഗ സമരത്തിന്ന് പ്രത്യക്ഷത്തിൽ തന്നെ തടസ്സം സൃഷ്ടീക്കുന്നു.&lt;br /&gt;വർഗ്ഗ സമൂഹത്തിൽ മതം നിലനില്ക്കുമെന്ന ഒരു പൊതു പ്രസ്ഥാവത്തിന്ന് ,സാമ്രാജ്യത്വ ആഗോള വല്കരണ സാഹചര്യത്തിൽ ജനങ്ങളുടെ ഐക്യം തകർക്കുന്ന നിലപാട് സ്വീകരിച്ച് നിലനില്ക്കാൻ മതങ്ങൾക്ക് അവകാശമുണ്ട് എന്ന അർത്ഥമില്ല.&lt;br /&gt;&lt;span style="font-weight: bold;"&gt;മറ്റൊന്നുകൂടി സൂചിപ്പിക്കാനുള്ളത്&lt;/span&gt;&lt;br /&gt;“വർഗ്ഗസമരം സാമൂഹികജീവിതത്തിൽ മൂന്നു മണ്ഡലങ്ങളിലും ഒരേസമയം നടക്കുന്ന പ്രക്രിയയാണ്‌;അതായത്,സാമ്പത്തില-രാഷ്ട്രീയ-ആശയമണ്ഡലങ്ങളിൽ. അതിൽ ആശയ മണ്ഡലത്തിലെ സമരത്തിന്റെ ഒരുഭാഗം മാത്രമേ ആകുന്നുള്ളൂ മതത്തിനെതിരായ സമരം.&lt;br /&gt;അത് അപ്രധാനമെന്നല്ല,കേവലയുക്തിവാദികൾ കരുതുന്നത് പോലെ കേവലം ആശയസമരം കൊണ്ട് മതത്തെ ഉന്മൂലനം ചെയ്യാനാവുകയില്ല. സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിലെ സമരങ്ങളുടെ പരമപ്രാധാന്യം നാം കാണണം.വ്യവസ്ഥിതി മാറ്റി മതത്തിന് നിലനില്ക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്.&lt;br /&gt;മതത്തോട് യാതോരു വിട്ടു വീഴ്ച്ചയുമില്ല,എന്നാൽ മതത്തിന്നെതിരായ സമരമല്ല പരമപ്രധാനമായിട്ടുള്ളത്.ചൂഷകരും ചൂഷിതരും തമ്മിലുള്ള സമര മാണ് പരമപ്രധാനമായിട്ടുള്ളത്.മതത്തിന്നെതിരായ സമരം വർഗ്ഗസമരത്തിന്ന് കീഴ്പ്പെടുത്തുക എന്നതാണ് യഥാർത്ഥ പുരോഗമനകാരികളുടെ കർത്തവ്യം”....&lt;br /&gt;മേൽ സൂചിപ്പിച്ചത് വളരെ പ്രാമണികമായിനിലനില്ക്കുന്ന ഒരു നിലപാടാണ്.&lt;br /&gt;പ്രസ്തുത നിലപാടിലേക്ക് എത്തിച്ചേർന്ന ഒരു പഴയ ലേഖനം ഇവിടെ ചേർക്കുന്നു:-&lt;br /&gt;&lt;br /&gt;&lt;br /&gt;പുളൂട്ടാർക്ക് എഴുതിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ പ്രാചീന റോമാ നഗരത്തിലെ ആളുകൾക്കിടയിൽ നിലവിലിരുന്ന ഒരു മതാചാരം നമുക്ക് ഊഹിക്കാൻ കഴിയും ,സൂര്യപ്രഭയിൽ മുങ്ങിക്കുളിച്ച റോമാ നഗരത്തിലെ തെരുവുകൾ മനസ്സിൽ സങ്കല്പിക്കുക.അതിലൊരു തെരുവിലൂടെ വലിയൊരു ജനക്കൂട്ടം മന്ദ മന്ദം മുന്നോട്ട് നീങ്ങുന്നു.വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരുവനെ തൂക്കുമരച്ചോട്ടിലേക്ക് അനുഗമിക്കുകയാണവർ.ഔദ്യോഗിക പ്രൗഡിയോടെ സായുധരായ കോല്ക്കാർ ആ കുറ്റവാളിയുടെ തൊട്ടുപിന്നിലായി നടക്കുമ്പോൾ,നഗരവാസികൾ അയാളുടെ വിചാരണയേയും ശിക്ഷയുടെ ന്യായാന്യായതേയേയും പറ്റി അഭിപ്രായവിനിമയം നടത്തിക്കൊണ്ട് കുറേ അകലം വിട്ടു നടക്കുന്നു.&lt;br /&gt;ശിക്ഷിക്കപ്പെട്ട മനുഷ്യൻ ഇതൊന്നും അറിയുന്നും കാണുന്നുമില്ല.ജീവിതാഭിനിവേശം മുഴുവൻ കെട്ടടങ്ങിയ അയാൾ ചിന്താമഗ്നനായി ഒരു ജീവച്ഛവം പോലെയാണ്‌ അയാൾ മുന്നോട്ട് നീങ്ങുന്നത്.പക്ഷെ,പെട്ടന്നതാ ആൾക്കൂട്ടത്തിനിടക്ക് ഒരു ബഹളം .കോല്ക്കാർ ആ കൊലപ്പുള്ളിയെ തൊട്ടടുത്തുള്ള ഒരു ഇടവഴിയിലേക്ക് തള്ളി മാറ്റുന്നതെന്തിനാണ് ? അയാളുടെ കണ്ണുകളിൽ പുതിയൊരു പ്രകാശം കാണുന്നതെന്തുകൊണ്ടാണ് ?&lt;br /&gt;അതാ ,എതിർവശത്തുനിന്ന് മറ്റൊരു ആൾക്കൂട്ടം ആ വഴിക്കു നീങ്ങുന്നുണ്ട്.റോമാക്കാരുടെ അഗ്നി ദേവതയായ“വെസ്റ്റാ”യുടെ പുരോഹിതയെ ഏറ്റിയിട്ടുള്ള ഒരു പല്ലക്കിന്ന് ചുറ്റുമാണവർ നടക്കുന്നത്.ഒരു റോമൻ ആചാരമനുസരിച്ച് വധശിക്ഷക്കായി ഒരുവനെ കൊണ്ടുപോകുമ്പോൾ വഴിക്ക് ഇത്തരത്തിലൊരു പുരോഹിതയേ കണ്ടുമുട്ടാനിടയായാൽ അയാളെ വധിക്കാൻ പാടില്ലെന്നാണ്‌ നിയമം.താൻ ആ സമയത്ത് കരുതിക്കൂട്ടി അവിടെ വന്നതല്ലെന്ന് ആ പുരോഹിത സത്യം ചെയ്യണമെന്നു മാത്രം.&lt;br /&gt;ഈ വിധത്തിൽ ,മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾ ദിവ്യമെന്ന് അവർ കരുതിയിരുന്ന നിയമങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.മതത്തിന്ന് അന്ന് അവർ എത്ര പ്രാധാന്യം കല്പിച്ചിരുന്നു എന്നതിന്ന് ഇതിലും വലിയ തെളിവുകൾ ആവശ്യമില്ലല്ലോ .&lt;br /&gt;ഇതുപോലെ മറ്റുജന വിഭാഗങ്ങളുടെ ജീവിതത്തിൽ,മറ്റുകാലങ്ങളിൽ മതത്തിനുള്ള പങ്ക് എത്രയായിരുന്നുവെന്ന് കാണിക്കുന്ന എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഇവിടെ ഉദ്ധരിക്കാൻ കഴിയും.&lt;br /&gt;&lt;br /&gt;മദ്ധ്യകാലങ്ങളിലെ കുരിശുയുദ്ധങ്ങളുടെ കാര്യം തന്നെ ആലോചിക്കാം .മുസ്ലീങ്ങളുടെ കയ്യിൽ നിന്ന് തങ്ങളുടെ നഷ്ടപ്പെട്ട പുണ്ണ്യഭൂമി വീണ്ടെടുക്കുന്നതിന്നായി കുരിശുയുദ്ധക്കാർ ആയിരക്കണക്കിന്ന് മുസ്ലീങ്ങളെ കശാപ്പു ചെയ്തു.മതവൈരം കാരണം പാരീസിൽ മാത്രം മുപ്പതിനായിരം ഹൂഗനോട്ടുകൾ ( പ്രൊട്ടസ്റ്റന്റ് ) മതാനുയായികൾ കൊലചെയ്യപ്പെട്ട സെന്റ് ബാർതലോമിയോ (1572) കൂട്ടക്കൊലയുടെ കാര്യം നാം കേട്ടതാണല്ലോ.&lt;br /&gt;&lt;br /&gt;അപ്പോൾ ,വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു കൊലപ്പുള്ളിയെ രക്ഷിക്കാനും ,നിരപരാധികളായ പതിനായിരക്കണക്കിന്നാളുകളെ കൊന്നൊടുക്കാനും കല്പ്പിക്കാൻ കഴിയുന്ന ഈ മതം എന്നു പറഞ്ഞാൽ എന്താ
